ശാസ്ത്രം വെളിച്ചമാകുന്നു

Monday 17 October 2011

17. സ്വാമി പറഞ്ഞ സത്യം

Justice V.R Krishna Iyer
കഴിഞ്ഞ ദിവസം (15.10.2011 രാത്രി 10 മണി) ഏഷ്യാനെറ്റില്‍ 'നമ്മള്‍ തമ്മില്‍' എന്ന ജനപ്രിയ പരിപാടിയില്‍ അതിഥിയായി ഞാന്‍ പങ്കെടുത്തിരുന്നു. ജസ്റ്റീസ്. വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ കമ്മീഷന്‍ (Commission on Rights and Welfare of Women and Children)കേരള സര്‍ക്കാരിന് സമര്‍പ്പിച്ച വനിതാ സംരക്ഷണബില്ലിനെ കുറിച്ചായിരുന്നു ഇത്തവണത്തെ 'തമ്മില്‍തല്ലല്‍'. പ്രസ്തുത ബില്ലില്‍ കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ, അവകാശാധികാരങ്ങള്‍ എന്നിവ സംബന്ധിച്ച് ഒട്ടനവധി ഗുണകരമായ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും പ്രതീക്ഷിച്ചപോലെ അതൊന്നും ചര്‍ച്ചയ്ക്ക് വന്നില്ല. രണ്ടു കുട്ടികളില്‍ കൂടുതല്‍ ജനിപ്പിക്കുന്ന മാതാപിതാക്കളെ ശിക്ഷയും പിഴയും ചുമത്തി നിരുത്സാഹപ്പെടുത്തണമെന്ന നിര്‍ദ്ദേശത്തെ ചുറ്റിപ്പറ്റി സംവാദം തളംകെട്ടിക്കിടന്നു.

 ശിക്ഷയും പിഴയും ഒഴിച്ചുനിറുത്തിയാല്‍ ഇതേ നയങ്ങളടങ്ങുന്ന ശിപാര്‍ശകള്‍ 2000 ല്‍ ദേശീയ ജനസംഖ്യാ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ആയവ കഴിഞ്ഞ ഒരു ദശകമായി കേന്ദ്രസര്‍ക്കാര്‍ കൃത്യതയോടെ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിലും 'രണ്ടുകുട്ടികള്‍ മതി 'എന്നത് കൃഷ്ണയ്യരുടെ സ്വന്തം 'കണ്ടുപിടുത്ത'മെന്ന നിലയിലാണ് പലരും അഭിപ്രായം പറഞ്ഞത്. സത്യത്തില്‍ 1950 കള്‍ മുതല്‍ ഭാരതസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ജനസംഖ്യാനയത്തിന്റെ കാതലും ജനനനിയന്ത്രണം തന്നെയാണെന്ന് നമുക്കറിയാം. 


കെ.സി.ബി.സി നേതൃത്വത്തില്‍ കത്തോലിക്കാ ഭ്രൂണങ്ങളെ അഗാധമായി സ്‌നേഹിക്കുന്ന,'ജീവനുവേണ്ടി' നിലകൊള്ളുന്നു എന്നു വാദിക്കുന്ന ചില പ്രോ-ലൈഫ് പ്രവര്‍ത്തകരും(Pro-life activists),പത്ത് കുട്ടികളുള്ള മേരി-റോയ് ദമ്പതികളും (അവരുടെ 9 കുട്ടികള്‍ സഹിതം) തിരുവനന്തപുരത്തെ പുളിയറക്കോണത്തുള്ള ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ ചര്‍ച്ചയ്ക്കായി എത്തിയിരുന്നു. പുറമെ, ഒരു മുന്‍ എം.എല്‍.എ, ഒരു മുസ്‌ളീം പുരോഹിതന്‍, ഒരു നിയമജ്ഞന്‍, ഒരു എന്‍.ജി.ഒ യൂണിയന്‍ നേതാവ് എന്നിവരോടൊപ്പം കോഴിക്കോട് സയന്‍സ് ട്രസ്റ്റിന്റെ ജോയിന്റ് സെക്രട്ടറിയായ സിദ്ധിക്ക് തൊടുപുഴയും പരിപാടിയില്‍ പങ്കെടുത്തു. ഈ പരിപാടിയുടെ രണ്ടാം ഭാഗം അടുത്ത ശനിയാഴ്ച പ്രക്ഷേപണം ചെയ്യുന്നുണ്ട്.

എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തില്‍ മതങ്ങള്‍ക്കെതിരെ മാത്രം ആരും ഒരക്ഷരം പറയരുതെന്ന് മരിക്കാത്ത രാഷ്ട്രീയമോഹങ്ങള്‍ ഇപ്പോഴും താലോലിക്കുന്ന മുന്‍ എം.എല്‍.എ വികാരാധീനയായി അഭ്യര്‍ത്ഥിച്ചു: 'പ്‌ളീസ് മതത്തെ മാത്രം ഒന്നും പറയരുത്...പ്‌ളീസ്...!!!' ഗര്‍ഭഛിദ്രത്തിന് വിധേയമാക്കപ്പെട്ടതായി അവകാശപ്പെട്ട ഒരു അസ്സല്‍ 'മനുഷ്യഭ്രൂണ'വുമായാണ് ഒരു 'ഭ്രൂണസ്‌നേഹി'ചര്‍ച്ചയ്ക്ക് വന്നത്. ഏതോ 
പരീക്ഷണശാലയില്‍നിന്ന്‌ ടിയാനത് അടിച്ചുമാറ്റിയതാണത്രെ. മനുഷ്യശിശുവിന് 2 മാസം പ്രായമുള്ളപ്പോള്‍ ഇങ്ങനെയിരിക്കുമെന്നതിനാല്‍ അപ്പോള്‍ ഗര്‍ഭഛിദ്രം നടത്തിയാല്‍ ഭ്രൂണം വേദനകൊണ്ട് നിലവിളിക്കുമെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് താനിത് കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം എന്നോടു പറഞ്ഞു. 


വാസ്തവത്തില്‍ അതൊരു അസ്സല്‍ ഭ്രൂണമായിരുന്നില്ല. മാത്രമല്ല, കുറഞ്ഞത് 6-7 മാസം പൂര്‍ത്തിയായ ഒരു ഭ്രൂണത്തിനുണ്ടാകാനിടയുള്ള വളര്‍ച്ചയും ആ മാതൃകയ്ക്കുണ്ടായിരുന്നു. കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പം മസ്സിലാക്കാനാവുന്ന ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം അവിശ്വസനീയമായ ആത്മവിശ്വാസത്തോടെ നിഷേധിക്കുകയായിരുന്നു. പ്രോ-ലൈഫ് ആക്റ്റിവിസ്റ്റെന്ന നിലയില്‍ ഉപജീവനം നടത്തുന്ന ഒരു വ്യക്തിയായതിനാല്‍ കൂടുതല്‍ സംസാരിച്ചിട്ടും കാര്യമില്ലെന്ന് വ്യക്തമായിരുന്നു. നമുക്കറിയാം, ഒരു കോടിയിലേറെ പേര്‍ കാണുന്ന ഈ പരിപാടിയില്‍ ആഴത്തിലുള്ളതും ഗൗരവപൂര്‍ണ്ണവുമായ ചര്‍ച്ച ഏതാണ്ട് അസാധ്യമാണ്. ഗൗരവവും ആഴവും കൂടിക്കഴിഞ്ഞാല്‍ കാണാന്‍ ആളുണ്ടാവില്ലെന്നതാണ് മാധ്യമസത്യം. 

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹിന്ദുമതത്തിന്റെ പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ല. ആവേശത്തോടെ പങ്കെടുത്ത ക്രൈസ്തവ-മുസ്‌ളീം പ്രതിനിധികള്‍ പറഞ്ഞതിതാണ്: ഇന്ത്യയില്‍ 121 കോടി ജനങ്ങളുണ്ടാവാം, പക്ഷെ എത്ര ജനസംഖ്യ കൂടിയാലും പ്രശ്‌നമില്ല, ഇനിയും കൂടുതല്‍ കുട്ടികള്‍ വേണം, ജനസംഖ്യ വര്‍ദ്ധിക്കണം, ജനനനിയന്ത്രണം പാടില്ല, അല്ലെങ്കില്‍ രാജ്യത്തിന്റെ കാര്യം പോക്കാണ്. ജനസംഖ്യാനിയന്ത്രണം അമേരിക്കന്‍ ഗൂഡാലോചനയാകുന്നു... എണ്ണത്തില്‍ കൂടുതലുള്ള ബഹുശിശുവാദികള്‍ തങ്ങളുടെ പ്രസ്താവന കയ്യടിച്ച് സ്വയം പാസ്സാക്കാനും മറന്നില്ല.

ഇത്രയും വലിയ ജനസംഖ്യയുമായി ഇന്ത്യ പുരോഗമിക്കുന്നെങ്കില്‍ അതിന്റെ കാരണം ഇവിടുത്തെ ജനസംഖ്യ തന്നെയാണെന്ന തകര്‍പ്പന്‍ 'സാമ്പത്തികസിദ്ധാന്ത'മാണ് അവര്‍ മുന്നോട്ടുവെച്ചത്. ഗര്‍ഭിണി അതിവേഗം സഞ്ചരിച്ചാല്‍ അതിന് കാരണം ഗര്‍ഭമാണെന്ന് മനസ്സിലാക്കികൊള്ളണമെന്ന് സാരം. ജനസംഖ്യയെങ്ങാനും താഴോട്ടുപോയാല്‍ അമേരിക്ക ഇന്ത്യയെ(മാത്രമല്ല ചൈനയേയും!) അപ്പടി വിഴുങ്ങുമെന്നും അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒറ്റനോട്ടത്തില്‍ സംഗതി വളരെ രസകരമാണ്. ദൈവമാണ് ഇവിടെയും മുഖ്യ കഥാപാത്രം. അതിനൊരു പ്രത്യേക കാരണമുണ്ട്. പൊതുവേദികളില്‍ നടക്കുന്ന പരസ്യമായ ഏതൊരു ചര്‍ച്ചയിലും 'ദൈവ'ത്തെ എടുത്തിട്ടാല്‍ എതിരാളികള്‍ക്ക് മിണ്ടാട്ടം മുട്ടുമെന്നാണ് പരമ്പരാഗത മതസങ്കല്‍പ്പം. ദൈവം നല്ലൊരു 'സംവാദസംഹാരി'(debate stopper) ആണെന്ന് മതവിശ്വാസി കണക്കുകൂട്ടുന്നു. കുട്ടികളെ തരുന്നത് ദൈവമാണ്! വിശ്വാസി സാഹചര്യമൊരുക്കി മാറിനില്‍ക്കുന്നവനാണ്. അവനതില്‍ വിശേഷിച്ച് പങ്കൊന്നുമില്ല. ദൈവം ദാനം തരുന്ന കുഞ്ഞുങ്ങളെ വേണ്ടെന്ന് പറയാന്‍ മനുഷ്യനാര്?

ലോകജനസംഖ്യ 1804 ല്‍ നൂറ് കോടി കടന്നു. 123 വര്‍ഷത്തിനുശേഷം 1927 ല്‍ അതിരട്ടിയായി. 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങുമ്പോള്‍ ലോകജനസംഖ്യ 300 കോടി. 2011 ല്‍ അത് 700 കോടി മറികടന്നു. ഈ നിരക്കില്‍ നാം ആയിരം കോടിയാകാന്‍ അധികകാലം വേണ്ടിവരില്ല. ജനസംഖ്യയെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും അവശ്യം ഓര്‍ത്തുവെക്കേണ്ട ഒരു കണക്കാണിത്. മനുഷ്യപൂര്‍വികരായ ഓസ്ട്രലപിതിക്കസ് 25-28 വയസ്സുവരെയേ ജീവിച്ചിരുന്നുള്ളുവെന്ന് പരിണാമശാസ്ത്രജ്ഞര്‍. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ആയി നിജപ്പെടുത്താന്‍ കാരണം 1950 കളില്‍ മലയാളിയുടെ 
ശരാശരി
ആയുസ്സ് 40 ലും താഴെയായിരുന്നുവെന്നതാണ്. ഇപ്പോഴത് 75 വയസ്സിന് മുകളിലെത്തിയിരിക്കുന്നു. അതായത് ദൈവം' ദാനം ചെയ്ത' മരണനിരക്കും ആയുര്‍ദൈര്‍ഘ്യവും ശാസ്ത്രസഹായത്തോടെ നിയന്ത്രിക്കാവുന്നതാണ്. ജനിക്കുന്ന കുട്ടികളില്‍ പകുതിയും ജനനത്തിലേ മൃതിയടയുന്ന സാഹചര്യമായിരുന്നു 2 നൂറ്റാണ്ടിന് മുമ്പുവരെ. ഇന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതെ, ദൈവം തീരുമാനിച്ചുറപ്പിച്ച ശിശുമരണനിരക്കും നമുക്ക് നിയന്ത്രിക്കാം. ദൈവം രോഗം അയച്ചാല്‍ ആശുപത്രിയില്‍ വെച്ച് ചികിത്സയിലൂടെ അട്ടിമറിക്കാം. ഇവിടെയെല്ലാം ദൈവതീരുമാനം ശാസ്ത്രബുദ്ധ്യാ ഭേദഗതിചെയ്യാം, നമ്മുടെ ഇഷ്ടാനുസരണം ലംഘിക്കാം. പക്ഷെ ജനനനിയന്ത്രണം മാത്രം പാടില്ല!! അതുമാത്രം ദൈവത്തിന് ഇഷ്ടപെടില്ല!! കാരണം: മതത്തില്‍ ആളുകുറയും!!!!

കുട്ടികള്‍ കുറഞ്ഞാല്‍ പ്രേഷിതവേലയ്ക്കും ജിഹാദിപ്രവര്‍ത്തനത്തിനും ആളിനെ കിട്ടാതെയാവും, വോട്ടുബാങ്കുരാഷ്ട്രീയം ദുര്‍ബലപ്പെടും. അനാഥാലയങ്ങളും മതപാഠശാലകളും 
അസംസ്‌കൃതവസ്തുക്കളില്ലാതെ(inputs)
കഷ്ടപ്പെടും. കോടികള്‍ മുടക്കി സ്‌ക്കൂളും കോളേജുമൊക്കെ പണിത് വലിയ കലത്തില്‍ വെള്ളം പിടിച്ചുവെച്ചിട്ടുണ്ട് - അവിടെ പഠിക്കാന്‍ കുട്ടികള്‍ വേണം. 'മതകുട്ടികള്‍' തന്നെയാണ് ഉത്തമം! രാജ്യം മുടിഞ്ഞോട്ടെ, പട്ടിണി ഇരമ്പിക്കോട്ടെ, തൊഴിലില്ലായ്മ പെരുകികോട്ടെ, ഞങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂടണം!! ഇനി കുറയക്കണമെന്ന് അത്ര നിര്‍ബന്ധമുണ്ടെങ്കില്‍ മറ്റു മതക്കാര്‍ കുറച്ചോട്ടെ-No complaints. ഈ മതവാശി ജനസംഖ്യയുടെ കാര്യത്തിലേയുള്ളു എന്നറിയണം. വേറൊരു കാര്യത്തിലും ഇതേ പ്രശ്‌നമില്ല. റോഡ് വികസിക്കാതെ വാഹനങ്ങളുടെ എണ്ണം കൂടുന്നതു മുതല്‍ ഒരുമാതിരിയുള്ള 'പെരുക്ക'ങ്ങളെല്ലാം അസ്വസ്ഥതയോടെ കാണുന്നവരാണ് മിക്ക മതവിശ്വാസികളും. സൗകര്യങ്ങള്‍ കുറയുന്നതിനെക്കുറിച്ചും വിഭവദൗര്‍ലഭ്യത്തെക്കുറിച്ചുമൊക്കെ ഏറെ വാചാലരാകുന്നവരാണിവര്‍. 


മറ്റു ചിലരാകട്ടെ, കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പറയുന്നത് കരുതല്‍ നടപടിയെന്ന (precautionary measure) നിലയിലാണ്. അതായത് ഓന്നോ രണ്ടോ മരിച്ചാലും കുറച്ച് കുട്ടികള്‍ ബാക്കി കാണുമല്ലോ?! ഗാന്ധാരിക്ക് നൂറ് ആണ്‍കുട്ടികളുണ്ടായിരുന്നുവെന്നും അവസാനം ആരും അവശേഷിച്ചില്ലെന്നുമാണ് മഹാഭാരതകഥ. കെട്ടുകഥയാണെങ്കിലും അങ്ങനെയും സംഭവിക്കാമെന്നതില്‍ തര്‍ക്കമില്ല. എല്ലാ കുട്ടികളും കൊല്ലപ്പെടുന്ന രോഗമോ അപകടമോ കൊടുത്ത് മുന്‍കരുതല്‍വാദക്കാരുടെ പദ്ധതി അട്ടിമറിക്കാന്‍ ദൈവം 'തീരുമാനിച്ചാല്‍'  ഇത്തരക്കാരുടെ 'സ്റ്റെപ്പിനി തന്ത്രം' തകര്‍ന്നടിയും. കുട്ടികളെ 'തരുന്ന' ദൈവം കുട്ടികളെ 'തിരിച്ചെടുത്താല്‍' അതിനെതിരെയുള്ള മുന്‍കരുതലായിട്ടാണ് ഈ 'ശിശുജനനയുക്തിവാദം'നടപ്പിലാക്കുന്നതാണത്രെ!

131 കോടി ജനങ്ങളുള്ള ചൈനയുടെ ഭൂവിസ്തൃതി ഇന്ത്യയുടേതിന് മൂന്നിരിട്ടിയായതിനാല്‍ ഏതുനിലയ്ക്കും ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലേറ്റവും കൂടുതല്‍ ദരിദ്രരുള്ളതും ഈ മഹദ്‌രാജ്യത്തിലാകുന്നു. അടുത്ത സെന്‍സസില്‍ സംഖ്യാപരമായും നാം ചെനയുടെ മുന്നില്‍ കയറുമെന്ന കാര്യത്തില്‍ അവര്‍ക്കോ നമുക്കോ സംശയമില്ല. ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പമുള്ള അമേരിക്കയില്‍ ജനസംഖ്യ 31.14 കോടിയാണെങ്കില്‍ നമ്മുടെ ഏതാണ്ട് മൂന്നിരട്ടി വലുപ്പമുള്ള ഓസ്‌ട്രേലിയയില്‍ അത് കേവലം 2.15 കോടിയാണ്. ജനസാന്ദ്രതയുടെ കാര്യത്തിലും ഇരുനൂറ്റിയമ്പതോളം വരുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ആദ്യത്തെ ഇരുപത്തിയഞ്ചിലാണ്. ഉത്തര്‍പ്രദേശിലെ മാത്രം ജസംഖ്യ മാത്രം 20 കോടിയാണ്. 20 കോടിജനങ്ങളുള്ള വിരലിലെണ്ണാവുന്ന രാജ്യങ്ങളേ ഈ ഭൂമുഖത്തുള്ളു. ജനസംഖ്യ കുറയുകയും ജനനനിരക്ക് താഴോട്ടുപോകുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്കും കുടിയേറ്റവും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. അതവിടങ്ങളിലെ സവിശേഷ സാഹചര്യം കാരണമാണ്. അത് ചൂണ്ടിക്കാട്ടി ജനപ്പെരുപ്പംമൂലം വീര്‍പ്പുമുട്ടുന്ന രാജ്യങ്ങളും 'അവര്‍ കൂട്ടുന്നതിനാല്‍ നമുക്കും കൂട്ടണം' എന്ന വാദമുയര്‍ത്തുന്നത് വിചിത്രമാണ്.

ജനനനിരക്ക് കൂട്ടുകയെന്നത് ഹ്രസ്വകാലത്തില്‍ സാധിതമാക്കാവുന്ന ഒന്നാണ്. ഒരു ദശകംകൊണ്ട് നല്ല മാറ്റമുണ്ടാക്കാനാവും. എന്നാല്‍ ഒരു കുട്ടി ജനിച്ചുകഴിഞ്ഞാല്‍ ശരാശരി 70 വര്‍ഷം അതൊരു സാമൂഹിക യാഥാര്‍ത്ഥ്യമായി നിലനില്‍ക്കും. മാതാപിതാക്കള്‍ക്ക് മാത്രമായി കുട്ടികളെ വളര്‍ത്താനാവില്ല. ജനിച്ചു വീഴുന്ന ഓരോ കുട്ടിയും രാജ്യത്തിനും സമൂഹത്തിനും ഒരുപിടി കടമകളും കര്‍ത്തവ്യങ്ങളും സമ്മാനിക്കുന്നെണ്ടെന്ന കാര്യം മറക്കരുത്. ലോകമെമ്പാടും ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരികയാണ്. കേരളത്തില്‍ ജനസംഖ്യയുടെ കുറഞ്ഞതായി ആര്‍ക്കെങ്കിലും തോന്നുന്നുവോ? അങ്ങനെയൊരു വിഭ്രാന്തി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ നല്ല കാര്യം തന്നെ! ഒപ്പം മലയാളികളില്‍ നല്ലൊരു ശതമാനം ഇവിടെ ജീവിക്കുന്നില്ലെന്ന് കൂടി അറിഞ്ഞുവെക്കണം. എന്നിട്ടും പാര്‍പ്പിടം, കൃഷി, ഗതാഗതം പോലുള്ള മേഖലയില്‍ ശ്വാസംമുട്ടുന്ന അവസ്ഥയാണിവിടെ. കൃഷിഭൂമി അപ്രത്യക്ഷമാകുകയും വ്യവസായം പകല്‍ക്കിനാവുകയും ചെയ്യുന്ന ഈ നാട് ദിനംപ്രതി ഒരു വലിയ പാര്‍പ്പിടകോളനിയായി രൂപാന്തരപ്പെടുകയാണ്.

കൃഷ്ണയ്യര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ അംഗങ്ങളില്‍ എല്ലാവരും ഒപ്പിട്ട് ഇറങ്ങിപ്പോന്നെങ്കിലും അവസാനം മതം കൊലവിളി നടത്തിയതോടെ ചില മതപ്രതിനിധികള്‍ പ്‌ളേറ്റ് തിരിച്ചുവെക്കുകയായിരുന്നു. ഞങ്ങളറിഞ്ഞില്ല, ഞങ്ങള്‍ എതിര്‍ത്തിരുന്നു, ഞങ്ങളോട് ചോദിച്ചില്ല എന്നിങ്ങനെ പ്രാസമൊപ്പിച്ച പദാവലികള്‍ നിരത്തി അവര്‍ പൊതുസമൂഹത്തിന് മുന്നില്‍ ഇളിഭ്യരായി. ബില്ലിലെ പിഴയും ജയില്‍ശിക്ഷയും കൃഷ്ണസ്വാമി അയ്യര്‍ ബുദ്ധിപൂര്‍വം ഉള്‍പ്പെടുത്തിയതാണെന്ന് വ്യക്തം. ബില്ലെന്ത്, നിയമമെന്ത് എന്ന് തിരിച്ചറിയുന്നവര്‍ ഈ സൃഗാലബുദ്ധി കാണാതിരിക്കില്ല. ഈ ഇനങ്ങള്‍ കാണുമ്പോള്‍ മതവാദികളിലെ ബുദ്ധിരാക്ഷസന്‍മാരും മതഭയം മൂത്ത നിക്ഷ്പക്ഷവാദികളും പിഴ,ശിക്ഷ-ശിക്ഷ,പിഴ എന്ന് നിലവിളിച്ച് ബഹളം വെക്കുമെന്ന് ഊഹിക്കാം. അതൊക്കെ കഴിഞ്ഞ് 'ബാക്കിയുള്ളതൊക്കെ എടുക്കാം'എന്ന് പൊതുസമൂഹം ചിന്തിക്കുന്ന അവസ്ഥ സംജാതമാകും. മാത്രമല്ല, ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ വ്യാപകമായ ചര്‍ച്ചയ്ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ പാത്രീഭിവിക്കുകയും ആയത് ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച ശക്തമായ അവബോധം ജനങ്ങളില്‍ വളര്‍ത്തുമെന്നും പ്രതീക്ഷിക്കാം. എന്നാല്‍ അപ്പോഴും 'രണ്ടു കുട്ടികള്‍' എന്ന നിബന്ധന മതമൗലികവാദികള്‍ക്ക് സ്വീകാര്യമാവില്ല. അവസാനം പിഴയും ശിക്ഷയുമൊക്കെ ഒഴിവാക്കി ബില്‍ നിയമസഭ പാസ്സാക്കുമ്പോള്‍ ജനസംഖ്യാനിയന്ത്രണമെന്നത് അനിവാര്യമായ യാഥാര്‍ത്ഥ്യമാണെന്ന ചിന്ത ജനങ്ങളില്‍ രൂഡമൂലമാകുമെന്ന് പ്രതീക്ഷിക്കാം.

2005 ല്‍ വര്‍ക്കി മാര്‍ വിതയത്തില്‍ എന്ന കത്തോലിക്കാ ബിഷപ്പ് കേരളത്തില്‍ ക്രൈസ്തവരുടെ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് ഒരു വിലാപപ്രസ്താവന നടത്തുകയുണ്ടായി. ഭാവിയില്‍ കേരളം ഒരു മുസ്‌ളീം ഭൂരിപക്ഷപ്രദേശമായി മാറുമെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. കേരളീയരില്‍ 19.5% (1991) ഉണ്ടായിരുന്ന ക്രൈസ്തവര്‍ 2001 ആയപ്പോഴേക്കും 19% ആയി കുറഞ്ഞതാണ് ആ മതമനത്തില്‍ വിഷാദഛായ പടര്‍ത്തിയത്. മുഖ്യ എതിരാളികളായ മുസ്‌ളീങ്ങളാകട്ടെ 24-25% ലേക്ക് കുതിക്കുകയും ചെയ്തു. ജനസംഖ്യ കൂടിയതോടെ മുസ്‌ളീം മൗലികവാദി സംഘടനകള്‍ ജനസംഖ്യാനുപാതത്തില്‍ തൊഴില്‍സംവരണം ഉള്‍പ്പെടെയുള്ള 'പുതിയ നിരക്കുകള്‍' വേണെമെന്നാവശ്യപ്പെട്ട് കേരളത്തിലെമ്പാടും വ്യാപകമായ പോസ്റ്റര്‍ യുദ്ധം നടത്തിയതും കത്തോലിക്കരെ അസ്വസ്ഥരാക്കി. ക്രൈസ്തവ ജനസംഖ്യ എങ്ങനെയും വര്‍ദ്ധിപ്പിച്ചേതീരൂ എന്ന നിഗമനത്തില്‍ അവരെത്തിയത് അങ്ങനെയാണ്. അതായത് ഭ്രൂണത്തെ സ്‌നേഹിക്കുകയോ ദൈവം തരുന്നത് വാങ്ങിക്കുകയോ അല്ല മറിച്ച് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടു കൂടിയുള്ള സാമൂഹികആസൂത്രണമാണ് (social engineering) ജനസംഖ്യവര്‍ദ്ധനവിലുള്ളത്. കാരണം പണ്ടവര്‍ ജനനനിയന്ത്രണം നടപ്പില്‍ വരുത്തിയപ്പോള്‍ ദൈവത്തിന് പരാതിയൊന്നും ഇല്ലെന്ന് നന്നായി മനസ്സിലാക്കിയവരാണവര്‍. ദൈവവും ഭ്രൂണസ്‌നേഹവുമൊക്കെ ഈ മതപ്പൂതിക്ക് വെള്ളപൂശാനുള്ള അടവുകള്‍ മാത്രം.

ദളിതരുടെ ഇരട്ടിയിലധികം തൊഴില്‍ സംവരണത്തിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും അത് നിഷേധിച്ച് മുന്നോട്ടുപോകുന്നത് നഗ്നമായ നീതിനിഷേധവും ഹൈന്ദവപാക്ഷപാതിത്വവുമാണെന്ന് പരാതിപ്പെടുന്ന മുസ്‌ളീംസുഹൃത്തുക്കളെ ഈ ലേഖകനറിയാം. അതെ, ഒന്നും വെറുതെ സംഭവിക്കുന്നില്ല. പിടിച്ച് നില്‍ക്കാന്‍ ദളിതരും ആസൂത്രിതമായി ജനസംഖ്യ കൂട്ടണമെന്ന സന്ദേശം തന്നെയാണിവിടെ കടന്നുവരുന്നത്. പാകിസ്ഥാനില്‍ വിഭജനസമയത്ത് 14% ന്യൂനപക്ഷങ്ങളുണ്ടായിരുന്നു. സ്വഭാവികമായും അതില്‍ ദളിതരും ഉള്‍പ്പെട്ടിരുന്നു. മൊത്തത്തില്‍ ഹിന്ദുക്കളായി പരിഗണിച്ച് രണ്ടാംകിട പൗരന്‍മാരായി താറടിക്കുന്നതല്ലാതെ അവര്‍ക്കെന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാക്‌സര്‍ക്കാര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. എന്തിനേറെ അവിടെ ദളിതന് പൊതുസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാന്‍ പോലും അവകാശമില്ല. തങ്ങള്‍ ഹിന്ദുക്കളല്ലെന്ന ദളിത് തീവ്രവാദവും അവരെ തുണയ്ക്കുന്നില്ല. മുസ്‌ളീങ്ങള്‍ക്കിടയിലെ അവാന്തര വിഭാഗമായ അഹമ്മദിയക്കാരെ രണ്ടാം കിട പൗരരായി കണ്ട് അവരെ കൊണ്ട് ജയിലുകള്‍ നിറയ്ക്കുന്ന പാകിസ്ഥാന്‍കാര്‍ക്കുണ്ടോ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം?! ഹിന്ദുക്കളല്ലെങ്കില്‍ പിന്നെ ഇസ്‌ളാമാണോ? എന്ന ചോദ്യമുയര്‍ത്തപ്പെട്ടതോടെ സ്വമതം ശരിക്കും മറക്കാന്‍ അവരും പ്രേരിതരരാവുകയായിരുന്നു. കേവലം ഒരു ശതമാനമാണ് ഇന്ന് പാകിസ്ഥാനിലെ അമുസ്‌ളീംങ്ങളുടെ ജനസംഖ്യ. അതുകൊണ്ട് തന്നെ പാകിസ്ഥാനിലെ ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങളാണ് കഴിഞ്ഞ 20 വര്‍ഷമായി അവിടെ നടക്കുന്നത്;കൂടുതല്‍ ബോധവത്ക്കരണം ലഭിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും.

വയനാട്ടിലെ രണ്ട് കത്തോലിക്ക ഇടവകകളില്‍ അഞ്ചാമത്തെ കുട്ടിക്ക് 225 അമേരിക്കന്‍ ഡോളര്‍ (ഇപ്പോള്‍ പതിനായിരം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്) സമ്മാനം നല്‍കുന്ന പദ്ധതി നിലവിലുണ്ട്. കല്‍പ്പറ്റയിലെ St Vincent De Paul Forane Church ആണ് അതിലൊന്ന്. നാലാമത്തെ കുട്ടി ആകുമ്പോഴേക്കും അമ്മയുടെ അനാരാഗ്യമോ പിതാവിന്റെ അവശതകളോ ചൂണ്ടിക്കാട്ടി സന്താനോത്പ്പാദനം നിറുത്തിയാല്‍ ഈ രാജ്യത്തിന്റെ ഗതിയെന്താകും?! ഒരു കുട്ടിക്ക് ഇതിനകം 225 ഡോളര്‍ നല്‍കി കഴിഞ്ഞുവത്രെ. കേരളത്തിലെമ്പാടും അഞ്ചും ആറും കുട്ടികളുള്ള അമ്മമാരെ ആദരിക്കുന്ന മതചടങ്ങുകള്‍ നടന്നുവരികയാണ്. തോര്‍ത്തും പൊന്നാടയും സോപ്പും 'മെഡലു'മൊക്കെയാണ് അമ്മമാര്‍ക്ക് സമ്മാനം! അതൊക്കെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കുട്ടികളെ വളര്‍ത്താന്‍ വളരെ എളുപ്പമാണല്ലോ!? രാജ്യത്തിന്റെ അഭിമാനമായ 'ധീരവനിത'കളായി ഈ അമ്മമാരെ വാഴ്ത്തുന്ന ഇത്തരം ചടങ്ങുകളില്‍വെച്ച് കുറച്ച് കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കള്‍ക്ക് കുറ്റബോധം തോന്നുന്നുവെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?! പൊതുവെ ക്രൈസ്തവ-മുസ്‌ളീം സമുദായങ്ങളാണ് കേരളത്തില്‍ ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ജനസംഖ്യ കുറയുമെന്ന് ഏറ്റവുമധികം ആശങ്കപ്പെടുന്നത് അവരാണ്. എണ്ണംകൊണ്ടും വണ്ണംകൊണ്ടും ശരിയായ ന്യൂനപക്ഷവിഭാഗങ്ങളായ പാഴ്‌സികള്‍, ബുദ്ധര്‍, ജൈനര്‍ എന്നിവര്‍ക്ക് ഈ വേവലാതിയില്ലാത്തത് അവരുടെ രാജ്യസ്‌നേഹത്തിന്റെ കുറവുകൊണ്ടാകാനേ തരമുള്ളു.

രണ്ട് കുട്ടികളാകുമ്പോഴേക്കും സന്താനോത്പ്പാദനം നിറുത്ത കുടുംബങ്ങളെ മഹലില്‍ നിന്ന് അനൗദ്യോഗികമായി ബഹിഷ്‌ക്കരിക്കുന്ന ഏര്‍പ്പാട് കാസര്‍കോട്ട് പലയിടത്തും ശക്തമാണ്. 'സ്വസമുദായത്തെ വഞ്ചിക്കുക'യാണത്രെ ഇക്കൂട്ടര്‍ ചെയ്യുന്നത്. മാര്‍ പവ്വത്തില്‍ എന്നപേരില്‍ അറിയപ്പെടുന്ന ഒരു പുരോഹിതശ്രഷ്ഠന്‍ കത്തോലിക്കര്‍ തങ്ങളുടെ കുട്ടികളെ സ്വന്തം സ്‌ക്കൂളില്‍ തന്നെ പഠിപ്പിച്ച് മതതടവറ ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ്. ഒപ്പം ആധുനികലോകത്തില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു!!! ഭ്രൂണത്തെ സ്‌നേഹിക്കുന്നു, ജീവനെ സ്‌നേഹിക്കുന്നു, കുട്ടികളെ സ്‌നേഹിക്കുന്നു...എന്നൊക്കെ വിളിച്ചുകൂവുന്നവര്‍ സ്വമതത്തിലെ ഭ്രൂണങ്ങളെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്നത് ആശ്വാസകരമല്ലേ! സ്വന്തം മതാംഗങ്ങള്‍ അഞ്ചുംആറും പ്രസവിക്കുമ്പോഴേ അവര്‍ വാഴ്ത്തിപ്പാടുന്നുള്ളു. അതായത് വെറുതെ ഭ്രൂണവും കുട്ടികളും ഉണ്ടായാല്‍ പോരാ സ്വമതത്തിലെ ഭ്രൂണം തന്നെ രക്ഷപെടണം!! എങ്കിലെ ഉദ്ദേശിച്ച കാര്യം നടക്കൂ. മുസ്‌ളീങ്ങള്‍ക്കിടയിലെ ഉയര്‍ന്ന ജനനനിരക്കിനെ പരിഹസിച്ച് നടന്ന ക്രൈസ്തവരും ഇന്ന് അതേ ശാഠ്യത്തിലേക്ക് നീങ്ങാനൊരുങ്ങുമ്പോള്‍ പൊതുസമൂഹം അക്ഷരാര്‍ത്ഥത്തില്‍ പകച്ച് നില്‍ക്കുകയാണ്. പക്ഷെ ഒരാശ്വാസമുണ്ട്, ഭ്രൂണസ്‌നേഹം മൂത്ത് അന്യസമുദായക്കാരും ജനനനിയന്ത്രണം നടത്താന്‍ പാടില്ലെന്ന് ഇവര്‍ ശാഠ്യംപിടിക്കുന്നില്ല. അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?!

കൂടുതല്‍ ഹിന്ദുകുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത്തെന്ന ഹിന്ദുവര്‍ഗ്ഗീയ സംഘടന പ്രഖ്യാപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തില്‍ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നവെന്ന് അവകാശപ്പെടന്ന കുമ്മനം രാജശേഖരന്‍ എന്നൊരു 
അനുപമപ്രതിഭ
പറഞ്ഞത് കേരളത്തില്‍ ഹിന്ദുക്കള്‍ ഇതിനകം 48 ശതമാനമായെന്നും പതിനാലില്‍ ആറ് ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്നുമാണ്. ഇത് രസകരമായ ഒരു കണക്കാണ്. മുസ്‌ളീങ്ങള്‍ ഭൂരിപക്ഷമായ മലപ്പുറമുള്‍പ്പെടെയുള്ള ജില്ലകളില്‍ മുസ്‌ളീങ്ങള്‍ക്ക് 'ന്യൂനപക്ഷപദവി' ലഭിക്കുമ്പോള്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ജില്ലകളില്‍ അവര്‍ക്ക് 'ഭൂരിപക്ഷാവകാശം' ലഭിക്കുന്നു. മുസ്‌ളീംങ്ങള്‍ ഭൂരിപക്ഷമായ കാശ്മീരിലും അവര്‍ക്ക് 'ന്യൂനപക്ഷാവകാശ'മാണുള്ളത്. നാഗലാന്‍ഡിലും ഗോവയിലും ക്രൈസ്തവര്‍ക്കും ന്യൂനപക്ഷാവകാശം ലഭിക്കുന്നു. ഇന്ത്യ മൊത്തത്തില്‍ കണക്കെടുക്കുമ്പോഴാണ് ന്യൂനപക്ഷം എന്ന നിര്‍വചനം പൂത്തുലയുന്നത്. ലോകം മൊത്തമായി മാറിയാല്‍ ഹിന്ദുക്കള്‍ മൊത്തം ഒറ്റയടിക്ക് ന്യൂനപക്ഷമായി മാറും. എല്ലാമെല്ലാം ചിന്തോദ്ദീപകമായ മത കണക്കുകള്‍!!

ലോകമെമ്പാടും മുസ്‌ളീം സമുദായം പൊതുവെ കുടുംബാസൂത്രണ നിയമങ്ങളോട് താല്‍പര്യമില്ലാത്തവരാണെന്ന പ്രചരണം മറ്റ് സമുദായങ്ങള്‍ നടത്താറുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ ഇത് ഏറെക്കുറെ ശരിയാണെങ്കിലും ലോകത്തെ മുസ്‌ളീം രാജ്യങ്ങള്‍ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ഈ വാദത്തില്‍ കഥയില്ലെന്ന് കാണാം; വിശേഷിച്ചും കഴിഞ്ഞ 30 വര്‍ഷങ്ങളിലെ കണക്കനുസരിച്ച്. ഇന്ത്യയില്‍ മുസ്‌ളീങ്ങള്‍ക്കിടയിലെ Total Fertility Rate(TFR) 3.6 ആണെങ്കില്‍ ഹിന്ദുകളുടേത് 2.8 ഉം ക്രൈസ്തവരുടേത് 2.4 ഉം ആണ്. അതായത് ഇന്ത്യയിലെ ഒരു മുസ്‌ളീംമാതാവിന് ശരാശരി 3.6 കുട്ടികളുള്ളപ്പോള്‍ ക്രൈസ്തവ വനിതയ്ക്ക് 2.4 കുട്ടികളേയുള്ളു. 2.1 ആണ് സുസ്ഥിരവളര്‍ച്ചയുടെ നിരക്കായി പൊതുവെ കരുതപ്പെടുന്നത്. കൂടുതല്‍ പെണ്‍കുട്ടികളും കുറഞ്ഞ ആണ്‍കുട്ടികളുമാണ് ഈ നിരക്കില്‍ ഉണ്ടാകുകയെന്നും അനുമാനിക്കപ്പെടുന്നു. ഇന്ന് 23 കോടി ജനങ്ങളുള്ള ഇന്തോനേഷ്യയിലെ മതനേതൃത്വം ഒരിക്കല്‍ എല്ലാത്തരത്തിലുള്ള വന്ധ്യംകരണത്തേയും അന്ധമായി എതിര്‍ത്തിരുന്നു. ഇന്നവര്‍ വാസക്ടമി ഉള്‍പ്പെടെയുള്ള സ്വമേധയായുള്ള പുരുഷ വന്ധ്യംകരണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കന്നു. പാകിസ്ഥാനിലെ മുസ്‌ളീം പുരോഹിതര്‍ പള്ളിപ്രസംഗത്തിന് ശേഷം കുടുംബാസൂത്രണത്തെക്കുറിച്ച് വാചാലരാകുന്നു, ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു(Indo-Asian News Service (12/18/2006). ഇന്ന് പാകിസ്ഥാനിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് അമ്പരപ്പിക്കുന്ന തോതില്‍ കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്(3.7%(1990)-1.6%(2006)-Xinhua General News Service dt 2/1/2007). ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ജനസംഖ്യ-സാമൂഹികസ്ഥിതിവിരക്കണക്കിന്റ യൂണിററ് (Demographic and Social Statistics unit of the U.N. Statistical Division of December 2007) നടത്തിയ പഠനമനുസരിച്ച് അറബ് രാജ്യങ്ങളിലെ ജനനനിരക്ക് കുറഞ്ഞുവരികയാണ്. മാത്രമല്ല 20 വയസ്സിന് താഴെയുള്ള അമ്മമാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

ലോകമെമ്പാടും ജനനനിരക്ക് കുറഞ്ഞുവരികയാണെന്ന് ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. മറിച്ച് സംഭവിക്കുന്നത് ആഫ്രിക്കയിലെ ഉപസഹാറാ മേഖല, മധ്യഅമേരിക്ക, യെമന്‍, പാലസ്തീന്‍ ടെറിറ്ററി എന്നിവിടങ്ങളില്‍ മാത്രമാണ്. 1980-99 കാലഘട്ടത്തില്‍ ജനനനിരക്കില്‍ ഏറ്റവും വലിയ കുറവ് വരുത്തിയ പത്ത് രാജ്യങ്ങളില്‍ എട്ടും മുസ്‌ളീം രാജ്യങ്ങളാണെന്നതാണ്(ടൈംസ് ഓഫ് ഇന്ത്യ, 5/6/2001) മറ്റൊരു കൗതുകകരമായി വസ്തുത. കുവൈറ്റ്, ടുണീഷ്യ, യു.എ.ഇ, ലബനന്‍ തുടങ്ങി പല അറബ് രാജ്യങ്ങളിലേയും പ്രത്യുത്പ്പാദനനിരക്ക് (The Total Fertility Rates /TFR)സുസ്ഥിരനിരക്കായ 2.1 നോട് അടുത്ത് എത്തിയിട്ടുണ്ട്. തുര്‍ക്കി(2.1), ഇന്തോനേഷ്യ(2.2) എന്നിവയും ഏതാണ്ട് ആ നിരക്കിനോടുക്കുന്നു. അള്‍ജീരിയയില്‍ 2.4 ഉം മൊറോക്കയിലും 2.5 ഉം (5.6 in 1979, 2.5 in 2003) ആയിരുന്നുവെങ്കിലും വീണ്ടും കുറയുന്നതായി യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അള്‍ജീരിയയില്‍ 1966-77 കാലയളവില്‍ ജനസംഖ്യാവര്‍ദ്ധനവ് 3.12% ആയിരുന്നുവെങ്കില്‍ 1987-1997 ല്‍ അത് 2.28% ആയി ഇടിയുകയുണ്ടായി(Xinhua, 7/6/1999). 1973 ല്‍ 3% ആയിരുന്ന ബംഗ്‌ളാദേശിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് 1999 ല്‍ കേവലം 1.6% ആയി കുറയുകയുണ്ടായി(Xinhua, 7/6/1999). അള്‍ജീരിയ സ്വന്തം അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച രാജ്യമാണ്. 1951 ല്‍ അള്‍ജീരിയയിലും അയല്‍രാജ്യമായ ടുണീഷ്യയിലും 40 ലക്ഷമായിരുന്നു ജനസംഖ്യ. ഇന്ന് ടുണീഷ്യന്‍ ജനസംഖ്യ 90 ലക്ഷമാണെങ്കില്‍ അള്‍ജീരിയയില്‍ 3 കോടിയാണ്. ആഫ്രിക്കയില്‍ ഏറ്റവുമധികം കുതിച്ചുകയറ്റം നടത്തുന്ന വികസ്വരരാജ്യമായി ടുണീഷ്യ മാറിയപ്പോള്‍ വന്‍ ജനസംഖ്യയുമായി ആഭ്യന്തരകലഹത്തിലും അരാജകത്വത്തിലും പട്ടിണിയിലും കിടന്ന് നട്ടംതിരിയുകയാണ് അള്‍ജീരിയ. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്‌ളാദേശി അമ്മമാര്‍ ശരാശരി 6-7 കുട്ടികള്‍ക്ക് ജന്മം കൊടുത്തിരുന്നുവെങ്കില്‍ ഇന്നത് മൂന്നായി ചുരുങ്ങിയിരിക്കുന്നു(Financial Express (5/17/2006). ജനസംഖ്യാനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉയര്‍ന്ന ജനനനിരക്കുണ്ടായിരുന്ന ജോര്‍ദ്ദാനിലും വന്‍കുറവാണ് ടി.എഫ്. ആര്‍ നിരക്കിലുണ്ടായിട്ടുള്ളത്(7.4(1977)-3.4(2002)/Associated Press (12/ 2002).

ലോകത്ത് ഏറ്റവും വലിയ തോതില്‍ 
ജനസംഖ്യാനിയന്ത്രണവും
ജനനനിരക്ക് വ്യതിയാനവും രേഖപ്പെടുത്തുന്ന രാജ്യം മതാധിഷ്ഠിത രാജ്യമായ ഇറാനാണ്. 1989-99 കാലഘട്ടത്തില്‍ ഇറാനിലെ ജനസംഖ്യാര്‍ദ്ധനനിരക്ക് അമ്പത് ശതമാനം കുറയുകയുണ്ടായി. അതയത് ഏതാണ്ട് 3 % ല്‍ നിന്ന് 1.47% ലേക്ക് വര്‍ദ്ധനനിരക്ക് താഴ്ന്നു(The Christian Science Monitor, 11/19/1999). 2001 ല്‍ ഇത് വീണ്ടും കുറഞ്ഞ് 1.2% ആയി. പ്രത്യുത്പ്പാദനനിരക്കാകട്ടെ, അമ്പതുകളില്‍ ഒരമ്മയ്ക്ക് 5 കുട്ടികള്‍ ആയിരുന്നത് 1989-99 കാലത്ത് മൂന്നായി. പക്ഷെ 2000 ല്‍ ഒരു വനിതയ്ക്ക് 2 എന്ന നിരക്കിലേക്ക് വന്നു. എന്നാല്‍ യു.എന്‍.സ്റ്റാറ്റിസ്റ്റിക്കല്‍ ഡിവിഷന് നടത്തിയ പുതിയ പഠനത്തില്‍ ഇത് 1.7 ആയി വീണ്ടും കുറഞ്ഞതായാണ് കാണിക്കുന്നത്.ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്കുള്ള യെമനില്‍പോലും കഴിഞ്ഞ ദശകത്തില്‍ ജനന നിരക്കില്‍ നിര്‍ണ്ണായകമായ കുറവ് രേഖപ്പെടുത്തി. 

സ്ത്രീകള്‍ വന്‍തോതില്‍ സാമൂഹികവും ലിംഗപരവുമായ വിവേചനം നേരിടുന്ന ഇറാനില്‍പോലും കുടുംബാസൂത്രണ ശ്രമങ്ങള്‍ വന്‍തോതിലുള്ള മാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്. 'ദൈവത്തിന്റെ സംഭാവന'ചൂണ്ടിക്കാട്ടി 'ജനസംഖ്യാബോംബു'ണ്ടാക്കാന്‍ അവര്‍ തയ്യാറല്ലെന്ന് സാരം. 7-8 കോടിയില്‍ തങ്ങളുടെ ജനസംഖ്യ ക്രമീകരിക്കാന്‍ ഇറാന് സാധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്ക് റിപ്പോര്‍ട്ടു ചെയ്യുന്ന മറ്റൊരു പ്രദേശം പാലസ്തീന്‍ ടെറിറ്ററിയാണെന്ന് സൂചിപ്പച്ചല്ലോ. അവിടെ കുട്ടികളെ ഒരു സംരക്ഷണകവചമായാണ് അമ്മമാര്‍ കരുതുന്നത്. യുദ്ധവും പട്ടിണിയും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും നടമാടുന്ന അത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ വര്‍ദ്ധിച്ച കുടുംബസുരക്ഷ കൊണ്ടുവരുമെന്ന് അവര്‍ വിശ്വാസിച്ചുപോകുന്നു. മാത്രമല്ല ഭാവിയില്‍ യുദ്ധം ചെയ്യാനും ധാരാളം കുട്ടികളെ ആവശ്യമുണ്ട്.

എന്തിനേറെ, സൗദി അറേബ്യയില്‍പ്പോലും ജനനനിരക്ക് കുറയുകയാണ്. ദശകങ്ങള്‍ക്ക് മുമ്പ് ഒരമ്മയ്ക്ക് 5-6 കുട്ടികള്‍ എന്ന സ്ഥിരംനിരക്കായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിവിശേഷം മാറുകയാണ്. ചുരുക്കത്തില്‍ മുസ്‌ളീംരാഷ്ട്രങ്ങളില്‍ ജനനനിരക്ക് കുറയുകയാണ്;വളരെ ആസൂത്രിതമായി തന്നെ. മിക്ക മുസ്‌ളീം രാജ്യങ്ങളിലും ജനസംഖ്യാനിയന്ത്രണ ശ്രമങ്ങള്‍ സജീവവുമാണ്. ന്യൂനപക്ഷം വരുന്ന തീവ്രമതവാദികള്‍ എതിര്‍പ്പുയര്‍ത്തുന്നുവെന്നുവെങ്കിലും മുഖ്യധാരാ മതനേതൃത്വങ്ങളുടേയും സര്‍ക്കാരിന്റെയും പിന്തുണയും ഈ ഉദ്യമങ്ങളെ പോഷിപ്പിക്കുന്നുവെന്നതും ശ്രദ്ധിക്കണം. ഗര്‍ഭധാരണത്തിന് വേണ്ടിയല്ലാത്ത ലൈംഗീകബന്ധത്തെ( Coitus interruptus) മുഹമ്മദ് പിന്തുണച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുര്‍-ആന്‍ ജനസംഖ്യാ നിയന്ത്രണത്തിന് എതിരല്ലെന്ന് സ്ഥാപിക്കാനും മതനേതാക്കള്‍ ശ്രദ്ധിക്കുന്നു. 



അതേസമയം  നിര്‍ണ്ണായക സ്വാധീനമില്ലാത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്ക് നിലനിറുത്താനും ഇസ്‌ളാം ശ്രദ്ധിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അവിടങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ കാര്യമായ ജസംഖ്യാവര്‍ദ്ധനവുണ്ടായത് മലപ്പുറം ജില്ലയിലാണ്. അതുമൂലം ആ ജില്ലയില്‍ നാല് നിയമസഭാമണ്ഡലങ്ങള്‍ അധികമായി വരുകയും കൃത്യമായും ആ നാലുമണ്ഡലങ്ങള്‍ പുതിയ UDF സര്‍ക്കാരിന്റെ ഭൂരിപക്ഷമായി തീരുകയും ചെയ്തു. ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടിയുള്ള മുറവിളിയുടെ രാഷ്ട്രീയവശമാണതില്‍ പ്രതിഫലിക്കുന്നത്. 


യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങള്‍ പൊതുവെ ജനസംഖ്യാനിയന്ത്രണത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുമ്പോഴും കത്തോലിക്കാ വിഭാഗം എണ്ണം കൂട്ടുന്നതില്‍ വലിയതോതില്‍ ഉത്സുകരാണ്. കത്തോലിക്കര്‍ക്ക് ഗണ്യമായ സ്വാധീനമുള്ള ലാറ്റിന്‍ അമേരിക്കയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ രണ്ടിരട്ടിയായിട്ടാണ് വര്‍ദ്ധിച്ചത്. ജനസംഖ്യ കൂട്ടുക എന്നാല്‍ തങ്ങളുടെ 'മതസംഖ്യ' കൂട്ടുക എന്നതുതന്നെയാണ് മതങ്ങളുടെ ലക്ഷ്യം. 'എണ്ണം' പ്രധാനമായ ജനാധിപത്യത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന പ്രകടമായ ഈ ലക്ഷ്യത്തിന് മറയിടാനാണ് ഭ്രൂണസ്‌നേഹവും മനുഷ്യവിഭവശേഷിയോടുള്ള നിലയ്ക്കാത്ത പ്രണയവുമൊക്കെ എഴുതിക്കാണിക്കുന്നത്. കൊന്നും തിന്നും അറപ്പുതീരാത്ത, മനുഷ്യജീവന് പുല്ലുവില കല്‍പ്പിക്കാത്ത, ഒരു പള്ളിയുടെ നിയന്ത്രണാവകാശത്തെച്ചൊല്ലി പോലും പരസ്പരം ക്ഷമിക്കാനും പൊറുക്കാനും കഴിയാത്ത മതശക്തികള്‍ ഭ്രൂണസ്‌നേഹവുമായി വീര്‍പ്പുമുട്ടുന്നത് കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ സമൂഹം സ്തംഭിച്ചു നില്‍ക്കുന്നു. 


യന്ത്രവല്‍ക്കരണവും ആധുനിക സാങ്കേതികവിദ്യയും ഉള്ള മനുഷ്യശേഷി തന്നെ അധികപ്പറ്റാക്കി മാറ്റിയ ലോകത്ത് വര്‍ദ്ധിച്ച ജനസംഖ്യ 'നോട്ടക്കൂലി' സംസ്‌ക്കാരവും പരോക്ഷ തൊഴിലില്ലായ്മയും(disguised unemployment) കൊണ്ടുവരുന്നതാണ് നാം കാണുന്നത്. 'ജോലി ചെയ്യാന്‍ യന്ത്രവും കൂലി വാങ്ങാന്‍ മനുഷ്യരും' എന്ന സിദ്ധാന്തം ഇന്ന് ഏറെ വികസിച്ചിരിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ചതിലൂടെ ഇന്നുവരെ ഒരു രാജ്യവും പുരോഗമിച്ചിട്ടില്ല. ഇന്ന് നിലവിലുള്ള സുഭിക്ഷരാജ്യങ്ങളൊക്കെ കുറഞ്ഞ ജനസംഖ്യയും കുറഞ്ഞ ജനന നിരക്കുമാണ് കാണിക്കുന്നത്. അവരെയൊക്കെ മണ്ടരായി കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യം അങ്ങനെയായി കൊള്ളണമെന്ന് ശഠിക്കുന്നതില്‍ കഥയില്ല. 

ജസംഖ്യാവര്‍ദ്ധനവിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി നീണ്ട ഉപന്യാസങ്ങളെഴുതിയാണ് നാം പത്താംതരം പാസ്സാകുന്നത്. അതുകൊണ്ടുതന്നെ അതൊന്നും ഇവിടെ എഴുതിവെക്കുന്നില്ല. ഇന്ത്യയെ സംബന്ധിച്ച് ജനസംഖ്യാ 'വര്‍ദ്ധനനിരക്കില്‍' കുറവ് കാണിച്ചതുകൊണ്ടുമാത്രം ഇനിയങ്ങോട്ട് വലിയ കഥയില്ല. കാരണം 120 കോടിയുടെ 5 ശതമാനം 50 കോടിയുടെ 10 ശതമാനത്തേക്കാള്‍ കൂടുതലാണ്. ജനസംഖ്യ കുറയുന്നത് 'പാപ'മാണെന്ന് കരുതുന്നവര്‍ രാജ്യത്തിന് അതിനൊരവസരം നല്‍കുകയാണ് വേണ്ടത്. കഴിഞ്ഞ 30 വര്‍ഷമായി ജനസംഖ്യാനിയന്ത്രണത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് ചൈന കൈവരിച്ചത്. ഉയര്‍ന്ന ജനസംഖ്യയെന്നതിലുപരി മെച്ചപ്പെട്ട ജനസംഖ്യാനിയന്ത്രണമാണ് ആ രാജ്യത്തിന്റെ മുന്നേറ്റത്തിന് ഹേതുവായതെന്ന് കാണണം. കൂടിയ ജനസംഖ്യ രാജ്യപുരോഗതിക്ക് സഹായിക്കുമെങ്കില്‍ ലോകമെമ്പാടും എല്ലാവരും ആ 'എളുപ്പവഴി' സ്വീകരിക്കുമായിരുന്നു. രാജ്യതാല്‍പര്യം തൃണവല്‍ക്കരിച്ച് 'മതതാല്‍പര്യം'ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അവശ്യം ശ്രദ്ധിക്കേണ്ട വസ്തുതയാണിത്.***
('ഭ്രൂണസ്‌നേഹം വാഴ്ത്തുവാന്‍ വാക്കുകള്‍ പോരാ'-അടുത്ത പോസ്റ്റില്‍)

541 comments:

«Oldest   ‹Older   201 – 400 of 541   Newer›   Newest»
Sajnabur said...

>>> മത തീവ്രവാദം കേരളത്തില്‍ ശക്തി പ്രാപിച്ചത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടക്കാണ്. പക്ഷെ ആ കാലയളവില്‍ കേരളത്തിലെ ജനസംഖ്യ വര്ദ്ധമനവ് വളരെയധികം കുറയുകാണു ചെയ്തത്.<<<<

ശരിയാണ് അതുകൊണ്ട് ഒരു നിയമം പ്രാബല്യത്തില്‍ വരുന്നതിനു എന്തിന്നു തടസ്സം. അയ്യരുടെ റിപ്പോര്ട്ടി ല്‍ നിലവില്‍ മൂന്നു കുട്ടികള്‍ ഉള്ളവര്‍ ഒന്നിനെ കൊല്ലനമെന്നോ, തീരെ ഉണ്ടാക്കരുതെന്നോ പറഞ്ഞില്ലെല്ലോ. രണ്ടു വരെ ആയിക്കൂടെ. ഇത് എത്രെയും പെട്ടെന്ന് നല്ലൊരു തലമുറയേ വാര്തെടുക്കില്ലേ.
മത തീവ്രവാദം എല്ലാ മതങ്ങളും ഏറ്റു പിടിക്കേണ്ട സാഹചര്യം എങ്ങിനെയുണ്ടായി എന്നൊക്കെ താങ്കള്‍ 23 October 2011 09:57 എനിക്ക് തന്ന മറുപടിയില്‍ വ്യക്തമാണ്. ഫാമിലി പ്ലാന്നിങ്ങിന്നു മൌന സമ്മതം നല്കിയിരുന്ന മതങ്ങള്‍ Uncontrolled reproduction ന്നു ആഹ്വാനം ചെയ്യേണ്ടി വന്ന സാഹചര്യം താങ്കള്ക്കു നന്നായി അറിയാം എന്നെനിക്കറിയാം. ഒരു നിയമം കൊണ്ടുവന്നാല്‍ ഇത് എല്ലാ മതങ്ങള്ക്കും ഒരുപോലെ ഭാതകമാണ് എന്ന് പ്രത്യേകം ഓര്ക്കേ ണ്ടതുണ്ട്. എവിടെയും ജനങ്ങളെ ഒറ്റ കെട്ടായി അണിനിരത്താന്‍ എളുപ്പമാര്ഘം മതമാണ്‌. ഇന്ന് കേരളത്തില്‍ പ്രത്യക്ഷത്തില്‍ മുസ്ലിം ലീഗ് മാത്രമെല്ല ക്രിസ്ത്യന്‍ ലീഗായും ഹിന്ദു ലീഗായും ഇതേ പാദ പിന്തുടരുന്നു. പണ്ട് ഉള്ളതിലും കൂടുതലായി ആണ് ഇപ്പോള്‍ കാനെപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഈ പ്രവണത കൂടിവന്നതിന്റെ പച്ചയായ ഉദാഹരണം.

Sajnabur said...

ഇന്ന് ഏതു മേഖലയിലാണ് കേരളത്തില്‍ മതം കയ്യിടാത്തത് എന്ന് ഭൂതക്കന്നാടി വച്ച് നോക്കേണ്ടി വരും. മത വിഷയങ്ങളില്‍ തൊട്ടാല്‍ സര്ക്കാ രിന്റെ കയ്യും പൊള്ളും. ഐയ്യരുടെയും മറ്റും അഭിപ്രായതിന്നു എതിരെ ചാടി വീണ മതങ്ങള്‍ എന്തു ടെക്നിക്കല്‍ രീസനാണ് നിരത്തിയത്. ഈ റിപ്പോര്ട്ടി്ന്റെ പിന്നില്‍ പ്രവര്ത്തി്ച്ചവര്‍ ഹിന്ദു വര്ഗീ്യ വാദികളോ കേരളത്തിന്റെ പള്സ്ട അറിയാത്ത വിഡ്ഢികള്‍ ആണ് എന്ന് ഞാന്‍ കരുതുന്നില്ല. പഠിച്ചു മാറ്റം വരട്ടെ എന്ന് കരുതിയിരുന്നാല്‍ ഇണ ചെരുന്നതിന്നനുസരിച്ചു ഉണ്ടാകുന്ന കുട്ടികളെ വളര്ത്തരല്‍ മറ്റുള്ളവന്റെ കൂടി ഒരു ബേര്ന്രു ‍ ആകും.

കേരള സര്ക്കാ രിന്റെ പ്രവാസി വരുമാനത്തെ കുറിച്ചുള്ള ഡോകുമെന്റ്സ് ശേഖരിക്കാന്‍ ശ്രമിക്കുന്നു. കിട്ടുന്നത് വരെ എന്റെ വാക്കുകള്‍ ഞാന്‍ പിന്വ്ലിക്കുന്നു.
പര്‍ കാപിറ്റ ഇന്കം മാനധന്ടങ്ങള്‍ പരിശോദിച്ചു വരുന്നു.

kaalidaasan said...
This comment has been removed by the author.
Anonymous said...

ജനസംഖ്യാനിയന്ത്രണവുമായി ബന്ധപ്പെട്ട ഈ പോസ്റ്റിലെ ഉള്ളടക്കത്തിനുള്ള സ്വീകാര്യതയുടെ നിറം കെടുത്തുന്നതാണ്, വൃദ്ധരായവരെ സംരക്ഷിക്കണമെന്ന ധ്വനിയില്‍ രവിചന്ദ്രന്‍ സാര്‍ മുകളിലെഴുതിയ വരികള്‍. മാറ്റമില്ലാതെ തുടരുന്ന പരമ്പരാഗതചിന്തകളുടെ നുകക്കീഴില്‍ നിന്നും സ്വയം വിമോചിപ്പിക്കുവാന്‍ രവിചന്ദ്രന്‍ സാറിനു പോലും കഴിയുന്നില്ല എന്നല്ലേ അതു വിളിച്ചുപറയുന്നത്. >>>

ആരോടാണിതു (വൃദ്ധന്മാരെ കുറിച്ച് ) പറയുന്നത്‌?

ലിസിയോടു ചോദിച്ചു നോക്ക് വര്‍ക്കിയെ നോക്കണോ ജോര്‍ജിനെ നോക്കണോ എന്ന് തിരിച്ചു ചോദിക്കും.
നാസ്ഥികനോട് ചോദിച്ചാല്‍ സൌദിയും ഇറാനും വൃദ്ധന്മാരെ സംരക്ഷിക്കാതിരിക്കുന്നതിന്റെ കഥ പറഞ്ഞു തരും!!!!

Anonymous said...

ഇന്ന് കേരളത്തില്‍ പ്രത്യക്ഷത്തില്‍ മുസ്ലിം ലീഗ് മാത്രമെല്ല ക്രിസ്ത്യന്‍ ലീഗായും ഹിന്ദു ലീഗായും ഇതേ പാദ പിന്തുടരുന്നു. പണ്ട് ഉള്ളതിലും കൂടുതലായി ആണ് ഇപ്പോള്‍ കാനെപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഈ പ്രവണത കൂടിവന്നതിന്റെ പച്ചയായ ഉദാഹരണം. >>>

സജ്നബ്ര്‍ ജനാധിപത്യത്തെ തിരിച്ചറിഞ്ഞിട്ടില്ല??!!
ആധുനിക കേരളത്തില്‍ 5 ശതമാനത്തില്‍ താഴെയുള്ള ബ്രാഹ്മണര്‍ ഭരണം തുടക്കത്തില്‍ കയ്യാളി-പിന്നെ 13 ശതമാനമുള്ള നായര്‍, പിന്നെ 19 ശതമാനമുള്ള ക്രിസ്ത്യാനികള്‍, പിന്നെ ഭൂരിപക്ഷമുള്ള ഈഴവര്‍ ഇനി പ്രബല സമുദായമായ മുസ്ലിങ്ങളും കയ്യാളട്ടെ.
ഇപ്പോള്‍ ജനാധിപത്യം എന്തെന്ന് ഭൂരിപക്ഷം ആളുകളും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. അസഹിഷ്ണുതയില്ലാതെ ഉള്‍കൊള്ളൂ.

Anonymous said...

കാളിദാസ,
നന്നായിട്ടുണ്ട്. സ്വന്തമായി ഒരു 'ചില്ലുകൊട്ടാരം' നിര്‍മ്മിക്കാന്‍ പറ്റാത്ത ചില 'നാസ്ഥികരെ' എങ്ങനെയത് നിര്‍മ്മിക്കണമെന്ന് പഠിപ്പിച്ചു.
സൂരജിനെപ്പോലുള്ളവരുടെ 'ഉരുക്ക് മതിലുകള്‍' ഭേദിക്കാനും കഴിഞ്ഞാല്‍ കാളിദാസന്‍ ബ്ലോഗ്‌ കമന്റുകളില്‍ നിത്യവസന്തമായി വിലസാം.
പ്രകാശത്തെ മറികടക്കുന്ന ന്യൂട്രിയോണ്‌കളുടെ വിരുതും സ്വായത്തമാക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
ഭാവുകങ്ങള്‍.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ChethuVasu said...
This comment has been removed by the author.
ChethuVasu said...

ഒരു ദിവസത്തെ ബ്രേക്ക് എടുത്തതാണ് . ഒരു ഞായറാഴ്ച എങ്കിലും മാറ്റി വക്കണം അല്ലോ :)
ഇനിയം ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട് ഒക്കെ വിശദമായി വരും നാളുകളില്‍..

എന്തായാലും ഒരു കാര്യം ഇപ്പോള്‍ തന്നെ പറയുന്നു

"കേരളം ആശാവഹമായ രീതിയില്‍ ജനസംഖ്യാ പ്രശ്നം കൈ കാര്യം ചെയ്യുന്നു. അടുത്ത 15 വര്‍ഷം കൊണ്ട് കേരളം നെഗറ്റീവ് ഗ്രോത്തില്‍ എത്തും"


ഇത് ഒരിക്കലും സംഭവിക്കില്ല എന്ന് വാസു ഉറപ്പിച്ചു പറയുന്നു . ബെട്ടടിക്കാന്‍ വാസു തയാര്‍ !! ആരുണ്ട്‌ ..?

ChethuVasu said...

Dear Kalidasan,

"What is the evidence for that speculation?"

I do agree that I have to substantiate what I say with numbers..

Sure I will come with that. ( I already have, today taking a break being a Sunday.. )

In fact it will be a bit lengthier analysis and hope to make it as much brief as possible.
Will post tomorrow evening IST.

:)

ChethuVasu said...

And one brief comment who argue that kerala need more population to to fill the shortage of labor and man power.

എന്റെ വീട്ടില്‍ പറമ്പ് കിളക്കാന്‍ കുറച്ചാള്‍ക്കാരെ ആവശ്യമുണ്ട് .. വീട്ടില്‍ അടുക്കളെ ജോലിക്ക് ഒരു സഹായവും ആവശ്യമുണ്ട് ..ഒരു മൂന്ന് നാല് പ്രായപൂര്‍ത്തിയായ മക്കള്‍ ഉള്ള പേര് കേട്ട തറവാടില്‍ നിന്നും ഒരു രണ്ടാളെ എത്തിക്കാമോ..അല്ല നിങ്ങള്‍ പറഞ്ഞ പ്രകാരം അവര്‍ കുട്ടികളെ ഉത്തപാടിപ്പിച്ചത് സമൂഹത്തിലെ തൊഴില്‍ പ്രശ്നം പരിഹരിക്കാന്‍ ആണല്ലോ ...അതോണ്ട് ചോദിച്ചതാ...

( ഓ ..എന്താ.. ഓ അത് ശരി.. അതു നമ്മുക്ക് പറ്റിയ പണി അല്ലെന്നു ..ആ .! കൂലിപ്പണിക്കാരന് കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ നമുക്ക് വേണ്ടി കൂലിപ്പണി ചെയ്യാന്‍ ആളെ എളുപ്പം കിട്ടുമെന്ന് .ആതാനാണ് ഉദ്ദേശിച്ചത് എന്ന് .. ആ ..വീട്ടില്‍ നില്‍ക്കാന്‍ ചുള് കൂലിക്ക് വേലക്കാരെയും കിട്ടും.. എന്നാല്‍ ഞങ്ങടെ വീട്ടിലെ ഒരെന്നതിനെയും ആ പണിക്കു കിട്ടൂല്ലാന്ന് ല്ലേ ..ആ... അതാണ് )

Anonymous said...

"Kaali kuzhicha kuzhiyil kaali thanne chadi..."

Kaali , please escape at the earliest possible

രവിചന്ദ്രന്‍ സി said...

കാളിദാസന്‍,

കായികശേഷി കുറഞ്ഞ തോതില്‍ ആവശ്യമുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ചെറുപ്പത്തിനെന്ന പോലെ വയസ്സായവര്‍ക്കും നിര്‍ണ്ണായക സ്വാധീനം ചെലുത്താവുന്ന രീതിയില്‍ നമ്മുടെ സാമൂഹിക-തൊഴില്‍ പരിസരങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ടെന്നാണ് സൂചിപ്പിച്ചത്. പ്രതികരണമായി മറ്റെന്തോ കണ്ടു. പറയട്ടെ, അതുമായി ബന്ധപ്പെട്ടതെന്ന് സങ്കല്‍പ്പിച്ച് പുറത്തുവിട്ട താങ്കളുടെ വ്യക്തിഗത ശപഥങ്ങളും ഇഷ്ടാനിഷ്ടങ്ങളും സൗഹാര്‍ദ്ദപൂര്‍വം വായിക്കുന്നുവെന്നല്ലാതെ ചര്‍ച്ചയില്‍ അവയ്‌ക്കൊക്കെ എന്തെങ്കിലും പ്രാധാന്യമുള്ളതായി കരുതുന്നില്ല. നെഗറ്റീവ് ജനനിരക്ക് എന്ന് പറഞ്ഞ് അത്ഭുതം കൂറിയതാണോ? നല്ലത്, എനിക്ക് മനസ്സിലായിരുന്നില്ല. കൂറിക്കൊള്ളൂ, ധാരാളമായി കൂറിക്കൊള്ളു. Hope you never stop wondering.

താങ്കളുടെ ശൈലിയില്‍ പറഞ്ഞാല്‍ ചിരിക്കാനോ കരയാനോ കഴിയാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നത് ആഹഌദകരമായി തോന്നുന്നുവെന്ന താങ്കളുടെ അവകാശവാദത്തെ മാനിച്ചുകൊണ്ട് പറയട്ടെ കേള്‍വിക്കാരില്‍ അസൂയ ഉണര്‍ത്താന്‍ ആ അവസ്ഥ പര്യാപ്തമാണെന്ന അഭിപ്രായമില്ല. വ്യദ്ധസദനങ്ങളും വൃദ്ധജനപരിത്യാഗവും സംഭവിക്കുന്നത് നെഗറ്റീവ് ഗ്രോത്തുകൊണ്ടല്ല. പുകഴ്ത്തി പാടിയതുപോലെ അത് പത്തനംതിട്ടയുടെ മാത്രം പുണ്യവുമല്ല. അത് ജനന നിരക്കിനും മരണനിരക്കിനും അതീതമായി കാണപ്പെടുന്ന ഒരു മാനസികജീര്‍ണ്ണതയാണ്. ഇപ്പോഴും നല്ല തോതില്‍ പോസിറ്റീവ് ഗ്രോത്ത് റേറ്റുള്ള കേരളത്തിലും ഇന്ത്യയിലും ഇത് സംഭവിക്കുന്നു.

രവിചന്ദ്രന്‍ സി said...

പത്ത് മക്കളുണ്ടെങ്കിലും ഒറ്റയൊരെണ്ണം തിരിഞ്ഞുനോക്കാത്തവരും ഒരെണ്ണമുള്ളത് ഉലക്ക കൊണ്ട് അടിച്ചിറക്കിയവരും വഴിയാധാരമാകുന്നുണ്ട്. വലിയ കുടുംബങ്ങള്‍ ഉള്ളവര്‍ക്കാണ് വാര്‍ദ്ധക്യപരമായ അനാഥത്വം കൂടുതലായി വന്നു ഭവിക്കുന്നതെന്നാണ് പത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാരണം അവര്‍ക്ക് 'ശത്രുക്കളുടെ' എണ്ണം കൂടുതലാകുന്നുവെന്ന് പഴമക്കാര്‍ പറയും!! കേരളത്തില്‍ ഇത്ര കുടുംബങ്ങളില്‍ രണ്ട് കുട്ടികള്‍, ഇത്ര കുടുംബങ്ങളില്‍ ഒന്ന് എന്ന തരത്തില്‍ ആവര്‍ത്തിച്ച് എഴുതിവെക്കുന്ന അനുമാനങ്ങള്‍ ആ നിലയില്‍ മാത്രം കാണുന്നു. ജീവിതം എന്നാല്‍ ദേഹമനങ്ങാതെ ഒരിടത്തിരുന്ന് തിന്നുക എന്ന അര്‍ത്ഥം മാത്രമാണുള്ളതെന്ന് ആരെങ്കിലും കരുതുന്നതില്‍ എതിര്‍പ്പില്ല. മുതിര്‍ന്നു കഴിഞ്ഞാല്‍ വിശ്രമത്തിന്റെ പേരില്‍ മെയ്യനങ്ങാതെ ഒച്ച വെക്കാതെ നിഷ്‌ക്രിയജന്മങ്ങളായി ഒരു മൂലയിലൊതുങ്ങി കഴിഞ്ഞുകൊള്ളണമെന്ന് സ്വന്തം മാതാപിതാക്കളോട് ആജ്ജാപിക്കാനുള്ള അവകാശത്തേയും ചോദ്യം ചെയ്യുന്നില്ല. ഇത്തരം അവകാശങ്ങള്‍ ഭരണഘടനാപ്രകാരം ഭദ്രമാണ്. മാതാപിതാക്കളുടെ അന്ത്യഘട്ടം യന്ത്രരഹിതമായി പൂര്‍ത്തിയാക്കണമെന്ന ചിന്തയും കൗതുകപരമായി കണ്ടുകൊള്ളുന്നു.

യന്ത്രരഹിതവും ക് ളിക്ക് രഹിതവുമായി തന്നെ മാതാപിതാക്കളുടെ അന്ത്യഘട്ടം കടത്തിവിടുമെന്ന് ശപഥം ചെയ്ത് സര്‍വ യന്ത്രങ്ങളും നിശബ്ദമാക്കപ്പെടില്ലെന്ന് ആഗ്രഹിച്ചുപോകുന്നു. എന്തെന്നാല്‍ അവയില്‍ ചില യന്ത്രങ്ങള്‍ വൃദ്ധ മാതാപിതാക്കളുടെ അത്യാവശ്യമായ ദിനകൃത്യങ്ങള്‍ക്ക് കാര്യമായി സഹായം ചെയ്യുന്നവയായിരിക്കും. ചിലവയാകട്ടെ ജീവന്‍രക്ഷാസംവിധാനമായി അവരുടെ ശരീരവുമായി ഘടിപ്പിച്ചിരിക്കുന്നവയായിരിക്കാം. യന്ത്രരഹിത-ക് ളിക്ക് രഹിത വാര്‍ദ്ധ്യക്യം സമ്മാനിക്കാനുള്ള ശപഥവാശിയില്‍ അവകൂടിയും വലിച്ചെറിഞ്ഞ് അവരെ നിസ്സീമമായ തോതില്‍ സ്‌നേഹിച്ച് തളര്‍ത്തില്ലെന്ന് ആശിക്കാനുള്ള അവകാശവും സൗമ്യമായി വിനിയോഗിച്ചുകൊള്ളുന്നു.

ChethuVasu said...

ഒരു (രണ്ടോ )കുട്ടിയുള്ള വൃദ്ധ ദമ്പതികള്‍ യഥാര്‍ത്ഥത്തില്‍ കൂടുതല്‍ സുരക്ഷിതരാണ്‌ .മൂന്നു കാര്യങ്ങള്‍ :

1 . ആകെ സ്വത്തില്‍ വലിയ വീതം വപ്പു വരുന്നില്ല . ഒരു നിശ്ചിത ഭാഗം മാതാ പിതാക്കള്‍ക്ക് കൈവശം വെച്ചാലും , ഏക മകന് യെധേഷ്ടം പിന്നെയും കാണും.അതായതു വയസ്സ് കാലത്ത് അവര്‍ക്ക് ധന ശേഷി കാണും എന്നര്‍ത്ഥം . അത് വളരെ പ്രധാനമാണ് . ഒരു പാട് കുട്ടികള്‍ക്കായി വീതം വക്കേണ്ട വീടുകളില്‍ മാതാ പിതാക്കള്‍ക്ക് ഒന്നും ബാക്കി വരാറില്ല

2 . മകനെ /മകളെ സംബധിച്ചിടത്തോളം മാതാപിതാക്കള്‍ക്ക് താനേ മാത്രമേ ഉള്ളൂ എന്നും അത് തന്റെ മാത്രം ഉത്തരവാദിത്വം ആണെന്നും ചിന്തിക്കേണ്ടി വരും .അതെ സമയം കൂടുതല്‍ കുട്ടികള്‍ സഹോദരങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ തന്നെ മാത്രം ഉത്തരവാദിത്വം ഏല്‍പ്പിച്ചു തന്നെ ചൂഷണം ചെയുഉകയാണ് എന്നാ ചിന്ത ഉണ്ടായേക്കാം ..ബാക്കി എല്ലാവരും ഉണ്ടല്ലോ പിന്നെ ഞാന്‍ മാത്രം എന്തിനാ എന്നാ ചിന്ത ഇവിടെ വളര്‍ന്നു വരും ..അതെ സമയം മറ്റൊരാള്‍ക്ക് ഞാന്‍ മാത്രമേ ഉള്ളൂ എന്നാ ചിന്ത ക്രൂരരായ ആളുകളെപ്പോലും മനുഷ്യരാക്കി തീര്‍ക്കാറുണ്ട്
3 . മാതാ പിതാക്കള്‍ ഒരിടത്ത് തന്നെ ഇരുന്നു സ്വസ്ഥമായി ജീവിത കാലം കഴിക്കാം ..പന്ത് തട്ടും പോലെ പത്ത് മക്കളില്‍ ഒരിടത് നിന്നും മറ്റൊരിടത്തേക്ക് പായും ചുരുട്ടി പായേണ്ടി വരില്ല

എല്ലാ വീടുകളിലും ഇങ്ങനെ ഒക്കെ ആണ് എന്നല്ല കേട്ടോ ..

Sajnabur said...

Dear Dr. Kaalidasan,

നാടിന്റെ പുരോഗമാനതിന്നായി ഒരു നിയമം പ്രാബല്യത്തില്‍ വരുത്തുന്നതും ജനങ്ങള്‍ കാലക്രമേണ പഠിച്ചു മനസ്സിലാകി തെറ്റ് തിരുത്തുന്നതും രണ്ടും രണ്ടു തന്നെയാണ്. താങ്കള്ക്കു തോന്നുന്നുണ്ടോ എല്ലാ മതങ്ങളും ഒരേ അളവില്‍ സ്വയം പഠിച്ചു പ്രാവര്ത്തിക മാക്കുമെന്നു?. നല്ലൊരു മഴ പെയ്താല്‍ മതിയാകും പഠിച്ചതൊക്കെ മറക്കാന്‍. ഒരു നിയമം പ്രാബല്യത്തില്‍ വന്നാല്‍ എല്ലാവരും ഒരേ രീതിയില്‍ അതിനെ സ്വീകരിക്കേണ്ടി വരും. അതിന്നായി പരിശ്രമിക്കാം.

എല്ലാ മതങ്ങളും തന്നെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യുല്പാദനരീതിയെ ജനങ്ങള്‍ തള്ളിക്കളയുന്നതായി നേരെത്തെ താങ്കള്‍ പറഞ്ഞുവല്ലോ. ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് പ്രത്യുല്പാതന വിഷയത്തില്‍ വ്യത്യസ്ത മത വിഭാകത്തില്‍ പെട്ട ആടുകളൊന്നും തന്നെ ഈ മതനിയമത്തെ അനുകൂലിക്കുന്നില്ല എന്നാണു.

Sajnabur said...

താങ്കള്‍ പറയുന്നു “അപ്രസക്തമായ ഒരു നിയമ നിര്ദേപശത്തിലൂടെ ഇവിടെ മതങ്ങളെ കയ്യിടീപ്പിക്കുകയാണു ചെയ്തിരിക്കുന്നത്” എന്ന്. അച്ഛനും, മുസ്ല്യാരും, പൂജാരിയുമെല്ലാം കയ്യിടട്ടെ ഗ്രൌണ്ട് സപ്പോര്ട്ട് കിട്ടില്ലല്ലോ. താങ്കളുടെ അഭിപ്രായ പ്രകാരം നല്ല ശതമാനം പഠിച്ചു മാറിയില്ലേ ഇനി കുറച്ചു വിവരമില്ലാത്തവര്‍ മാത്രമെല്ലേ മതത്തിന്റെി കൂടെ നില്ക്കൂ ...!!!!

മതങ്ങളെ കൈ ഇടീചാല്‍ പ്രശ്നമാകും എന്ന് പറഞ്ഞു ഈ ബില്ലിനെ എതിര്ക്കുന്ന താങ്കള്‍ തന്നെ പറയുന്നു കേരളത്തിന്റെ വികസനത്തിനു “ഇച്ഛാശക്തിയുള്ള ഭരണം വേണം” എന്ന്. ഇതില്‍ ഏതാന് വേണ്ടത്. ഇച്ഛാശക്തിയാണ് വേണ്ടത് എങ്കില്‍ ഇത് തളീക്കാന്‍ നല്ല ഒരവസരം ഇതാ വന്നിരിക്കുന്നു....അനുയായികളുടെ പരിപൂര്ണു പിന്തുണ ലഭിക്കാത്ത ഒരു മത വിഷയം......മതം എങ്ങിനെ നേരിടും എന്ന് കാത്തിരുന്നു കാണാം.

ഈ ബില്ല് പാസാവുമെന്നും നിയമം വരുമെന്നും ഒന്നും എനിക്ക് ഒരു വിശ്വാസവും ഇല്ല. എന്റെ കാഴ്ചപ്പാട് തുറന്നു പറയുന്നു എന്ന് മാത്രം.

ന്യായവാദി said...

പക്ഷെ മൂലയില്‍ തള്ളുന്ന ഒരു കൂട്ടരുണ്ടല്ലോ. പുരാതനവസ്തു പോലെ സ്‌നേഹം നിഷേധിക്കപ്പെട്ട് വരാന്തയിലും വൃദ്ധസദനങ്ങളിലും തെരുവുകളിലും തള്ളപ്പെടുന്ന ഒരു വിഭാഗം. നമ്മെ നാമാക്കിയവാരണവര്‍. നമ്മുടെ ഇന്നിന്റെ നിര്‍മ്മിതാക്കള്‍. അവര്‍ക്ക് വേണ്ടി എന്തേ ആരും ആക്രോശിക്കുന്നില്ല? കുഞ്ഞിനെ ലാളിക്കാനും കൊഞ്ചിക്കാനും പരസ്പരം മത്സരിക്കുന്ന സമൂഹം എന്തേ അവരോട് സ്‌നേഹത്തോടെ ഒരു വാക്ക് പറയുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല?>>>

പ്രൊഫസര്‍ രവി ചന്ദ്രന്‍ സര്‍,മുകളില്‍ ഉള്ളത് താങ്കള്‍ തന്നെ എഴുതിയതാണ്‌,അതില്‍ ആശ്ചര്യവും അതോടപ്പം സന്തോഷവും ഉണ്ട്.വനിതാ കോഡിനെ അനുകൂലിക്കുന്ന താങ്കള്‍ തന്നെ ഇതെഴുതിയതില്‍ മിസ്റ്റര്‍ വിഷ്ണു അദ്ദേഹത്തിന്‍റെ ആശ്ചര്യം രേഖപെടുത്തിയതും വായിച്ചിട്ടുണ്ടാവുമല്ലോ.സ്വാഭാവികമായും,വനിതാ കോഡിന്‍റെ ഉദ്ദേശ്യ-ലക്ഷ്യത്തെ കുറിച്ചുള്ള താങ്കളുടെ ധാരണ ശരിയാണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പലര്‍ക്കും സംശയം ഉണ്ടാകും.കാരണം,കുഞ്ഞുങ്ങള്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ആസ്തിയാണെന്ന വസ്തുത പോലും ഓര്‍ക്കാന്‍ ഇഷ്ടപെടാതെ അവര്‍ രാജ്യത്തിനൊരു ബാധ്യതയാണെന്ന്,സമ്മതനായ ഒരാളെ മുന്നില്‍ നിര്‍ത്തി പറയുന്ന വനിതാ കോഡന്മാര്‍,എല്ലാമെല്ലാം ഊറ്റിയെടുക്കപെട്ട സീനിയര്‍ സിറ്റിസണ്‍സ്‌ ബാധ്യതയല്ല ആസ്തിയാണെന്ന് പറയുകയാണെങ്കില്‍ അത് കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും അവിശ്വസനീയമാണ്.എങ്കിലും സീനിയര്‍ സിറ്റിസണ്‍സ് ഒരു ബാധ്യതയായി 'താങ്കള്‍' കരുതുന്നില്ലെന്ന് അറിഞ്ഞതില്‍ സന്തോഷം ഉണ്ട്.എന്നാല്‍ വനിതാ കോഡിന്‍റെ ഉദ്ദേശ-ലക്ഷ്യങ്ങള്(സ്റ്റേറ്റിന്‍റെ ബാധ്യത) അംഗീകരിക്കപെടുകയാണെങ്കില്‍ അടുത്തതായി ചര്‍ച്ചക്ക്‌ വരുക സ്റ്റേറ്റിന് ബാധ്യതയായ സീനിയര്‍ സിറ്റിസണ്‍സ് നെ തൂക്കി കൊല്ലണോ അതോ വെടി വെച്ച് കൊല്ലണോ എന്ന വിഷയമായിരിക്കും.അതിന് വേണ്ടി ഇപ്പൊ തന്നെ പോസ്റ്റ്‌ എഴുതി ഇവിടെ തന്നെ ഇമ്മിണി ബല്ല്യ പേരുള്ള ഒരാള്‍ കാത്തിരിക്കുന്നുണ്ടല്ലോ.....

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

വ്യക്തിപരമായ വിശേഷങ്ങള്‍ വിളമ്പി വിഷയത്തിന്റെ ഗതി തിരിച്ചുവിടുന്നത് ശരിയല്ലെന്ന താങ്കളുടെ നിഗമനം ശ് ളാഘനീയം. എന്റെ മാതാപിതാക്കള്‍, നിങ്ങളുടെ മാതാപിതാക്കള്‍, എന്റെ നാട്, നിങ്ങളുടെ നാട്.... എന്നിങ്ങനെ പുരോഗമിക്കുന്ന സ്വര്‍ഗ്ഗീയശൈലി ഉപേക്ഷിക്കാനുള്ള തീരുമാനവും ഉദാത്തം തന്നെ. ശരിയാണ്, അങ്ങനെ കാടു കയറിയതുകൊണ്ട് കാര്യമില്ല. കേരളത്തില്‍ വേണ്ടത്ര തോതില്‍ ജോലിസാധ്യതയില്ല എന്നത് പരമാര്‍ത്ഥം. മുതിര്‍ന്ന പൗരന്‍മാര്‍ക്കു കൂടി നിര്‍ണ്ണായക സ്വാധീനം ചെലുത്താവുന്ന രീതിയില്‍ സാമൂഹിക-തൊഴില്‍ പരിസരങ്ങള്‍ മാറിയിട്ടുണ്ടെന്നത് പച്ച പരമാര്‍ത്ഥം. ഒന്ന് ശരിയാണെങ്കില്‍ മറ്റേത് ശരിയാവില്ലെന്ന ദുശാഠ്യം അതിസഹസികതയാവും. അമ്മ ജീവിക്കാന്‍ മുത്തശ്ശി മരിച്ചേതീരു എന്ന നിര്‍ബന്ധം പാടില്ല. രണ്ടും രണ്ടു അവസ്ഥകളുടെ ഫലമാണ്. ആദ്യത്തേത് ജനപ്പെരുപ്പം, വിഭവ ലഭ്യത്യയിലുള്ള ന്യൂനത എന്നിവ മൂലവും സംഭവിക്കുന്നു. രണ്ടാമത്തേത് ലോകത്തെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന യന്ത്രവല്‍കൃത-ഐ.ടി ആശ്രിത സമ്പദ് വ്യവസ്ഥയുടെ ഗുണഫലങ്ങള്‍ മൂലം.

വലിയ ജനപ്പെരുപ്പമുണ്ടായിട്ടും തത്ഫലമുണ്ടായ നേട്ടങ്ങളില്‍ ഒരു കുറഞ്ഞ പങ്ക് നമുക്കും ലഭിക്കുന്നു. പക്ഷെ ദുര്‍മേദസ്സ് കുറേക്കൂടി കുറച്ചിരുന്നെങ്കില്‍ ഈ അവസരങ്ങളൊക്കെ കൂടുതല്‍ നല്ല രീതിയില്‍ഉപയുക്തമാക്കാമായിരുന്നു. കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് ഇവിടെ തൊഴിലും കിട്ടുമായിരുന്നു. മുതിര്‍ന്നവര്‍ക്ക് ലഭിക്കാവുന്ന ആയാസം കുറഞ്ഞ തൊഴിലുകളും ഉത്തരവാദിത്വ-അധികാരങ്ങളും ഇതിലും കൂടുമായിരുന്നു. ഇതില്‍ ഏതാണ് വിശ്വാസിക്കേണ്ടത് എന്നു ചോദിക്കുന്നു. രണ്ടും പരമാര്‍ത്ഥമാണെന്നിരിക്കെ ഇതില്‍ ഏതാണ് വിശ്വസിച്ചു കൂടാത്തത്? രണ്ടും ധൈര്യമായി വിശ്വസിക്കാം, അഭിമാനക്ഷതം തോന്നുന്നില്ലെങ്കില്‍.

രവിചന്ദ്രന്‍ സി said...

കള്ളുകുടിക്കാത്ത സ്പിരിച്വലിസ്റ്റല്ലാത്ത വാസു,

താങ്കളുടെ നിരീക്ഷണത്തിന് സമൃദ്ധമായ സാധ്യതകളുടെ പിന്‍ബലമുള്ളതായി ഞാന്‍ കരുതുന്നു.>>


കള്ളുകുടിക്കാത്ത സ്പിരിച്വലിസ്റ്റല്ലാത്ത Mr.വാസു,

താങ്കളുടെ നിരീക്ഷണത്തിന് സമൃദ്ധമായ സാധ്യതകളുടെ പിന്‍ബലമുള്ളതായി ഞാന്‍ കരുതുന്നു.

Anonymous said...

വിഷയത്തില്‍ ഗ്രാഹ്യമില്ലാത്തതിനാല്‍ പരിഹാസ്യമായ അബദ്ധങ്ങള്‍ വിളമ്പി ആപ്പിലായ നിന്ദാളന്‍ നാസ്-മോഡല്‍ യുദ്ധം നടത്തി തടിയൂരാനാവുമോ എന്ന് പരിശോധിക്കുന്നു. കാളിയെ അതിനൊക്കെ കൊള്ളാം. അതിനേ കൊള്ളൂ.

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയ ന്യായക്കാരന്‍,

കുട്ടികള്‍ രാജ്യത്തിന്റെ ആസ്തിയാണ്:
ശരിയാണ് ഭാവിയിലേക്കുള്ള കരുതലാണ് കുട്ടികള്‍, രാജ്യത്തിന്റെ ഭാവിയാണവര്‍, രാഷ്ട്രത്തിന്റെ യൗവ്വനമാണവര്‍, സമൂഹത്തിന്റെ സുഗന്ധമാണവര്‍.....പക്ഷെ അതുമാത്രമാണോ ശരി!?

ചിന്തിക്കുക, എങ്കില്‍ എന്തുകൊണ്ട് സര്‍വ രാജ്യങ്ങളും ഈ കരുതല്‍ സമ്പത്തിന്റെ അളവ് ഗണ്യമായി കൂട്ടി ഭാവി ശോഭനമാക്കാതെ അതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബദ്ധപ്പെടുന്നു?! സ്വയം പരാജയപ്പെടുത്തുകയാണോ അവര്‍? നോക്കൂ, എളുപ്പമല്ലേ കാര്യങ്ങള്‍? കൂടുതല്‍ പ്രസവിച്ചാല്‍ ഭാവി സുരക്ഷതമാകുമെന്ന് പാകിസ്ഥാനോടും ബംഗഌദേശിനോടും നമുക്ക് പറഞ്ഞുകൊടുക്കാം. ഇറാനേയും യു.എ.ഇ യേയും ഉദ്‌ബോധിപ്പിക്കാം, തുര്‍ക്കിയേയും ഇന്തനേഷ്യയേയും ബോധവല്‍ക്കരിക്കാം. മണ്ടഗണേശന്‍മാര്‍!

കുടുംബാസൂത്രണം നടപ്പിലാക്കാത്ത ഏതെങ്കിലും രാജ്യമുണ്ടോ ഈ ലോകത്തില്‍?! കൂടിയവര്‍ കുറയ്ക്കുന്നു, കുറഞ്ഞവര്‍ കൂട്ടുന്നു. അതാണ് സാമാന്യ യുക്തി. അതണതിന്റെ എത്തിക്‌സും പൊളിറ്റിക്‌സും എക്കണോമിക്‌സും. ജനനനിയന്ത്രണം വേണമെന്ന് പറയുമ്പോള്‍ 'കുഞ്ഞുങ്ങളെ കൊല്ലുന്നേ' എന്ന് വിളിച്ചുകൂവുന്നവരെ ഗൗരവത്തോടെ കാണാന്‍ ഞാന്‍ തയ്യാറല്ല. They are the enemies of reason, they are are blindly blind of religious fury.

രവിചന്ദ്രന്‍ സി said...

ജനനനിയന്ത്രണവും ജനനനിരോധനവും തമ്മില്‍ തിരിയാത്തത് മതബോധം ബുദ്ധിയെ ഗ്രഹിക്കുമ്പോഴാണ്. ആഹാരം കുറച്ച്, വ്യായാമം കൂട്ടി ദുര്‍മേദ്ദസ്സ് കുറയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഭിഷ്വഗ്വരനെ കൊലയാളിയെന്ന് വിളിക്കുന്ന മാനസിക ജീര്‍ണ്ണതയാണത്. ജനന നിയന്ത്രണം നിര്‍ദ്ദേശിക്കുന്ന വിദഗ്ധര്‍ക്ക് കുട്ടികളെ കുറിച്ചും അവരെകൊണ്ട് രാജ്യത്തിനുള്ള ഗുണങ്ങളെക്കുറിച്ചും ഒന്നുമറിയില്ലെന്നും അവരൊക്കെ മനുഷ്യത്വവിരുദ്ധമായി നിലകൊള്ളുന്നവരാണെന്നും സ്വന്തം സ്വാര്‍ത്ഥ-സുഖ പരിഗണനകള്‍ ആധാരമാക്കി രാജ്യതാല്‍പര്യം തൃണവല്‍ക്കരിച്ച് പെറ്റുകൂട്ടുന്നവരൊക്കെ മിടുക്കരും മനുഷ്യസ്‌നേഹികളാണെന്നും പരിഭാഷപ്പെടുത്തുന്ന കാലം ഏതൊരു രാജ്യത്തെ സംബന്ധിച്ചും പരമ ദയനീയമായ ഒന്നായിരിക്കും.

സാമ്പത്തിക മാനദണ്ഡങ്ങളാണോ വാര്‍ദ്ധ്യക്യത്തിനെതിരെ തിരിയാന്‍ കാരണം?! കഷ്ടം! എങ്കില്‍ അറിയുക, പ്രതീക്ഷയെ ഗര്‍ഭം ധരിച്ചിരിക്കുന്നുവെങ്കിലും ശൈശവവും, ബാല്യവും പ്രത്യുത്പ്പാദനപരമല്ല. മറിച്ച് മറ്റുള്ളവരെ ആശ്രയിച്ചുള്ള ജീവിതഘട്ടമാണത്. പണക്കണ്ണുള്ളവരെ ചിന്തിക്കുക, നഷ്ടക്കച്ചവടമായി കൂടേ അത്? മുടക്കുമുതല്‍ തിരിച്ചുകിട്ടിയില്ലെങ്കില്‍ കരഞ്ഞു കണ്ണു പഴുപ്പിക്കരുത്. പലതും ലക്ഷ്യമിട്ട് നടത്തുന്ന നിക്ഷേപമാണോ ശിശുപ്രണയം!!!???

രവിചന്ദ്രന്‍ സി said...

വാര്‍ദ്ധക്യവും പരാശ്രയഘട്ടം തന്നെ. രണ്ടാം ബാല്യമെന്നാണല്ലോ അതിനെ ഷേക്‌സ്പിയര്‍ വിളിക്കുന്നത്. പക്ഷെ നല്ല കാലത്ത് അദ്ധ്വാനിച്ച് മിച്ചം പിടിച്ചാല്‍ വാര്‍ദ്ധ്യക്യത്തില്‍ പരാദജീവിതം കുറെയൊക്കെ ഒഴിവാക്കാം. പക്ഷെ ശിശു-ബാല്യ ഘട്ടത്തില്‍ പരാദജീവിതമല്ലാതെ മറ്റ് സാധ്യതകളൊന്നുമില്ല. ഇതൊക്കെ ഓരോ അവസ്ഥകളുടെ പ്രത്യേകതകളാണ്. Man is a complete package. ശൈശവവും ബാല്യവുമില്ലാത്ത ഒരാളെ മണ്ണ് കുഴച്ചുണ്ടാക്കുന്ന ആകാശദൈവത്തിന്റെ അതിബുദ്ധി ഇവിടെ അപ്രസക്തമാണെന്നറിയുക.

എല്ലാറ്റിനും ഗുണദോഷങ്ങളുണ്ട്. ഇതൊക്കെ പഠിച്ചും പരിശോധിച്ചുമാണ് വിദഗ്ധര്‍ അഭിപ്രായം പറയുന്നത്, റിപ്പോര്‍ട്ടുണ്ടാക്കുന്നത്. മതതാല്‍പര്യം മുന്‍നിറുത്തി നടത്തുന്ന പ്രസവോല്‍സവത്തോടുള്ള ആരാധന രാജ്യത്തിനെതിരെയുള്ള കലാപമായി മാറുമ്പോള്‍ പ്രിതകരിച്ചുപോകുന്നുവെങ്കില്‍ ക്ഷമിക്കുക, കുറഞ്ഞപക്ഷം അതിന് ശ്രമിക്കുകയെങ്കിലും ചെയ്യുക.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Ajesh Kumar said...

First of all, I would like to appreciate your extra ordinary courage and willingness to fight against all religious superstitions. I thoroughly knows, what is your effort behind all your activities especially on religious matter. In this moment I would like to say you that my full support will always with you on each and every activities you initiate.

kaalidaasan said...
This comment has been removed by the author.
ChethuVasu said...

മൂന്നു കാര്യങ്ങള്‍ :

ഒന്ന് : മാതാപിതാക്കളെ "ജോലിക്ക് അയക്കുക " അന്ന പ്രയോഗത്തില്‍ അല്പം പ്രശനമുണ്ട് . കാരണം അതിന്റെ വ്യാഖ്യാനം അവരെക്കൊണ്ടു നിര്‍ബന്ധ പൂര്‍വ്വം ഇഷ്ടമില്ലാതത്തെ എന്തോ ചെയ്യിക്കുന്നു എന്നെ രീതിടില്‍ ആയിപ്പോകും .. യഥാര്‍ത്ഥത്തില്‍ പ്രായമായവര്‍ക്കും നല്ല രീതിയില്‍ ശരീര ആരോഗ്യം നില നിര്‍ത്താന്‍ ഉള്ള ജീവിത ക്രമങ്ങളും മറ്റും സമൂഹത്തില്‍ പ്രവര്തികമാക്കുകയും , കഴിയുന്നത്ര ഓരോ ആളുകളെയും പരാശ്രയം കൂടാതെ ജീവിക്കാന്‍ പറ്റുന്ന അവസ്ഥ ശ്രുഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ കാതല്‍ .. ജോലിക്ക് പോകുക എന്നതല്ല , ഉത്തപാദന പരവും ശ്രുഷ്ടിപരവും ആയ കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ഉള്ള അവസരം സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാന്‍,അങ്ങനെ ആനന്ദിക്കാന്‍ പ്രായമായ ഒരാള്‍ക്ക്‌ സാഹചര്യം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമാക്കേണ്ടത് .. എത്ര പ്രായം കഴിഞ്ഞാലും സ്വന്തം കാലില്‍ നിലക്കാന്‍ തന്നെയാണ് ഏതൊരാള്‍ക്കും താത്പര്യം .. മറ്റുള്ളവരില്‍ നിന്നും സ്നേഹവും പരിഗണനയും മനുഷ്യ സാമ്യീപ്യവുംഒക്കെയാണ് ആളുകള്‍ കൂടുതല്‍ ആയി പ്രതീക്ഷിക്കുന്നത് .

ChethuVasu said...

രണ്ടു :

നേരത്തെ ഒരു കമന്റില്‍ വാസു പറയുകയുണ്ടായി പലപ്പോഴും നമ്മുടെ നാട്ടില്‍ കുടുംബത്തില്‍ പ്രശനമുണ്ടാക്കുന്നത് ഒന്നില്‍ കൂടുതല്‍ സഹോദരന്മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആണ് എന്നതാണ് .. അതായതു ഞാന്‍ എന്തിനു നോക്കണം മറ്റാരെങ്കിലും അച്ഛനമ്മമാരെ നോക്കി ക്കൊള്ളും എന്നാ ചിന്ത .

ഇതിനു വേറെ ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ലഭ്യാമാണ് , അപകടങ്ങളില്‍ പെടുന്നവരുടെ ചുറ്റും കൂടി നില്ല്ക്കുന്ന ആള്‍ക്കൂട്ടം തന്നെ ഏറ്റവും നല്ല ഉദാഹരണം .. മറ്റാരെങ്കിലും മുന്നോട്ടിറങ്ങി സഹായം ചെയ്തു കൊല്ലും എന്ന് സ്വയം ആശ്വസിപ്പിക്കുകയും അങ്ങനെ തന്റെ ഉത്തരവാദിത്വം നിരവേട്ടിയില്ലെങ്കിലും കുഴപ്പമില്ല അയാള്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടോളും എന്നാ ചിന്തയും .

അത് പോലെ താന്‍ മാത്രമല്ലല്ലോ തെറ്റ് ചെയ്യുന്നത് എല്ലാവരും ഒരു പോലെ കുറ്റക്കാര്‍ അല്ലെ എന്നാ ചിന്തയും കടന്നു വരും .. എല്ലാവരും ചെയ്യുന്ന പോലെ ഞാനും ചെയ്യുന്നു എന്നാ പൊതു ന്യായീകരണവും ഉപബോധമനസ്സില്‍ ഉണ്ടായിരിക്കും ..

ഒറ്റക്കും കൂട്ടായും ഒരു മാനുഷിക പ്രവൃത്തിയോടു ഒരാള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഒരു ചെറിയ ഉദാഹരണത്തിലൂടെ വ്യക്തമാക്കാം :

നമ്മുടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിന്‍ കമ്പര്‍ത്ടുമെന്ടു സങ്കല്‍പ്പിക്കുക ഒരു പാട് ആളുകള്‍ അവിടെ ഇരുന്നു ചെറു കടി കഴിക്കുന്നു . അവിടേക്ക് അടുത്ത കമ്പാര്‍ട്ട് മെന്റില്‍ നിന്നും മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ബാലാ യാചകന്‍ /യാചിക വരുന്നു ..പതിവ് പോലെ ആ കുട്ടി ദൈന്യമായ മുഖത്തോടെ എല്ലാവരുടെ അടുത്തും കൈ നീട്ടുകയും എന്നാല്‍ ഭൂരിഭാഗം പേരും കൈ മലര്‍ത്തുകയും ചെയ്യുന്നു .ഏതാണ്ട് അവിടെയുള്ള നൂറു പേരില്‍ 90 ആളുകളും ആ കുട്ടിയെ പരിഗണിക്കുന്നില്ല
.
എന്നാല്‍ ഇതേ കമ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് ഒരാള്‍ യാത്ര ചെയ്യുകയും , അവിടേക്ക് അടുത്ത കമ്പാര്‍ട്ട് മെന്റില്‍ നിന്നും ദൈന്യമായ മുഖതെഒടെ ഇതേ കുട്ടി വരികയും ചെയ്യുന്നു . പക്ഷെ ഇപ്പോള്‍ അയാള്‍ക്ക്‌ ആ കുട്ടിയെ ശ്രദ്ധിക്കാതിരിക്കാന്‍ ആകുന്നില്ല . സാധാരണ ഗതിയില്‍ ഭിക്ഷ കൊടുക്കാത്ത അയാള്‍ ,തെന്റെ പോക്കറ്റ് മൊത്തം തപ്പി പൈസ എടുത്തു കൊടുക്കുയും ഒരു പക്ഷെ തന്റെ ഭക്ഷണത്തില്‍ അല്പം ആ കുട്ടിക്ക് കൊടുക്കയും ചെയ്യും ( നൂറില്‍ 90 ആളുകളും അങ്ങനെ ചെയ്യും എന്നാണ് തോന്നുന്നത് ) [ഒറ്റക്കാകുമ്പോള്‍ ചൂഷണം ചെയ്യുന്നവര്‍ ഇല്ലെന്നല്ല ]

അതായതു താന്‍ മാത്രമാണ് ഒരാള്‍ക്ക് സഹായമെകേണ്ടത് എന്ന ചിന്ത അയാളില്‍ മാനുഷികമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രേരകം ആകുന്നു എന്നാണു നമ്മള്‍ കാണുന്നത് .അതെ സമയം തന്നെപ്പോലെ ഒരുപാട് പേരുണ്ടെങ്കില്‍ ' എന്തിനു ഞാന്‍" "മറ്റുള്ളവര്‍ക്ക് എന്ത് കൊണ്ട് ആയിക്കൂടാ " " മറ്റുള്ളവര്‍ ചെയ്യുന്ന തട്ടല്ലേ ഞാനും ചെയ്യുന്നുള്ളൂ "" ആദ്യം അവന്‍ ചെയ്യട്ടെ " തുടങ്ങിയ ഒരു പാട് ആലോചനകള്‍ അയാളില്‍ ഉണ്ടാകുന്നു ..

വാസുവിന്റെ കാഴ്ചപ്പാടില്‍ യഥാര്‍ത്ഥത്തില്‍ ദൈവ വിശ്വാസത്തിനും ഇതേ രീതിയില്‍ ആളുകളെ (ചിലരെ എങ്കിലും )അവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും പിന്നോട്ടടിപ്പിക്കാന്‍ പ്രേരകമാകുന്നുണ്ട് എന്ന് തോന്നുന്നു .. ബസ്സില്‍ യാത്ര ചെയ്യവേ വഴിയില്‍ ഒരാള്‍ അപകടപ്പെട് കിടക്കുന്നത് കണ്ടാല്‍ ,അയാള്‍ക്ക്‌ ദൈവമുണ്ട് .അയാളെ ദൈവം രക്ഷിചോലും എന്ന് സ്വയം സമാധാനിക്കുന്നവര്‍ ആണു നമ്മളില്‍ ഭൂരിഭാഗവും .. വേണമെങ്കില്‍ താന്‍ അയാള്‍ക്ക് വേണ്ടു ദൈവത്തോട് പ്രാര്‍ത്ഥിച്ചു തന്റെ കടമ നിറവേറ്റി എന്ന് ആശ്വാസം കൊള്ളുകയും ചെയ്യാം :)) ..അങ്ങനെ ഒക്കെ ആണ് മാനവികയുടെ മനശാസ്ത്രം !! ഒപ്പം വിശ്വാസത്തിന്റെയും !!

( ഒറ്റ മകന്‍ ഇപ്പോഴും മാതൃകാ പുത്രന്‍ ആകുമെന്ന് എന്ന് ഒന്നും പറയുന്നില്ല . ഒറ്റ മകനും ക്രൂരതയുടെ പര്യായം തെന്നെ ആകാം ..മനുഷ്യന്‍ സമൂഹവുമായി ഇടപെടുന്നതിന്റെ പൊതുവായ ഒരു സ്വഭാവം ചൂണ്ടിക്കാട്ടി എന്നെ ഉള്ളൂ )

ChethuVasu said...


മൂന്നു :


ഇവിടെ മുന്‍പ് ഒരു കമന്റില്‍ വാസു ഇങ്ങനെ പറയുകയുണ്ടായി :

"The bottom line is that an ever growing populations is never good for the poor and the under privileged as their chances of upliftment is significantly derailed by the continuous and ever increasing demand thereby created in the system..!"

"And more importantly a constantly blotting population never give a chance for the upward mobility "


നമുക്ക് ഇപ്പോള്‍ നോക്കിയാല്‍ ജനസംഖ്യ വര്‍ദ്ധനവിന് അനുകൂലമായ് വാദിക്കുന്നവര്‍ ഉന്നയിക്കുന്ന ഒരു വാദം , കൂലിതൊഴില്‍ ചെയ്യാന്‍ ഇപ്പോള്‍ ആളുകള്‍ ലഭ്യമല്ല എന്നതത്രേ !! . മുന്‍ പറഞ്ഞ ഇങ്ങ്ലീഷ്‌ വച്ചവുമായി ഇത് ചേര്‍ത്ത് വായിക്കൂ .. ഹ ഹ ! അത് തന്നെ !! അതായത് ജനസംഖ്യ വര്‍ദ്ധിച്ചു കഴിയുമ്പോള്‍ ,പാവങ്ങള്‍ കൂടുതല്‍ പാവങ്ങള്‍ ആകുകയും കുറഞ്ഞ കൂലിയില്‍ മനുഷ്യ അധ്വാനം ധാരാളമായി ലഭ്യമാകുകയും ചെയ്യുമെന്ന് ഇവര്‍ സ്വപ്നം കാണുന്നു . തങ്ങള്‍ക്കു വേണ്ടി കൂലി പണി ചെയ്യാന്‍ എക്കാലത്തും സ്ഥിരമായി ഒരു ചൂഷിത വര്‍ഗ്ഗത്തെ ശ്രുഷ്ടിച്ചു നിര്‍ത്തേണ്ടത് തകച്ചും ന്യായമായ ആവശ്യം തന്നെയാണ് . അല്ലെ ..?

Prakash said...

-----"താങ്കളുടെ നിരീക്ഷണത്തിന് സമൃദ്ധമായ സാധ്യതകളുടെ പിന്‍ബലമുള്ളതായി ഞാന്‍ കരുതുന്നു."------


ഹഹഹാഹാ.

സമൃദ്ധമായ സാധ്യതകളുടെ പിന്‍ബലമേ ഉള്ളോ സാറേ. വസ്തുതകളുടെ പിന്‍ബലമൊന്നുമില്ലേ?

വാസുവണ്ണന്‍ എയുതുന്നത് കാളമൂത്രം പോലെ അല്ലാതെ അതില്‍ എന്തു പുണ്ണാക്കാണുള്ളത് സാറേ. പിരമിഡെന്നും, ചരിവെന്നും, ബേസെന്നുമൊക്കെ പറഞ്ഞ് വായനക്കാരെ വിരട്ടുന്നതല്ലാതെ ആ അണ്ണന്റെ എയുത്തില്‍ എന്തു കോപ്പാണുള്ളത്.കാളി എയുതുന്നത് വ്യക്തമായും ക്രുത്യമായുമാണ്. ജനസംഖ്യ നിയന്ത്രിക്കേണ്ട എന്നൊന്നും കാളി പറയുന്നില്ലല്ലോ. നിയമം മൂലം നിയന്ത്രിക്കേണ്ട ആവശ്യം കേരളത്തിലില്ല എന്നു മാത്രമല്ലേ അങ്ങോര്‍ പറയുന്നുള്ളു. അതിനു പിന്‍ബലമായി അങ്ങോര്‍ പല വിദഗ്ദ്ധ അഭിപ്രായങ്ങളും എടുത്തു കാട്ടുകയും ചെയ്തു. മലയാളികളായ രണ്ട് വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ അങ്ങോര്‍ ഇവിടെ പകര്‍ത്തിയിട്ടുമുണ്ട്. എന്നിട്ടും ഒരു കോളേജു പ്രൊഫസറായ നിങ്ങള്‍ക്ക് വിശ്വാസമാകുന്നില്ലെങ്കില്‍ നിങ്ങള്‍ പഠിപ്പിക്കുന്ന പുള്ളങ്ങളുടെ കാര്യം കശ്ടമാണല്ലോ പ്രൊഫസറേ. എന്തു പുണ്ണാക്കാണു സാറെ നിങ്ങള്‍ പുള്ളാര്‍ക്ക് ഒലത്തിക്കൊടുക്കുന്നത്. നിങ്ങള്‍ സ്വന്തമായി കണ്ടുപിടിച്ചവ മാത്രമേ ഒലത്തികൊടുക്കാറുള്ളു. പരിണാമത്തേക്കുറിച്ച് ഡോക്കിന്‍സ് പുണ്യാളന്റെ ഫത്വ രണ്ടു കയ്യും നീട്ടി സീകരിക്കുന്ന നിങ്ങളെന്തുകൊണ്ട്, പോപുലേശന്‍ വിശയത്തില്‍  കേരളത്തിലെ വിദഗ്ധരുടെ അഭിപ്രായം തള്ളിക്കളയുന്നു? സായിപ്പിന്റെ ഉച്ഛിഷ്ടം മാത്രമേ അമര്‍തേത്ത് നടത്തൂ എന്ന സപഥം വല്ലതും ചെയ്തിട്ടുണ്ടോ? നിങ്ങളേക്കാള്‍ വ്യക്തമായി കാര്യങ്ങള്‍ പറയാനുള്ള കയിവ് കാളിക്കുണ്ട്. അസൂയ കൊണ്ടാണോ നിങ്ങളിപ്പോള്‍  കാളിയെ ദ്വയാര്‍ത്ഥപ്രയോഗത്തിലൂടെ ആക്ഷേപിക്കാന്‍ തുടങ്ങിയത്. അതുതന്നെ അങ്ങോര്‍ പറയുന്നതിനു മറുപടി ഇല്ല എന്നതിന്റെ തെളിവല്ലേ. കുറച്ചു കൂടെ പക്വത കാണിക്കൂ പ്രൊഫസറേ. പ്രൊഫസര്‍ എന്ന വാക്കിനോടെങ്കിലും നീതി കാണിക്കൂ. "തല്‍ക്കാലം വാദിച്ചു നില്‍ക്കേണ്ട ആവശ്യമില്ല", എന്നൊക്കെ ഹുസൈന്‍ സാബിനോട് വീമ്പു പറഞ്ഞ നിങ്ങളിപ്പോള്‍ വാദിച്ചു നില്‍ക്കാന്‍ വെപ്രാളം കാണിക്കുന്നു. നാണക്കേടാണ്.

ChethuVasu said...

Unfortunately Dr P. Mohanachandran Nair is dead wrong..!!


( I am sure they are following a liner model for maths and statistics and west European and Japanese approximation for social modeling- Both models are dead wrong )


I challenge..! :)

Prakash said...

-----"ഒരു പാട് കുട്ടികള്‍ക്കായി വീതം വക്കേണ്ട വീടുകളില്‍ മാതാ പിതാക്കള്‍ക്ക് ഒന്നും ബാക്കി വരാറില്ല"------

അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ജോലികളൊക്കെ ഇപ്പോള്‍ കേരളത്തില്‍ സുലഭം ആണെന്നല്ലേ എശ്പ്പെര്‍ട്ട് ഒപ്പീനിയന്! പിന്നെന്തിനണ്ണാ വീതമ്?

ChethuVasu said...

"If the trend sustains further, the overall population of the state would start declining by 2025."

Yes , if the trend remains further , but it won't..


What about sub trends..? What about sub trends' weight-age ..?

Prakash said...

-----"Unfortunately Dr P. Mohanachandran Nair is dead wrong..!!


( I am sure they are following a liner model for maths and statistics and west European and Japanese approximation for social modeling- Both models are dead wrong )


I challenge..! :)"------

Then arrange for a debate with Dr P. Mohanachandran Nair. He is stil e head of the dept. in University of Kerala, where Ramachandran is also a professor . Probably he can help you in this regard. Do not forget to do that live. We are looking forward to see you defeating him. Bets of luck.

Their models may be wrong. Please do not burden us with your own model. You and professor can share that in private. The expertise which you have shown so far is beyond our comprehending capacity.
By the way what is your profession?

ChethuVasu said...

I am an ordinary man dear with out any titles , with a little understanding of maths and science- Nothing much to boast about.

Just one amongst the millions.

Yet, I do challenge.. And I am ready for a bet with anyone .

ദിവാരേട്ടN said...

Prakash,
ഈ ചര്‍ച്ച സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നവര്‍ [ബ്ലോഗറെ കൂടാതെ] ആണ് വാസുവും, കാളിദാസനും, sanjnabur -ഉം. വാസു എഴുതിയത് മനസ്സിലായില്ലെങ്കില്‍ അത് മനസ്സിലാക്കാന്‍ ശ്രമിയ്ക്കുക. കുറെ ആളുകള്‍ ഇത് വളരെ ഗൌരവമായി തന്നെ വായിക്കുന്നുണ്ട് [കമന്റ്‌ ഇട്ടില്ലെങ്കിലും]. അതുകൊണ്ട് അലമ്പ് ഉണ്ടാക്കരുത്. please ......

Prakash said...

So you are not even an expert. I see. That is pretty obvious from your incoherent outbursts. Then Mr. Ravichandran is the best person you deserve. I do not have time to even listen to the opinion of experts in this field. Absolutely no time to spend on fake coins. So damn your challenge and bet. Bullshit. Kali writes with sound reasoning. Learn the art of debating from him.

Prakash said...

ദിവാരേട്ടാ,

ഞാന്‍ വിട്ടു. ചെത്തുകാരെ എനിക്ക് പണ്ടേ പേടിയാണ്. ആ കത്തികൊണ്ടൊരു വീശുതന്നാല്‍! ന്റെ റബ്ബേ. ആലോചിക്കാനേ വയ്യ. തടി കയിച്ചലാക്കിക്കോട്ടെ.

രവിചന്ദ്രന്‍ സി said...

കാളിദാസന്‍,

ഇവിടെ പുതിയതായി പകര്‍ത്തി വെച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് രണ്ടു കുട്ടികള്‍ വേണമെന്നല്ലേ. ഇതുപോലെ പല റിപ്പോര്‍ട്ടുകളും പരിഗണിച്ചും പരിശോധിച്ചുമാണ് കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ശിപാര്‍ശയും തയ്യാറാക്കിയിട്ടുള്ളത്. സംശയമുണ്ടോ അക്കാര്യത്തില്‍? ക്ഷമിക്കണം, ഈ വിഷയത്തില്‍ താങ്കളെന്തെങ്കിലും പരിഗണനാര്‍ഹമായ കാര്യങ്ങള്‍ പറയുന്നതായി എനിക്ക് തോന്നുന്നില്ല. ഒന്നാമതായി, രണ്ട് കുട്ടികള്‍ വേണമെന്ന വാദത്തെ എതിര്‍ത്ത് രണ്ടില്‍ കൂടുതല്‍ വേണമെന്ന് താങ്കള്‍ പറയുന്നില്ല. കൃഷ്ണയ്യര്‍ പറയുന്നതും 2 കുട്ടിയെന്നാണ്.

പിന്നെയുളളത് പിഴയും ശിക്ഷയും വേണ്ടെന്നതാണെന്ന് തോന്നുന്നു. അതിന് സാധ്യതയില്ല. അത് നിര്‍ബന്ധമാണെന്ന് കൃഷ്ണയ്യര്‍ പോലും ശഠിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളില്‍ നിന്നും മനസ്സിലായത്. പിന്നെ പറയുന്നത് കമ്മീഷനും റിപ്പോര്‍ട്ടുമൊന്നും വേണ്ട, ജനം സ്വയം ചെയ്‌തോളുമെന്നായിരിക്കും. സ്റ്റേറ്റും രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവരും അത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളൊക്കെ അവതരിപ്പിക്കും.

ഇടപെടലും ആസൂത്രണവും വഴി തന്നെയാണ് നാം നിരക്ക് കുറച്ചുകൊണ്ടു വന്നത്. ആ tempo നിലനിര്‍ത്തണം. പ്രസവോത്സവം സംഘടിപ്പിച്ച് ആ നേട്ടം consolidate ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചില മതശക്തികള്‍ ശഠിക്കുന്നു. അവരങ്ങനെ പരസ്യമായി പ്രസ്താവിക്കുന്നു. ഏഴു പ്രസവിക്കുന്നവര്‍ക്ക് സമ്മാനം കൊടുക്കുന്നു. അതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. താങ്കള്‍ അതിനെ അനുകൂലിക്കുന്നുവെങ്കിലേ താങ്കളുമായി ഭിന്നിക്കേണ്ടി വരുന്നുള്ളു. ബാക്കിയൊക്കെ ഉപരിതലസ്പര്‍ശിയായ കാര്യങ്ങള്‍.

രവിചന്ദ്രന്‍ സി said...

ജനസംഖ്യ തന്നെ കുറഞ്ഞുകൊള്ളുമെന്ന താങ്കളുടെ പ്രതീക്ഷ നല്ലതു തന്നെ. അങ്ങനെ സംഭവിക്കുമെങ്കില്‍ ഏവര്‍ക്കും സന്തോഷം. കേരളത്തില്‍ പണ്ട്, അതായത് 1901-1970 വരെ ഇന്ത്യയിലെ പൊതു വളര്‍ച്ചാനിരക്കിനേക്കാള്‍ കൂടിയ നിരക്കാണ് ഉണ്ടായിരുന്നത്. ചില ഘട്ടങ്ങളില്‍ അത് ഏതാണ്ട് ഇരട്ടിയായിരുന്നു. (1920 ഘട്ടത്തില്‍ മാത്രം നമുക്ക് കേരളമൊട്ടാകെ നെഗറ്റീവ് നിരക്ക് രേഖപ്പെടുത്തിയിരുന്നു എന്നുമോര്‍ക്കുക). അതിന് ശേഷമാണ് ഇവിടെ നിരക്ക് കുറയാന്‍ തുടങ്ങിയത്. അത് തുടരണമെന്ന് തന്നെയാണ് ഞാന്‍ സൂചിപ്പിച്ചത്. We should consolidate our gains. ലോകത്ത് നെഗറ്റീവ് വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ കേരളത്തിന്റെ ജനപ്പെരുപ്പവും സാന്ദ്രതയുള്ളവ ഏതാണ്ടില്ലെന്ന് തന്നെ പറയാം.

പത്തനം തിട്ടയിലും ഇടുക്കിയിലും സംഭവിച്ചത് മരണനിരക്കിനേക്കാള്‍ ജനന നിരക്ക് കുറഞ്ഞതു കൊണ്ടല്ലെന്ന് സ്വയം ബോധ്യമുള്ള ഒരാള്‍ കുട്ടികള്‍ കുറവാണെന്ന് വാദിക്കുന്നതില്‍ കഥയില്ല. ഇടുക്കിയില്‍ നിന്നും ആളുകള്‍ അമേരിക്കയിലും ബ്രിട്ടണിലും പോയാതാവുമോ കാരണം? ഇനി, ഇവിടെ നിന്നും യു.എസ്-യു.കെ എന്നിവിടങ്ങളിലേക്ക് പോയവരുടെ ശിശുക്കള്‍ ഇവിടെയോ അവിടെയോ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്? അപ്പോള്‍ പത്തനംതിട്ടയിലെ നെഗറ്റീവ് നിരക്ക് കുറേക്കൂടി സങ്കീര്‍ണ്ണമാകുന്നില്ലേ.

രവിചന്ദ്രന്‍ സി said...

പ്രായമായവരെ പാറപ്പണിക്ക് വിടേണ്ടി വരുമെന്ന് വാദിച്ചാണോ താങ്കള്‍ ഇങ്ങനെ സ്‌നേഹം ചുരത്തുന്നത്?! അത്ര ഘോരമായി ചിന്തിക്കരുത്.

വീട്ടില്‍ ഇരുന്ന് കംമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഷെയര്‍ മാര്‍ക്കറ്റില്‍ ഇടപെടുന്ന മുതിര്‍ന്ന പൗരന്‍മാര്‍ തൊട്ട് സ്വന്തം മുറിയിലെ എ.സി കസാലയില്‍ ചാരിക്കിടന്ന് ഐ,ടി മേഖലയില്‍ ജോലി ചെയ്യാനും നയരൂപീകരണത്തെ സഹായിക്കുന്നവരുണ്ട്. They have experience and wisdom to perform such tasks. Experience is one thing you can not buy from market.അതാണ് പരിസരം മാറിയെന്ന് പറഞ്ഞത്. പണ്ട് ഈ അവസരങ്ങള്‍ ഉണ്ടായിരുന്നില്ല.

വാര്‍ദ്ധക്യം എന്നാല്‍ മരണം കാത്തിരിക്കലാണെന്ന് വാദിക്കാതെ. അതും ജീവിതമാണ്. അവരും ജീവിക്കട്ടെ സുഹൃത്തേ. കഴിയുന്നതൊക്കെ ചെയ്തും പറഞ്ഞും അവര്‍ ആനന്ദിക്കട്ടെ. വിശ്രമത്തിന്റെ പേരില്‍ ചാക്കുകെട്ടുപോലെ പിടിച്ചു കെട്ടി മൂലയ്ക്ക് തള്ളാതെ. ജീവിക്കുകയാണെന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാവട്ടെ. വിശ്രമമെന്നാല്‍ ഒന്നും ചെയ്യാതെ കോട്ടുവായും തീറ്റിയുമായി കഴിയുകയല്ല. അവര്‍ക്കിഷ്ടമുള്ള, കഴിയുന്ന ചെറിയ ചെറിയ engagement കളുമായി ജീവിതം ജീവിച്ച് തീര്‍ക്കട്ടെ. വാര്‍ദ്ധക്യ ജീവിതം 'സഹിക്കുക'യല്ല വേണ്ടത് മറിച്ച് അത് ആസ്വദിക്കപ്പെടണം.

വ്യക്തിഗതമായ കാര്യങ്ങള്‍ ഇവിടെ വിളമ്പണ്ടെന്ന് പറഞ്ഞതില്‍ തെറ്റില്ല. . താങ്കള്‍ സ്വന്തം മാതാപിതാക്കളെ നന്നായി കൈകാര്യം ചെയ്യൂ.ഞങ്ങളൊക്കെ കയ്യടിക്കാം. സമയമാകുമ്പോള്‍ വെടി പൊട്ടിച്ചാല്‍ പോരെ? അതിനുമുമ്പോ കൂടെ കൂടെ 'ഠോ ഠോ' എന്ന് പറഞ്ഞു നടന്ന് ജനത്തെ വരിട്ടേണ്ടതില്ലല്ലോ. ഒക്കെ വേണ്ട സമയത്ത് ചെയ്തു കാണിക്കുക. ആ സ്‌നേഹം താങ്കളുടെ മഹനീയരായ മാതാപിതാക്കള്‍ ആവോളം നുകരട്ടെ. അവര്‍ക്കതിനുള്ള അര്‍ഹതയുണ്ട്. ഇവിടതൊന്നും ചുരത്തി വെക്കേണ്ടെന്നേ സൂചിപ്പിച്ചുള്ളു. കുഴപ്പമെന്തെങ്കിലും ഉണ്ടായിട്ടില്ല മറിച്ച് അതിനൊന്നും ഇവിടെ യാതൊരു പ്രസക്തിയുമില്ല. അറിയാന്‍ എനിക്ക് വലിയ താല്‍പര്യവുമില്ല. So that is settled.

എന്റെ ഗ്രഹണ ശേഷിയില്ലായ്മ-ഞാനിതിനോട് പ്രതികരിക്കുന്നില്ല. കാരണം അത്തരമൊരു സംവാദത്തില്‍ എനിക്ക് താല്‍പര്യമില്ല. It is really monotonous to go on like that. ഇനി അതല്ല, താങ്കള്‍ക്ക് ശേഷിയുണ്ടെന്ന് ഞാന്‍ അംഗീകരിക്കണമെന്നാണോ വാശി? തീര്‍ച്ചയായും താങ്കള്‍ ശേഷിയുള്ള വ്യക്തി തന്നെയാണ്. തീര്‍ന്നില്ലേ പ്രശ്‌നം?!

Kindly come back to the topic under discussion.

Sajnabur said...

Dear Dr. Kaalidasan,

>>>>മദ്യ വില്പ്പ നയില്‍ നിന്നും നല്ല വരുമാനം സര്ക്കാrരിനുണ്ട് എന്നതില്‍ തര്ക്കപമില്ല. പക്ഷെ പ്രവാസികളെ സര്ക്കാ ര്‍ ആശ്രയിക്കുന്നു എന്നതത്ര ശരിയാണോ?<<<<

For your kind information:

Source: study by PEACE Trust and from Summary of Indian Economy

The all India figures of Non resident Indians deposit testify for the influence of this inflow on our economy.It is estimated that US$ 32.5 billion has been amassed in Indian banks in the form of NRI deposits in 2003.The latest figures in 2011 pegs totalwealth of NRI to be around $1 trillion, equivalent to the size of our GDP.

One of the most important factors that have taken Kerala economy forward is the huge inflow remittance from the large number non-resident Keralites working in different parts of the world. As per the studies conducted by CDS in 2008, the number of emigrants from Kerala is 21.9 lakhs and their remittances sums up to 43288 crores. An interesting comparison has been done by CDS and they conclude that the total remittances of Keralites are 1.74 times more than the revenue receipts of the State Government.

Sajnabur said...

Kerala: NRI remittances from the Gulf


Keralites had been going abroad in large numbers long before the country opened up its economy. This section of the Diaspora is different from that in the rest of the world; the people were semi-skilled or unskilled, hailed from the lower and middle classes, and went mainly to the Gulf countries where they suffered serious hardship and deprivation. In spite of that, they sent home small amounts of money like clockwork.

The Kerala you see today is a product of that money. The amount of funds the Gulf workers send in each year is estimated to be almost equal to the state’s budget! This money actually pays for a quarter of the state’s development. The rest is saved in individual recipient and NRE accounts.

25% of the state budget will vanish and the money that is being spent on development and infrastructure will dry up if NRI remittances to Kerala stopped! Labor unrest has crippled industrial development in the state for several decades and new money removed some of the discontent. If this was to dry up, industries will go elsewhere again.

The services sector has boomed, like the rest of the country. The hospitality, tourism, and alternative healing industries have greater exposure now, with more tourists from India and abroad. The inevitable IT and ITES presence has helped too.

Sajnabur said...

A study by Jeffey sachs points out-
"Kerala is one of the biggest recipient states of remittances from Keralite workers abroad (mainly in the Gulf countries). The Rs 6,000 crore the state receives in remittances every year is about a fifth of its domestic product. These remittances are three times more than what the state receives from the Center as budget support. Immigration to other states and countries by Keralites has helped the state as a whole to tide over many economic crisis.

The article in Malayala Manorama daily (Dec.27, 2007) claimed that about 1.8 million Malayalees (5% of the population) live outside India and that they had sent INR 64,000 cr ($16 billion) to Kerala in 2006. It was three times the budget of Kerala (INR 21,000 cr; $5. 28 billion), and also half the total NRI (Non-Resident Indians) remittance to India.

ഇനിയും ഉണ്ട് വേണമെങ്കില്‍ കോപ്പി പേസ്റ്റ് ചെയ്യാന്‍.
കേരളത്തിന്റെ ഇന്നെത്തെ വരുമാനത്തിന്റെ നല്ലൊരു ശതമാനം നിയന്ദ്രിക്കുന്നത് പ്രവാസിയും മധ്യപാനിയം തന്നെയാണ്. ആയതിനാല്‍ ഒരു പ്രത്യുപകാരം എന്ന നിലക്ക് ഗള്ഫിലും മറ്റും നിന്ന് തിരികെ നാട്ടില്‍ വരുന്നവരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജുകളും, വഴിയരികില്‍ ശര്ദ്ധിച്ചു വീണു കിടക്കുന്ന കള്ളുകുടിയനെ കുറ്റപ്പെടുത്താതെ ഒരു ടാക്സി പിടിച്ചു സുരക്ഷിതമായി അയാളെ വീട്ടില്‍ എത്തിക്കാനും വേണ്ട ഇച്ഛാശക്തി കാണിക്കുക. അതല്ല കുറേ ഏരെ കാലം കൂടി സാക്ഷര കേരളത്തില്‍ താമസിക്കുന്ന വിധ്യാസംബന്നര്ക്ക് മുഖ്യ ആഹാരമായി പ്രവാസിയുടെ വിയര്പ്പും കള്ളുകുടിയന്റെ ശര്ധിയും ആണ് ആഗ്രഹിക്കുന്നെതെന്കില്‍.......നടക്കെട്ടെ സഖാവേ...nothing more to pen.

viddiman said...

@കാളിദാസൻ,
ബോധവൽക്കരണത്തിലൂടെ നിലവിൽ വന്ന നാട്ടുനടപ്പുവ്യവസ്ഥകൾ അംഗികരിച്ചു ജീവിക്കുന്നവർക്ക് അതംഗീകരിക്കാതെയും വെല്ലുവിളിച്ചും ജീവിക്കുന്നവരോട് ഈർഷ്യ തോന്നും.ബഹുസ്വരതയുള്ള ഒരു സമൂഹത്തിൽ അത് വിദ്വേഷത്തിലേക്കും സംഘർഷങ്ങളിലേയ്ക്കും നയിക്കാനും സാധ്യതയുണ്ട്.അപ്പോൾ അനുസരണക്കേട് കാണിക്കുന്നവരെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരികയല്ലാതെ സ്റ്റേറ്റിന് എന്താണു ചെയ്യാൻ കഴിയുക ?

manoj said...

കാളിദാസന്‍ ,

താങ്കള്‍ എന്താണ് ഉദേശിക്കുന്നത് ?

1 . കേരള ഗവണ്മെന്റ് നിലവിലുള്ള ജനന നിയന്ത്രണ programmes അവസാനിപിച്ച്, കൂടുതല്‍ കുട്ടികളെ സൃഷ്ടിക്കുന്ന രക്ഷ്താക്കള്‍ക്ക് സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നല്‍കണം
എന്നാണോ ? (തീര്‍ച്ചയായും മത സന്ഖടനകള്‍ സ്വന്തം സമുദായത്തില്‍ കൂടുതല്‍ കുട്ടികള്‍ സൃഷ്ടി ക്കുന്ന രക്ഷിതാക്കള്‍ക്ക് മാത്രം പ്രോത്സാഹനം നല്‍കുന്ന സങ്കുചിത ഏര്‍പ്പാടിനെക്കള്‍ നല്ലത് അതാവുമല്ലോ ).
2 .അതല്ല കേരള ഗവണ്മെന്റ് ഇനി ഒന്നും ചെയ്യേണ്ട, മതസന്ഖടനകള്‍ സ്വന്തം സമുദായത്തില്‍ കൂടുതല്‍ കുട്ടികള്‍ സൃഷ്ടിക്കുന്ന രക്ഷ്താക്കള്‍ക്ക് തികച്ചും സങ്കുചിതമായി പ്രോത്സാഹനങ്ങള്‍ നല്‍കുമ്പോള്‍ , കേരളത്തിലെ പുരോഗമന വാദികള്‍ ഒന്നും പറയാന്‍ പാടില്ല എന്നോ ?
3 .ഇനി അതല്ല , രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള രക്ഷിതാക്കളെ ശിക്ഷിക്കരുത് എന്ന് മാത്രം ആണെങ്കില്‍ , ശിക്ഷിക്കണം എന്ന് രവിചന്ദ്രന്‍ സാറോ, മറ്റാരെങ്കിലുമോ ഇവിടെ പറഞ്ഞിട്ടുമില്ലല്ലോ .

രവിചന്ദ്രന്‍ സി said...

Dear Mr. Ajesh Kumar

Thanks for visiting the blog and for your kind words

രവിചന്ദ്രന്‍ സി said...

Dear Mr. Prakash,

താങ്കളെക്കുറിച്ചെനിക്കറിയില്ല. പക്ഷെ ഈ പേരില്‍ സമ്മാനമായി ലഭിച്ചുവെന്ന് അവകാശപ്പെട്ട് ചില ക് ളാസിക്കല്‍ കമന്റുകള്‍ മി. കാളിദാസന്‍ കഴിയാഴ്ച എന്റെ ബ്‌ളോഗിലെ 'ഒരാള്‍കൂടി' എന്ന പോസ്റ്റില്‍ പകര്‍ത്തിവെച്ചിരുന്നു.

പ്രസ്തുത കമന്റിന്റിന്റെ സാധാരണത്വം(being so ordinary) പ്രമാണിച്ച് ഞാനവ ഉടനടി നീക്കം ചെയ്യുകയുമുണ്ടായി. അതിന്റെ ആധികാരിത സംബന്ധിച്ച് അഭിപ്രായം പറയാന്‍ എനിക്കാവുന്നില്ല. എന്തിനാണദ്ദേഹം അതൊക്കെ ഇവിടെ കുടഞ്ഞിട്ടതെന്നും അറിയില്ല. പക്ഷെ അവിടെ പരാമര്‍ശിക്കപ്പെട്ട വ്യക്തി താങ്കള്‍ തന്നെയാണെങ്കില്‍, ഈ പേരില്‍ എന്റെ ബ്‌ളോഗില്‍ ചിലപ്പോഴൊക്കെ രേഖപ്പെടുത്തിയിട്ടുള്ള ചില സവിശേഷ കമന്റുകള്‍ നിര്‍മ്മിച്ചതും താങ്കളാണെങ്കില്‍, മി.കാളിദാസന്‍ സത്യസന്ധനായ ഒരു വ്യക്തിയാണെന്നതും പരിഗണിക്കുമ്പോള്‍, താങ്കള്‍ക്ക് കാളിദാസനുമായി അത്ര കമനീയമായ ഒരു ബന്ധമുണ്ടായിരുന്നതായി അനുമാനിക്കാനാവില്ല.

എന്നാല്‍ ഈ വിഷയത്തില്‍ നിങ്ങള്‍ക്കിരുവര്‍ക്കും സ്‌നേഹപൂര്‍വം ഒന്നിക്കാന്‍ കഴിഞ്ഞത് തികച്ചും സന്തോഷകരമാണ്. പരസ്പര വിദ്വേഷവും വ്യക്തിഗത ഭിന്നതകളും മറന്ന് ആശയപരമായി ഐക്യപ്പെടുന്നവര്‍ ഒരുമിച്ച് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒന്നിക്കേണ്ടവര്‍ എന്നായാലും ഒന്നിക്കുക തന്നെ വേണം. ഇവിടെയതിന് വേദിയൊരുങ്ങിയതില്‍ ഞാന്‍ ആഹ് ളാദിക്കുന്നു.

വാസുവിനെ കുറിച്ച് താങ്കള്‍ നടത്തിയ പരാമര്‍ശത്തോടും സവിനയം വിയോജിക്കുകയാണ്. എന്റെ ബൂലോകജീവിതത്തില്‍ കണ്ടെത്തിയ വിലപ്പെട്ട സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം. പല മേഖലകളിലും സവിശേഷമായ ജ്ഞാനവും വിദ്വേഷരഹിതമായ പെരുമാറ്റവുമുള്ള ഈ ചെറുപ്പക്കാരനെ ഞാന്‍ മാത്രമല്ല ബൂലോകത്തുള്ള പലരും ഏറെ ബഹുമാനിക്കുന്നുണ്ടെന്നതാണ് വാസ്തവം. എനിക്കെതിരെ താങ്കള്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ല. വന്നതിനും ഇംഗ് ളീഷിലും മലയാളത്തിലും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

ChethuVasu said...

ഹ ഹ ! വാസുവിന് ഇതൊക്കെ ചില തൂവല്‍ കൊണ്ടുള്ള തലോടല്‍ മാത്രം .. അല്പം ചൊറിച്ചില്‍ ഇല്ലാതെ എന്ത് രസം ..! മാത്രമല്ല ഇക്കാര്യത്തില്‍ മി . പ്രകാശിനെ കുറ്റം പറയാന്‍ പറ്റില്ല എക്സ്പെര്‍ട്ട് ലേബല്‍ ഒട്ടിച്ചവര്‍ മാത്രം ബഹുമാനിക്കപ്പെടുന്ന ഒരു സമൂഹം ആണല്ലോ നമ്മുടേത്‌ ഹ ഹ ! ലേബല്‍ ഒട്ടിച്ചാല്‍ ഇവിടെ എന്തും വില്‍ക്കാം ..വാങ്ങിക്കാന്‍ ആളുകള്‍ റെഡി .. അപ്പോള്‍ ലേബലുകള്‍ ആവശ്യമായി വരുന്നു ..

നല്ല വാക്കുകള്‍ക്കു നന്ദി രവി സാര്‍ ..അത്ര കണ്ടു വല്യ പുള്ളിയാണ് ഞാന്‍ എന്ന് തോന്നുന്നില്ല .. എന്നെക്കാളും എത്രയോ മികച്ചവര്‍ ഈ കേരളത്തില്‍ തന്നെ കടലില്‍ പോയും രാത്രികള്‍ പകലാക്കിയും കായികാധ്വാനം കൊണ്ട് പണിയെടുത്തും ജീവിതത്തില്‍ അധികം ഒന്നുമാകാനാകാതെ ജീവിതം തള്ളിന്നീക്കുണ്ടാകും എന്നെനിക്കുറപ്പാണ്.. ചെറുപ്പത്തില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ലഭിച്ച സൌഭാഗ്യങ്ങള്‍ ലഭിച്ചു ഒരു കൊച്ചു ലബ്രരിയും പരിഷദ് പുസ്തകങ്ങളും കൂടിനുണ്ടായി എന്നോഴിച്ചാല്‍ വേറെന്താ .. എ സി മുറിയിലെ ശീതളിമയില്‍ ഒട്ടും തന്നെ ബുദ്ധിയോ കഴിവോ ആവശ്യപ്പെടാനില്ലാത്ത ജോലികള്‍ ചെയ്തു ചാറ്റ് ചെയ്തും കിന്നാരം പറഞ്ഞും ഒന്നും നേടാന്‍ കഴിയാത്തവരെ പുചിച്ചും അതെ സമയം റോക്കറ്റ് സയന്‍സ് ആണ് താന്‍ ചെയ്യുന്നത് എന്നാ നാട്യത്തില്‍ സമൂഹത്തിനോട് ഇടപെട്ടും ..നക്ഷത്ര ശമ്പളം വാങ്ങുന്നവരുടെ കൂട്ടത്തില്‍ പെട്ട് പോയതില്‍ അത്രയ്ക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല ..ജൈവപരമായ സ്വാര്‍ത്ഥത കൊണ്ട് അതില്‍ അഭിരമിക്കുന്നു എന്ന് മാത്രം ..അത് കാപട്യമാണ് എന്ന് തിരിച്ചറിയുമ്പോഴും .. :)

ബഷീര്‍ പൂക്കോട്ട്‌ said...

പ്രിയപ്പെട്ട രവിചന്ദ്രന്‍ സര്‍,

ഏഷ്യനെറ്റ് പരിപാടി-II part കണ്ടു. അബിന്ന്ദനങ്ങള്‍. പിഴയും ശിക്ഷയും കൃഷ്ണയ്യരുടെ കൗശലമാണെന്ന് സാറ് പറഞ്ഞത് വാസ്തവമാണോ? ശിക്ഷയും പിഴയുമില്ലെങ്കില്‍ രണ്ടു കുട്ടികള്‍ മതി നമുക്ക്. പക്ഷെ അതൊന്നും നടപ്പാക്കരുത് എന്ന കണ്ടീഷനു്ണ്ട്. നല്ല മുസല്‍മാരന്‍മാരൊക്കെ ഇതിനകം സ്വീകരിച്ചു. പക്ഷെ കാളിയനെപ്പോലുള്ള അച്ചായന്‍മാരാണ് അവരുടെ പെണ്ണുങഅങളെ മല്‍സരിച്ച് പ്രസവിപ്പിക്കുന്നത്. മൊത്തെമെണ്ണവും ഫംണ്ടിംഗ് വാങഅങി എണ്ണം കൂട്ടുകയാണ് ഇവനൊക്കെ വളരെ ഡെയഞ്‌റാണ്. ചര്‍ച്ചയില്‍ കൊറേയെണ്ണം ഇരുന്നത് കണ്ടല്ലോ. 90 ശതമാനവും ക്രിസ്ത്യാനികളല്ലേ സാറിനെ എതിര്‍ത്തത്? അല്ലാതെ മുസല്‍മാനല്ല. അതില്‍ പെട്ടതാണ് ഇവിടെ ചൊറിയന്‍ കാളി. ജനസംഖ്യാകളി ഇവിടെ കളിക്കുന്നതെന്ന് ആരാണെന്ന് ആ 90 ശതമാനം പാര്‍ടിസപ്പന്‍്ര് തെളിയിക്കുന്നു.,

ChethuVasu said...

കേരളത്തില്‍ കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷമായി ജന സംക്യാ വളര്‍ച്ച കുറഞ്ഞു എന്നത് സത്യമാണ് ..പക്ഷെ അത് എന്ത് കൊണ്ടാണ് എന്നതിന്റെ വിശകലനം ശരിയായ രീതിയില്‍ അല്ല ആളുകള്‍ മനസ്സിലാക്കുന്നത്‌ ..പലരും ധരിക്കുന്നത് അടുത്ത കാലത്തായി ആളുകള്‍ കുറവ് കുട്ടികളെ ഉത്പാദിപ്പിക്കുന്നു എന്നത് കൊണ്ടാണ് ഇത് എന്നാ ധാരണയില്‍ എത്തിച്ചേരുന്നു ..അത് സ്വഭാവുകമായ ഒരു യുക്തിയാണ് താനും ..പ്രാഥമികമായി അത് ശരിയാണ് എന്ന് തോന്നാം .. അതില്‍ ശരിയും ഉണ്ട് ഒരു ചെറിയ പരിധി വരെ .എന്നാല്‍ യഥാര്‍ത്ഥ കാരണം മറ്റൊന്നാണ് .

അതായത് ഇവിടെ സംഭവിക്കുന്ന ഈ വലിയ മാറ്റത്തിനു കാരണം ഒരു കുടുംബത്തില്‍ കുറയുന്ന അകുട്ടികളുടെ എണ്ണമല്ല , മരിച്ചു കുട്ടികള്‍ ഉത്പാദിപ്പിക്കുന്ന വയസ്സില്‍ (ഇരുപതഞ്ഞു - മുപ്പതു ) വരുന്ന ആളുകളുദ് എന്നതില്‍ ഉണ്ടായ കുറവാണ് ..ഇത് സംഭവിച്ചത് ഒരു മുപ്പതു വര്ഷം മുന്‍പാണ് ..ഇപ്പോള്‍ അല്ല

അതായത് നമ്മള്‍ മനസ്സിലാക്കേണ്ടത് , ഇത് ഒരു വൈകിയ പ്രതികരണം ആണ് എന്നതാണ് .നമ്മുടെ പ്രത്യ്ത്പാദന വ്യവസ്ഥ ജനസംഖ്യാപരമായി ഒരി ദിലെയ്ദ് രേസ്പോന്‍സ് സിസ്റ്റം ആണ് .( delayed respons system )

ഓര്‍ക്കുക , മുപ്പതു നാല്‍പ്പതു വര്ഷം മുന്‍പാണ് കേരളത്തില്‍ വ്യാപകമായും ചില വിഭാഗക്കാരുടെ ഇടയില്‍ പ്രത്യേകിച്ചും കുടുംബാസൂത്രം ഒരു ആവേശമായി തന്നെ പടര്‍ന്നു പിടിച്ചത് .. അതോടെ ആ കാലത്തിനു ശേഷം ഈ വിഭാഗങ്ങളുടെ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായി ..അതായത് മൂന്നു -നാല് എണ്ണത്തില്‍ നിന്നും രണ്ടിലേക്ക് കാര്യങ്ങള്‍ എത്തി ..

ആ കുട്ടികള്‍ കഴിഞ്ഞ പത്തു ഇരുപതു വര്ഷം കൊണ്ട് വളര്‍ന്നു പുതിയ അച്ചന്മാരും അമ്മമാരും ആയിരിക്കുന്നു .. അവര്‍ക്ക് മുന്‍പ് തലമുരയെക്കളും എണ്ണത്തില്‍ കുറവായിരിക്കും മാതാപിതാക്കളുടെ എണ്ണം എന്നര്‍ത്ഥം .. അതായത് അവര്‍ അവരുടെ മാതാപിതാക്കളെ പോലെ തന്നെ ഇപ്പോഴും രണ്ടു കുട്ടികളെ ഉത്പാടിപ്പിച്ചാല്‍ തന്നെ ആപേക്ഷികമായി അവരുടെ പ്രായത്തില്‍ ഉള്ള എല്ലാ മാതാപിതാകള്‍ക്കും കൂടി ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം അവരുടെ പത്തു വര്ഷം മുന്‍പുള്ള ആളുകളുടെ കുട്ടികളുടെ എണ്ണതെക്കാളും കുറവായിരിക്കും എന്നര്‍ത്ഥം ..

അതായത് , ഇപ്പോള്‍ നടക്കുന്ന അമിതമെന്നു സംശയിക്കപ്പെടുന്ന കുടുംബാസൂത്രണം അല്ല , മരിച്ചു ഇരുപത്തഞ്ചു -മുപ്പതു വര്ഷം മുന്‍പ് കേരളത്തിലെ കുട്ടികളുടെ എണ്ണത്തില്‍ പെട്ടെന്ന് വന്ന കുറവാണ് ഇപ്പോള്‍ കൂടുതല്‍ ആയി പ്രതിഭലിക്കുന്നത് ( അവര്‍ വിവാഹ പ്രായമാകാതെ അത് സംഭാവിക്കുയില്ല എന്നത് കൊണ്ട് ..)

നമ്മള്‍ മനസ്സിലാക്കേണ്ടത് കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് സ്ടബിലയിസ് ചെയ്യും എന്നാണ് ..( അതായതു കുടുംബാസൂത്രണം നടപ്പില്‍ വരുന്നതിനു മുന്‍പുള്ള അവസാന തലമുറ കാലം ചെയ്യുന്നത്ടൊപ്പം )

യഥാര്‍ത്ഥത്തില്‍, പുതുതായി ഉണ്ടായ കുട്ടികളുടെ എണ്ണം അല്ല ; പുതിയ കുട്ടികളുടെ എണ്ണം / കുടുംബങ്ങളുടെ എണ്ണം ആണ് ജനസംഖ്യാ വളര്‍ച്ചയുടെ തോത് നിശ്ചയിക്കുക .

(തുടരും..)

രവിചന്ദ്രന്‍ സി said...

പ്രിയ വാസു,

നിലവിലുള്ള കണക്കനുസരിച്ച് കേരളവനിതകള്‍ ഇന്ത്യയിലെ അവരുടെ അന്യസംസ്ഥാന സഹോദരികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ശരാശരി 4 വയസ്സു കഴിഞ്ഞേ വിവാഹിതരാകുന്നുള്ളു. പ്രത്യുത്പ്പാദനം ശരാശരി 4 വര്‍ഷം വൈകുന്നു എന്നാണതിനര്‍ത്ഥം. സമപ്രായത്തിലുള്ള മറ്റ് സംസ്ഥാനത്തിലെ സഹോദരികള്‍ക്ക് 2-3 കുട്ടികള്‍ ആകുമ്പോഴും മലയാളി വനിതയ്ക്ക് കുട്ടികളില്ലെന്ന് വരാമെന്ന് സാരം.

ഇത് cumulative ആയി കൂട്ടികെട്ടപ്പെടുമ്പോള്‍ ദശകങ്ങളിലെ കണക്കെടുക്കുമ്പോള്‍ നല്ല വ്യത്യാസം വരുന്നത് സ്വഭാവികമാണ്. മാത്രമല്ല. വിവാഹപ്രായം താരതമ്യേന കൂടുതലാകുന്നതിനാല്‍ നാലഞ്ച് തലമുറ കഴിയമ്പോള്‍ ഏതാണ്ട് 16-20 വര്‍ഷം പിന്നിലാവുകയാണ് നാം. അതായത് ഒരു മലായാളി വനിത തന്റെ നാലാം തലമുറയെ നോക്കികാണുന്ന വേളയില്‍ മിക്കവാറും അന്യ സംസ്ഥാനക്കാരി അഞ്ചാം തലമുറയെ കണ്ടെന്ന് വരാം.

വിവാഹപ്രായം കൂട്ടുന്നത് എക്കാലത്തും അംഗീകരിക്കപ്പെട്ട കുടുംബാസൂത്രണ മാര്‍ഗ്ഗം തന്നെയാണ്. കുറഞ്ഞപ്രായം ഉള്ള സമൂഹങ്ങള്‍ മറ്റ് സമൂഹങ്ങളുടെ അതേ പ്രത്യുത്പ്പാദന നിരക്ക് നിലനിറുത്തിയാലും കൂടിയ വളര്‍ച്ചാനിരക്ക് കാണിക്കും. വിവാഹപ്രായം കുറഞ്ഞതാണ് മലപ്പുറത്തെ താരതമ്യേന ഉയര്‍ന്ന വളര്‍ച്ചാനിരക്കിന്റെ ഒരു കാരണമെന്ന് സ്പഷ്ടമാണ്.

വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാകുന്നത് വൈകിപ്പിക്കുന്ന രീതിയും സമാനഫലം കൊണ്ടു വരും. കുറച്ചു കാലം മുമ്പു വരെ അല്‍പ്പ സമയം കഴിഞ്ഞ് മതി കുട്ടി എന്ന് ചിന്തിച്ച് നടപ്പിലാക്കുന്നവരുണ്ടായിരുന്നു. ഇന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. അത് വേറൊരു വിഷയമാണ്.

ChethuVasu said...

Sorry! I will re-post the above in malayalam .Because many would prefer that way

ന്യായവാദി said...

കുട്ടികള്‍ ദൈവത്തിന്‍റെ സമ്മാനമായാണ് വിശ്വാസികള്‍ കരുതുന്നത്.കുട്ടികളെ ദൈവം(പ്രകൃതി) മനുഷ്യന് നല്‍കുന്ന നിധിയായോ വിധിയായോ കാണാവുന്നതാണ്.അപ്പോള്‍ പ്രത്യുല്‍പാദനത്തെ നിധി വെട്ടയോടും ഉപമിച്ചാലും കുഴപ്പമില്ല.

ഓരോ ദമ്പതികള്‍ക്കും തങ്ങളുടെ ഭൌതിക-സാമ്പത്തിക അവസ്ഥയില്‍ നിന്ന് കൊണ്ട്,ദൈവത്തിന്‍റെ സമ്മാനം സ്വീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് വ്യാക്തിപരമായി ഞാന്‍ കരുതുന്നു.എന്നാല്‍ ഈ സ്വാതന്ത്ര്യവും,നിയമ വാഴ്ചയുള്ള രാജ്യത്തെ വനിതാ കോഡ് തമ്മിലുള്ള അന്തരവും വളരെ വളരെ വലുതാണെന്നും ഞാന്‍ കരുതുന്നു.അത് കൊണ്ട് തന്നെ,വനിതാ കോഡ് ശുപാര്‍ശകളോട് മുസ്ലിമായ ഞാന്‍ വിയോജിക്കുന്നു.
നല്ല മുസല്‍മാന്മാര്‍ക്ക് (ഇസ്ലാമിക തത്വങ്ങളെ നിഷേധിക്കാതെ അതിനോട് നീതി പുലര്‍ത്തുന്നവരാണ് "നല്ല" മുസല്‍മാന് അല്ലാതെ അറബി പേര് ഉള്ളവര്‍ എന്നല്ല‍) പെണ്‍ കോഡ് ശുപാര്‍ശകളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു.മുസ്ലിം ലോകത്ത് അറിയപ്പെടുന്ന ഒരു പണ്ഡിതനും(ബ്ലോഗിലെയല്ല) ഈ നിയമത്തെ അംഗീകരിച്ചതായിട്ട് അറിവില്ല.അങ്ങിനെയാരെങ്കിലും ഉണ്ടെങ്കില്‍ അവരെ ബ്ലോഗില്‍ കിട്ടണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.(സംശയം ചോദിക്കാലോ)

കുട്ടികള്‍ ദൈവം മനുഷ്യന് നല്‍കുന്ന നിധിയാവുമ്പോള്‍ ആ നിധിയില്‍. മ്യൂല്യമുള്ളതും(പ്രതിഭാശാലിത്വം) മൂല്യം കുറഞ്ഞതും ഉണ്ടാവാം.

സ്റ്റേറ്റിന് സംരക്ഷണ ബാധ്യതയുള്ള ഈ നിധിയെ(കുട്ടികളെ) സ്റ്റേറ്റിന് വേണ്ടി പ്രയോജനപ്പെടുത്താന്‍ അതിന്‍റെ ഉടമകളുടെ അനുവാദമില്ലാതിരിക്കുകയോ(ലക്ഷം കോടി നിധി പോലെ) അല്ലെങ്കില്‍ ഭൌതിക സാഹചര്യം ഒരുക്കി ആ കുട്ടികളുടെ പ്രതിഭാശാലിത്വം പുറത്ത് കൊണ്ട് വന്ന് പ്രയോജനപ്പെടുത്താനുള്ള കഴിവ്‌കെട് സ്റ്റേറ്റിന് ഉണ്ടാകുകയോ ചെയ്യുന്ന സാഹചര്യത്തില്‍,നിധികളുടെ സംരക്ഷണം എന്ന ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ നിധി വേട്ടയെ നിയമം മൂലം നിയന്ത്രിക്കാനാണ് സ്റ്റേറ്റ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.തീര്‍ച്ചയായും,ഇത് സ്റ്റേറ്റിന്‍റെ കഴിവ് കെട് തന്നെയാണ്.ഇത് തന്നെയാണ് ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കി മാനാവികവിഭവ ശേഷിയെ പ്രയോജനപ്പെടുത്താനുള്ള സര്‍ക്കാറിന്‍റെ മടിയെ കുറിച്ച് ഏഷ്യാനെറ്റ് ചര്‍ച്ചയിലെ മൌലവി/മുസ്ല്യാര്‍ അഭിപ്രായപെട്ടതും.

സ്റ്റേറ്റിന് ഒരു കാലത്തും പ്രയോജനപെടുത്താന്‍ കഴിയില്ലെന്ന് ഇന്നത്തെ സാഹചര്യത്തില്‍ മനസ്സിലാക്കിയിട്ടും ലക്ഷം കോടി നിധിക്ക്, ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളുടെ വിശ്വാസത്തിന്‍റെ പേരില്‍ സംരക്ഷണം കൊടുക്കാന്‍ തയ്യാറായ സര്‍ക്കാര്‍ ഇന്നെല്ലെങ്കിലും പിന്നീട് പ്രയോജപ്പെടാവുന്ന മാനവവിഭവം എന്ന നിധിയുടെ സംരക്ഷണ ബാധ്യതയില്‍ നിന്ന് രക്ഷപെടാന്‍ നിയമം കൊണ്ട് വരുന്നതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ChethuVasu said...

പ്രിയ രവി സാര്‍ ,
"കുറഞ്ഞപ്രായം ഉള്ള സമൂഹങ്ങള്‍ മറ്റ് സമൂഹങ്ങളുടെ അതേ പ്രത്യുത്പ്പാദന നിരക്ക് നിലനിറുത്തിയാലും കൂടിയ വളര്‍ച്ചാനിരക്ക് കാണിക്കും."

Absolutely agree .

Basically early incidents of parenthood decreases the 'cycle time =period" of societal reproduction cycle .So that you have many cycles (generations ) in a given time frame.

Infact ,here in the earlier comment I was coming a to a slightly different point which gets missed by many.

In general it need to be understood that the population growth of the newborns ( as well as 0-5 age groups) in the system is depended on the middle layer of the population vertical. ie the population of the reproductive and willing age group (25 -35 years of age) , rest of the layers above and below are unimportant for the purpose of analysis as they do not contribute towards new humans.

Also one must redefine birth rate as birth rate per family and 'not birth rate per population ' because of the same reason mentioned above.The current definitions are misleading and should not be used in analysis. It should be either birth rate per family or birth rate per parent.

Now, one must understand that when you have something like family planning suddenly introduced into system existing without it, in no time it peaks and creates a distinctive marker line (or rather a marker band) in time on population graph.

The before the marker (in time) will have a larger number of children in the 0-5 age group and the after the marker you have much fewer children in the same age group. You will say that the birth rate has taken a dip.
Let say if there N children in the 0-5 group five years after introduction of family planning and say 2N children same 0-5 age group before introduction of family planning

Lets assume for now that the society allows marries at at the age of say ,25 and every one gets married at ages of 25-28 .

Now , if I run a census after 5 years from there onwards ( ie these guys have become 30-33 years by now and all of them have opted for planning for 2 children ie TFR =2 for that generation )

The census will record a count of 2N children in the 0-5 age group

Now lets wait for another 10 years and by this time the first batch of the children after family planning ere are now becoming parents (remember that they were N in count )

Now, like their 10 year elder seniors, let us assume even these guys opt for 2 children - TFR 2 for that generation

Now the census is run again:

What would be the result recorded..?

It will record a count of N children in the age group of 0-5

This will stun most observers because the reduction is 50% compared to the previous census where the count was 2N


contd..

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

അതിനെയാണ്,വ്യക്തിപരമായ വിശേഷങ്ങള്‍ വിളമ്പി എന്നു താങ്കളാക്ഷേപിച്ചതും. എന്റെ അച്ഛന്‍ കമ്പ്യൂട്ടര്‍ പഠിച്ചിട്ടില്ല എ സി മുറിയിലിരുന്ന് ഐ റ്റി മേഖലയില്‍ ജോലി ചെയ്യാനുള്ള യോഗ്യതയും നേടിയിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിനാവശ്യമുള്ള വിശ്രമം കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. എല്ലാവരും അങ്ങനെ ചെയ്യണമെന്ന് ഒരു ശാഠ്യവുമെനിക്കില്ല.

25 October 2011 07:57

പ്രിയ കാളിദാസന്‍,

That is okay

തീര്‍ച്ചയായും ഞാന്‍ അധിക്ഷേപമായി യാതൊന്നും ഉദ്ദേശിച്ചിരുന്നില്ല. താങ്കള്‍ക്ക് അങ്ങനെ അനുഭവപ്പെട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. Really sorry

ChethuVasu said...

contd from above..


The immediate conclusion and the 'common' sense would be that for the last 10 years people have gone so tight with family planning with most adopting a1 child or no child policy. They would argue that with out such a reduced number of family the 0-5 age group would not have halved in number.

But we have clearly seen in this example that such a conclusion is absolutely misleading.

In fact the dramatic reduction of the number of new born is caused not by the planning activity of the parents but their grandparents 25 years back!!!

It is true that for the last two census the Christian community in kerala has generated least in the 0-5 age groups compared to Hindus and Muslims.

The reason is simple and explained as above:


They were the first ones to adopt family planning strictly in this state.

Only that , real effect is seen only now due to the delayed response of the social reproduction system (precise delay of 25 years in this example given above)

Hindus are also closely behind as seen in drop of new borns the Hindu majority (70%) districts of Alappuzha ,Trichur and Tvm

But the fact of the matter is that for the last 20 years there is no big difference in the number of children per family for Hindu or Christian households.It is almost 2 + , While numbr of children per overall population decreased ( irrelevant statistics as mentioned the the top of previous comment)

Muslims have taken to family planning in large numbers a bit late only and still not reached TFR 2 levels even in the current generation but for some progressive individuals.
If they attain it fast then the overall population will attain TFR2.

This is the situation number 1


Contd.....

ChethuVasu said...

cntd.. from above


Now let me point out another aspect - the reduction in the population of the elders in the communities.

Assuming life expectancy remains the same ( which is not) we will see that as the 0-5 age group above the marker even reaches 55-80 years they will fall out of the system quite rapidly .

That means in the example above in the year 1980 + 55 = 2035 the 2N elders will leave the system and leaving behind only N elders in the same space. Thais will cause a fall in the total population . But again this will happen only to social groups who opted for family planning in 1980 itself.(Re-adjust this figure to 1950 and 2005 -2020 for kerala ) respectively Others will not sea a reduction as much.(But again this event also is a one off event and will not be repeated As the marker is out of the system now ). So again the population drop because of this effect should NOT be used for any kind of projection of a continued lower population in the coming years.

Point 1 : People should understand the delayed response of the system. It reduces the over all population just one time in three stages - (a) Immediately after family planning , (b) 25-30 years after planning (c) 55 -80 years after family planning. IT wont repeat afterwords.

A reduction in the number of new born (or number of 0-5 children ) will cause a reduction in the overall population growth for a short while.. But remember it is for a short while only . as the marker event line passes over the parenting age the effect will disappear

ie Assume that by 1980 a particular social group had started reducing present generation TFR from 4 and that by 1990 they uniformly achieved a TFR =2,
then (a)after 25 years from 1980 then ie by 2005 you will see reduction in 0-5 age group and

(b) after 25 (+5) = 30 years from 1990 ie from 2020 onwards you will see 'no more' reduction happening in the 0-5 age groups

So any linear predictions attempted based on the data from the years from 2005 to 2020 will be misleading and dead wrong.

In fact a linear projection will only indicates negative growth rate in the future..which will be echoed by all .

But now we know by 2020 the reduction in the births will stop and if the all families maintain a TFR =2 , the system stabilize
there

I think in the above I have made it clear and people will not be unduly worried about the "reduction in the population they are seeing" and there by not getting worried about extrapolating into future and into the negative territory.

Above explained is the best case scenario for a least increase in population growth where in assumption that all communities have already adopted TFR =2 or will adopt in the next 10 years is made.
However since our society have not achieved that yet, we will have an even higher population growth predicted by the above .

Point 2:
In fact even if the TFR =2 is attained still the overall population count will go up for another 70 years ( 70 being the life expectancy)-

You may doubt it , but think of water filling cylindrical vessel .

Due to the two facts mentioned above one can safely conclude that the population of kerala will continue to grow in spite of the one-off slippages seen in census.


Now that leaves with two more questions

1. What if the TFR is greater than 2 always..?
2.What if the TFR reduction is non uniform ie one social group starts early and one group starts late..?

Point 3: The social angle: Unlike japan or West Europe we have co existence of different social group in the same geographic -social -politico space leading to competition and comparison. Above all we are democracy where the number matters. Comparison with Japan and West Europe where people are more individualistic and society rather mono cultural exists with a heterogeneous multicultural society is silly childish and laughable and intellectual bankruptcy.

Will address all these aspects these later

രവിചന്ദ്രന്‍ സി said...

കാളിദാസന്‍,

പറഞ്ഞുവരുമ്പോള്‍ നമുക്കിടയില്‍ ഏറെ ഭിന്നതയില്ല. പിഴയും ശിക്ഷയും ഞാനും പിന്തുണയ്ക്കുന്നില്ല. അതിന്റെ ആവശ്യം ഇപ്പോഴില്ല. അതേസമയം ആ നിര്‍ദ്ദേശത്തിന് ഒരു shaking value, അതായത് ജനത്തെ ഉണര്‍ത്തി, ഹേ, ഇതെന്ത്? എന്ന രീതിയില്‍ ചിന്തിപ്പിക്കാനും പ്രശ്‌നം ചര്‍ച്ച ചെയ്യാനും പ്രേരിപ്പിക്കുന്നുണ്ട്. അതാവും കൃഷ്ണയ്യരും ഉദ്ദേശിച്ചിരുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. Society is made to think seriously that we are not safe yet and the screws should remain to be tightened.

ജനാധിപത്യക്രമം പാലിക്കുന്ന ഒരു നിയമസഭ തീര്‍ച്ചയായും ഈ പിഴ-ശിക്ഷ നിര്‍ദ്ദേശങ്ങള്‍ പാസ്സാക്കാനിടയില്ല. അങ്ങനെയവര്‍ ചെയ്യുമെന്ന് പരിണിതപ്രജ്ജനായ ഒരു ന്യായാധിപന്‍ കരുതുമെന്ന് വിശ്വസിക്കാനും ഞാനില്ല. ഒരുപക്ഷെ punitive measures നിര്‍ദ്ദേശിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ന് സംഭവിക്കുന്നതുപോലെ ഇത് സമൂഹത്തിന്റെ സജീവചര്‍ച്ചയ്ക്ക് വിഷയീഭവിക്കുമായിരുന്നില്ല. ഈ പരിപാടി കഴിഞ്ഞ ശേഷം ഇങ്ങോട്ടു വന്ന് അഭിപ്രായം പറഞ്ഞ മിക്ക മതവിശ്വാസികളും കേരളത്തിലെ ജനപ്പെരുപ്പം ഒരു വിഷയമാണെന്നും നാം കരുതല്‍ തുടരണമെന്നുമാണ് പറഞ്ഞത്.

തീര്‍ച്ചയായും ഈ കരുതലും ജാഗ്രതയും തുടരണം. നേടിയെടുത്ത നേട്ടങ്ങള്‍ ഭദ്രമാക്കി മുന്നോട്ടു പോകേണ്ടതുണ്ട്. എന്നാല്‍ ഒരു തീവ്ര ന്യൂനപക്ഷം അതിഷ്ടപ്പെടുന്നില്ല. താങ്കള്‍ നിസ്സാരവല്‍ക്കരിക്കുന്നതുപോലെ ഒന്നല്ലത്. ഈയിടെയായി മതത്തിലെ മുഖ്യധാര തീവ്ര ന്യൂനപക്ഷത്തിന് ദയനീയമായി കീഴടങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. അതുകൊണ്ടാണ് ഞങ്ങളതിനെ ആശയപരമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.

പിന്നെ ഒരു കാര്യം കൂടി, രണ്ടു കുട്ടികള്‍ ഉള്ള ഇത്ര കുടുംബങ്ങള്‍, ഒരു കുട്ടിയുള്ള കുടുംബങ്ങള്‍ ഇത്ര എന്ന നിലയില്‍ ഒരു കണക്ക് താങ്കള്‍ സ്ഥിരമായി പറയുന്നല്ലോ. എവിടെ നിന്നാണത് ലഭിച്ചത്. Any net source

രവിചന്ദ്രന്‍ സി said...

കാളിദാസന്‍, ,

പണ്ട് കൃഷ്ണയ്യര്‍ വിധി പറഞ്ഞു നടന്ന കാലത്ത് ഇതൊന്നും പറഞ്ഞില്ല എന്നവാദത്തില്‍ കഴമ്പില്ല. അദദേഹത്തിന് അന്നും ഇതേ അഭിപ്രായങ്ങളുണ്ടായിരിക്കാം. പറഞ്ഞിട്ടുമുണ്ടാവാം. അതിനെക്കുറിച്ച് നമുക്കറിയില്ല. മാത്രമല്ല 40 വര്‍ഷത്തിന് മുമ്പുള്ള ജനസംഖ്യയല്ല കേരളത്തിലുള്ളത്. എന്നാല്‍ കേരളം അന്നുമിന്നും ഒന്നുതന്നെ. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ഇവിടാരും പുതിയതായി മഴുവെറിഞ്ഞ് കടല്‍ വെളുപ്പിച്ചിട്ടില്ല.

ഇപ്പോള്‍ അദ്ദേഹത്തെ ടി.വിഷയത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കമ്മീഷന്റെ അദ്ധ്യക്ഷനായി നിയമിച്ചു-അദ്ദേഹം വസ്തുതകള്‍ പറഞ്ഞു. ശരിയായ സ്ഥലത്തിരുന്ന് പറയുമ്പോള്‍ ജനം കൂടുതല്‍ ശ്രദ്ധിക്കുന്നു-അത് സ്വഭാവികം മാത്രം.

പ്രസവോത്സവം-അതിനൊന്നും ആളെക്കിട്ടില്ലെന്ന താങ്കളുടെ വാദമാണ് സബ് സേ ബഡെ വ്യാമോഹം. It is happeining dear. ഏഷ്യനെറ്റ് പരിപാടിയില്‍ കൂടുതല്‍ കുട്ടികളുള്ള അമ്മമാരെ ആദരിക്കാന്‍ മലപ്പുറത്തെ ചില മുസ്‌ളീം പള്ളി കേന്ദ്രീകരിച്ച് (പേര് ഞാനോര്‍ക്കുന്നില്ല) പ്രസിദ്ധീകരിച്ച നോട്ടീസ് താന്‍ വായിച്ചുവെന്ന് സിദ്ധിക്ക് തൊടുപുഴ പറഞ്ഞപ്പോള്‍ 'ഞങ്ങളാണത് സംഘടിപ്പിക്കുന്നത്, ഇനിയും സംഘടിപ്പിക്കും' എന്നാണ് സെബാസ്റ്റ്യന്‍ കാട്ടുക്കാരന്‍ എന്നോ മറ്റോ പേരുള്ള ഒരു ബഹുശിശുവാദി കൃസ്ത്യന്‍ സംഘടനയുടെ ഭാരവാഹി ആവേശത്തോടെ ചാടിവീണ് പറഞ്ഞത്.

തങ്ങള്‍ക്കതിനൊക്കെ ഫണ്ടുണ്ട് എന്നു പറഞ്ഞ അദ്ദേഹത്തോട് 'എവിടെ നിന്നാണ് പണം വരുന്നത്?' എന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചപ്പോള്‍ 'സമാനചിന്താഗതിയുള്ളവര്‍ സമുദായത്തില്‍ ധാരളമുണ്ട്, അവര്‍ പണം തരും ഞങ്ങള്‍ പ്രവര്‍ത്തിക്കും' എന്നാണദ്ദേഹം തുറന്നടിച്ചത്. വിശ്വഹിന്ദു പരിഷത്തും ഇത്തരം സമ്മാനങ്ങളും ആദരിക്കല്‍ ചടങ്ങും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. താങ്കള്‍ പറഞ്ഞത് ശരിയാണ്, മതത്തിലെ മുഖ്യധാര ഒരുപക്ഷെ ഈ കോപ്രായങ്ങളോട് മുഖം തിരിച്ചേക്കാം. But it is happening in kerala. നാം സ്വപ്‌നം കാണാന്‍ പോലും ധൈര്യപ്പെടാത്ത പല കാര്യങ്ങളും ഇന്ന് കേരളത്തില്‍ സംഭവിക്കുന്നു.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Ajith said...

A perspective from across the world on this topic

'Too poor to buy clothes, but we still want six children'

http://www.bbc.co.uk/news/world-15368276

manoj said...

Dear Kaalidasan,

"രണ്ടില്‍ കൂടൂതല്‍ കുട്ടികള്‍ വേണ്ട എന്നുതന്നെയാണെന്റെ അഭിപ്രായം. അതാണാരോഗ്യകരം. പക്ഷെ രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ മാതാപിതാക്കളെ ശിക്ഷിക്കണമെന്ന അഭിപ്രായം എനിക്കില്ല. അതിനോട് മാത്രമേ എന്നിക്കെതിര്‍പ്പുള്ളു"

">>>>ഏഴു പ്രസവിക്കുന്നവര്‍ക്ക് സമ്മാനം കൊടുക്കുന്നു. അതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. താങ്കള്‍ അതിനെ അനുകൂലിക്കുന്നുവെങ്കിലേ താങ്കളുമായി ഭിന്നിക്കേണ്ടി വരുന്നുള്ളു. <<<<
രവിചന്ദ്രന്‍,
അതിനെ എതിര്‍ക്കാന്‍ ഞാനും മുന്നിലുണ്ടാകും"

ഇതാണ് കാളിദാസന്റെ നിലപാട് എങ്കില്‍ രവിചന്ദ്രന്‍ സാറുമായി കാര്യമായി ബിന്നതയില്ലല്ലോ. കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി പറഞ്ഞിരുന്നുവെങ്കില്‍ ഈ വിവാദത്തിന്റെ ആവശ്യം ഉണ്ടാവുമായിരുന്നുമില്ല.

manoj said...

പിന്നെ ബാക്കിയുള്ള കാര്യം:

1. കേരളത്തില്‍ ടോട്ടല്‍ fertility റേറ്റ് 1 .7 ഓ 1 .8 ഓ ആയ സാഹചര്യത്തില്‍ ഇനിയുള്ള കാലത്തേക്കുള്ള ജനസംഖ്യ നിയന്ത്രണ നയം എന്തായിരിക്കണം എന്നതാണ്. നിരവധി കാര്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ച് വിദഗ്ധര്‍ ആണ് അതില്‍ തീരുമാനമെടുക്കേണ്ടത്. അത്തരത്തില്‍ ഒരു തീരുമാനം എടുത്താല്‍ അതില്‍ രവിചന്ദ്രന്‍ സാറോ മറ്റു ശാസ്ത്രീയമായി ചിന്തിക്കുന്നവര്‍ക്കോ എതിര്‍പ്പ് ഉണ്ടാവേണ്ട കാര്യവുമില്ല. പക്ഷെ നിലവില്‍ ഈ രംഗത്തെ സംസ്ഥാനത്തിന്റെ നയം (തീര്ച്ചയ്യയും ഈ രംഗത്തെ വിദഗ്ധര്‍ കാര്യങ്ങള്‍ ശാസ്ത്രീയമായും സമഗ്രമായും പരിശോധിച്ച് ആയിരിക്കുമല്ലോ അത് തീരുമാനിചിട്ടുണ്ടാവുക.) പഴയ ജനസംഖ്യ നിയന്ത്രണ നയം കാലാനുസൃതമായ മാറ്റങ്ങളോടെ തുടരുക എന്നതാണല്ലോ.

2.ഇനി നയം മാറിയാലും തങ്ങളുടെ സമുദായക്കാര്‍
കൂടുതല്‍ കുട്ടികളെ പ്രസവിപിക്കണം എന്നും അവര്‍ക്ക് പ്രത്വേക സമ്മാനം നല്‍കും എന്നും ജനന നിയന്ത്രണം ദൈവ വിരുദ്ധം എന്നും സങ്കുചിത സമുദായ താല്പര്യത്തെ മുന്‍നിര്‍ത്തി മാത്രം പ്രചരിപിക്കുന്ന മത നേതൃത്വത്തെ എതിര്‍ക്കാതിരിക്കാന്‍ ആവില്ലല്ലോ . ഇത്തരം പ്രചാരങ്ങള്‍ ഒരു multireligious
സമൂഹത്തില്‍ ഉണ്ടാക്കാവുന്ന ദോഷങ്ങള്‍ കാളിദാസനും തിരിച്ചറിയാന്‍ കഴിയുമല്ലോ.

manoj said...

അതുകൊണ്ട് തന്നെ ശാസ്ത്രീയവും പുരോഗമനകരവും ആയ നിലപാടുകള്‍ എടുക്കുന്ന വ്യക്തി എന്ന നിലയില്‍ മേല്പറഞ്ഞ ദോഷകരവും സങ്കുചിതവും ആയ നിലപാടുകളെ എതിര്‍ക്കുക എന്ന ശരിയായ കാര്യം കൃത്യമായി ചെയ്യുക മാത്രമാണ് ഈ പോസ്റ്റ്‌ വഴി രവിചന്ദ്രന്‍ സര്‍ ചെയ്തത് എന്ന് കാളിദാസന്‍ തിരിച്ചറിയുമല്ലോ.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട അജേഷ് കുമാര്‍,

താങ്കള്‍ തന്ന ലിങ്കില്‍ പഞ്ചാബില്‍ ജനപ്പെരുപ്പം മൂലം കൃഷിഭൂമി ഖണ്ഡവല്‍ക്കരിക്കപ്പെടുകയും ആയത് ഉത്പാദനത്തെ മോശമായി സ്വാധീനിക്കുകയും ചെയ്യുന്നതിനെപ്പറ്റി ഒരു കഌപ്പുണ്ട്. പഞ്ചാബിലെവിടെയും ഈ പ്രശ്‌നമുണ്ടത്രെ. ഇന്ത്യയുടെ ഭക്ഷ്യ കലവറയായ പഞ്ചാബില്‍ സംഭവിക്കുന്നത് നമുക്ക് ശുഭകരമായ വാര്‍ത്തകളല്ല. കൂടുതല്‍ കുട്ടികളുള്ള ഭവനങ്ങളില്‍ കൃഷിഭൂമി ചിന്നഭിന്നമായി ചെറിയ തുണ്ടുകളായി പോകുന്നു, ഭവനനിര്‍മ്മാണത്തിനായി ഉപയോഗിക്കപ്പെടുന്നു. കുട്ടികളെ ദാനം ചെയ്ത് രസിക്കുന്ന ദൈവം ആഹാരം കൂടി തരാത്തതിനാല്‍ കൃഷി നമുക്ക് അത്യാവശ്യമാണെന്ന് മറക്കരുത്. ദൈവത്തിന് കീ വിളിക്കാനും എന്തെങ്കിലും ഉള്ളിലോട്ട് ചെല്ലേണ്ടേ? വാ കീറിയെങ്കില്‍ വയറിനുള്ളതും തരുമെന്ന കപട പ്രസ്താവനയെ നോക്കി പരിഹസിക്കുന്നതാണ് ലോകമെമ്പാടും സംഭവിച്ചിട്ടുള്ള പട്ടിണിമരണങ്ങളുടെ ഞെട്ടിപ്പിക്കുന്ന ചരിത്രം.

kaalidaasan said...
This comment has been removed by the author.
ChethuVasu said...

ചില പ്രസക്തമായ പഴം ചൊല്ലുകള്‍ :


1 .ഓടുന്ന പട്ടിക്കു ഒരു മുഴം മുന്‍പേ
2. A stitch in time saves nine
3. A lone swallow doesn't make a summer

And finally and most prophetically

4 .കണ്ടറിയാത്തവന്‍ കൊണ്ടറിയും

Good Luck Guys ! Wishing you all the best!! :)

രവിചന്ദ്രന്‍ സി said...

പ്രകാഷ്യന്‍/പ്രകാശ്/ പ്രകാശന്‍ or any thing like that.

താങ്കള്‍ മി.കാളിദാസനെ തെറി പറഞ്ഞെന്നല്ല ഈ പേരില്‍ ചില സവിശേഷ കമന്റുകള്‍ അദ്ദേഹം പകര്‍ത്തി വെച്ചിരിക്കുന്നത് കണ്ടു എന്നാണ്. അതിനെ തെറി എന്നു ഞാന്‍ വിളിക്കില്ല. കാരണം തെറിക്ക് ഒരു മിനിമം നിലവാരമുണ്ട്. താങ്കളുടെ ഐ.ഡി യും പടവും മറ്റും അന്വേഷിച്ച് പോകാനൊന്നും എനിക്ക് തീരെ സമയമില്ല. പ്രകാശെങ്കില്‍ പ്രകാശ് മത്തായിയെങ്കില്‍ മത്തായി. ജൂലൈ മാസം ഈ പേരില്‍ എന്റെ ബ്‌ളോഗില്‍ ഇട്ട ദീര്‍ഘമായ അശ് ളീല കമന്റുകള്‍ വളരെ കഷ്ടപ്പെട്ടാണ് നീക്കം ചെയ്തത്. തനിക്കൊണം പൂര്‍ണ്ണമായും ഇപ്പോള്‍ കാണിക്കാത്തതിന് നന്ദിയുണ്ട്.

താങ്കള്‍ക്ക് അറിവില്ലെന്ന് സ്വയം പറയുന്നു. അതുകൊണ്ട് തന്നെ താങ്കള്‍ എഴുതിയതൊക്കെ ആ നിലയ്ക്ക് കാണുന്നു.തിരിച്ചൊന്നും പറയാനുമില്ല. ഇവിടെ ചെമ്മാനും ചെരുപ്പുകുത്തിയും ചെത്തുകാരനുമൊക്കെ ഉണ്ടാവും. ഇത് സാധാരണക്കാരുടെ ഇടമാണ്. സാറിന് പഞ്ചനക്ഷത്ര സെറ്റപ്പായിരിക്കും അനുയോജ്യം. ദയവുചെയ്ത് ഈ ചരക്കുമായി ഇനി ഇവിടെയിറങ്ങരുത്. It is too boring. I don't think that you are civilized enough to have a word with. കാളിപ്രേമമൊക്കെ നല്ലതുതന്നെ. ഇനി അതല്ല താങ്കള്‍ കാളി ആണെന്നു വന്നാലും വിഷയമില്ല. ഒക്കെ സമംഗുണം. പക്ഷെ ഇനിയിവിടെ വേണ്ട. താങ്കള്‍ ഏത് ഐ.ഡി യില്‍ കമന്റിയാലും ഡീലീറ്റും, ആരെങ്കിലും താങ്കളെക്കുറിച്ച് പ്രതികരിച്ചാലും ഡീലിറ്റും. ഐ.ഡി അല്ല കമന്റാണ് പരിഗണിക്കുക. Kindly undterstand that you are not welcome to my blog.

ChethuVasu said...

Waw! Waw ! way to go!!!!

"Experts" and People are taking comfort in the fertility rate of 1.7 !!! Great figures need!!!

One simple question to the experts ( i am leaving the public aside)

What is the rate of change of TFR ..? And why so..?

If you know the answer , you can plot the future .

A trajectory of a pendulum shows increase in heights as it moves up on one side.

Anyone who is plotting the altitude values alone would call for sustained continuous uni directional as the does the experts on population .

But the pendulum do not work that way.. It reverses at a point!!

The first and second derivatives (d/dt) of the curve is important .

But a statistician is ill equipped to figure that out . A mathematician is!!

kaalidaasan said...
This comment has been removed by the author.
ChethuVasu said...

ഹാ കഷ്ടം രവി സാര്‍ ...ആരുടെയോ കമന്റു ടെലീട്ടു ചെയ്തു എന്ന് പറയുന്നു ..കഷ്ടമായിപ്പോയി.. ഇങ്ങനെ കുറച്ചു പേര്‍ക്ക് ഹാലിളകുന്നത് കാണുന്നതാണല്ലോ അതിന്റെ ഒരു രസം ..ഹ ഹ !! അല്ലെങ്കില്‍ എന്ത് രസം..!!

നമ്മുടെ പഴയ പെരുമണ്‍ ദുരന്തം ഏതോ എക്സ്പര്‍ട്ട് പണ്ട് അന്വേഷിച്ചു ഒരു ടോര്‍നാടോ വരെ ഇവിടെ കൊണ്ട് വന്നിട്ടുണ്ട് .. ഈ എക്സ്പര്ട്ടുകളുടെ ഒരു കാര്യം ..!! ( എല്ലാവരെയും അടച്ചു പറയുന്നില്ല.അത് ശരിയല്ല . പക്ഷെ ചിലത് പറയാതിരിക്കാനും പറ്റില്ലല്ലോ )

ChethuVasu said...

Kerala TFR

1981 : 2.9 1991 :2 2001 1.7 2011: 1.7


That is:

2.9 -> 2 -> 1.7 , -> 1.7

We have hit the bottom already,if the consecutive strike on 1.7 to be believed. ( Would appreciate if somebody confirms the 2011 TFR figures)

If the above data is true,from the running year (2011) onwards we are in the reverse gear .And with each year it will go up and finally align with the TFR of the community whose TFR is the highest one in the system.

( In between if the current TFR of other communities also increases because of competition, we will change gears very fast.And I am afraid it would be a possibility )

Sajnabur said...

Dear Dr. Kaalidaasan,

>>>>>തെറ്റ് എന്ന വാക്കിനോട് വിയോജിക്കുന്നു.............ഇതുപോലെ ഒരു നിയമം കോടതില്‍ നിലനില്ക്കുതമോ എന്നും സംശയമുണ്ട്.<<<<<

ഈ ചര്ച്ചയില്‍ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവര്ത്തിക്കുന്നു എന്ന് തോന്നുന്നു.
ഈ പ്രതികരണത്തില്‍ ഞാന്‍ കുറച്ചു കാളിദാസന്‍ സ്റ്റൈല്‍ കടമെടുക്കുന്നു ക്ഷമിക്കുക.

കേരളത്തിന്റെ പള്സ് നന്നായി അറിയുന്ന ഇടതുപക്ഷ സര്ക്കാരാണ് ഈ ദൌത്യം അയ്യരുടെ നേതൃത്തത്തില്‍ പന്ദ്രണ്ടാങ്ങ ഏല്പിച്ചത് എന്നാണു മനസ്സിലാക്കിയത് (തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക, തിരുത്തുക). ഇവരാരും വീട്ടില്‍ ഒരു പണിയും ഇല്ലാതെ ഇരിക്കുന്നത് കണ്ടു ഏല്പിച്ചതാകാനും വഴിയില്ല. ഇനി ഇത് ഏല്പിച്ചവരും ഏറ്റ്വറും ഒന്നിനും കൊല്ലാതവരാനു എന്ന് ഉറപ്പായും വിശ്വസിക്കുനെന്കില്‍ താന്കള്‍ ഈ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരുടെ ഒരു ലിസ്റ്റ് തയ്യാറാകി ഒരു മാതൃക കാണിച്ചു തരിക. ആരൊക്കെ എന്ന് ഒന്ന് കണ്ടു പഠിക്കെട്ട. അഭിപ്രായ വ്യത്യാസങ്ങളും ചില തെറ്റുകളും എവിടെയും സ്വാഭാവികം. അല്ലാതെ ഈ ദൌത്യം ഏല്പിച്ചവരെയും ഏറ്റവരെയും കുറ്റപ്പെടുതല്‍ അല്ല.

“ഇരുപതു വര്ഷംത മുന്നേ പഠിച്ചു മനസിലാക്കി ജനങ്ങള്‍ സ്വയം ഏറ്റെടുത്ത് നടപ്പിലാക്കിയ ഒരു കാര്യമാണു ജനസംഖ്യ നിയന്ത്രണം.”........ ഭക്ഷണം കഴിക്കാനും കിടന്നുറങ്ങാനും വേണ്ടി മാത്രം ജീവിതത്തെ ഉപയോഗിക്കുന്ന ഭൂരിഭാക ജനവിഭാകങ്ങള്‍ താനേ ഒരു സുപ്രബാധത്തില്‍ പഠിച്ചതൊന്നും അല്ലെല്ലോ. മാറി മാറി വന്ന സര്ക്കാ രുകള്‍ ചിലവഴിച്ചു തന്നെ പടിപ്പിച്ചതെല്ലേ?. ഇതുപോലെ ഉള്ള സര്ക്കാര്‍ തന്നെയാണ് ഈ പണിക്കും ആളെ ഏല്പ്പിച്ചത്.
ഇനി നല്ലൊരു ഭാവിക്ക് രണ്ടു കുട്ടികള്‍ നല്ലത് എന്ന തീരുമാനത്തെ അംഗീകരിക്കുന്ന താങ്കള്‍ ഇത് ഒരു നിയമമാക്കുന്നതിന്നു ആരെയാണ് പേടിക്കുന്നത്? 80% പഠിച്ചു പാസ്സായി കഴിഞ്ഞില്ലേ ഇനി ഭാക്കി വരുന്ന %തെയാണോ. അതോ നിയമം വന്നാല്‍ 80% വീണ്ടും പഴേ പണി തുടങ്ങും എന്നതാണോ?.

Sajnabur said...

ഒരു നിയമം വന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും (ഉണ്ടാക്കും) പക്ഷെ എല്ലാ മതസ്ഥരും ഒരുപോലെ അതിനെ സ്വീകരിക്കേണ്ടി വരും എന്നതാണ് അതിന്റെ ബ്യുട്ടി.
നേരത്തെ താങ്കള്‍ പറഞ്ഞ പോലെ മത വിഭാകം കയ്യിട്ടാല്‍ തന്നെ എല്ലാവര്ക്കും ഒരു പോലെ എതിര്പ്പുള്ളത് കൊണ്ട് വര്ഘീയ കലാപാങ്ങല്ക്കൊ ന്നും സ്കോപ്പ് ഇല്ല. മതങ്ങള്‍ സര്ക്കാരിനു എതിരെ നീങ്ങും, വേദവാക്ക്യങ്ങള്‍ വിളിച്ചു പറയും. ഒരു കോമഡി സിനിമ കാണുന്നത് കൊണ്ട് താങ്കള്ക്കു് പ്രത്യേകിച്ചു ബുദ്ധിമുട്ടൊന്നും ഇല്ലെല്ലോ?...

“മനുഷ്യവാകശങ്ങള്‍ റദ്ദ് ചെയ്യാന്‍ സ്റ്റേറ്റിനവകാശമുണ്ട് എന്നൊക്കെ ഒരു വാദത്തിനു വേണ്ടി പറയാമെന്നല്ലാതെ. ഇതുപോലെ ഒരു നിയമം കോടതില്‍ നിലനില്ക്കുടമോ എന്നും സംശയമുണ്ട്.”
നില നില്ക്കേണ്ട.......ഈ പ്രശ്നത്തില്‍ ഒരു നല്ല ചര്ച്ചന നടക്കട്ടെ. 80% 81 ആകാന്‍ അല്ലെ ഇവിടെയും ചാന്സ്ല അല്ലാതെ 79 ആകില്ലെല്ലോ. ഇനിയിതു 79 ആകാന്‍ ആണ് സാധ്യത എന്ന് താങ്കള്‍ ഭയപ്പെടുന്നു എങ്കില്‍ എന്താണ് കാരണം എന്നുകൂടി വിഷതമാക്കി തരിക.

Sajnabur said...

>>> എന്തിനാണു മതങ്ങള്‍ പഠിച്ചു മനസിലാക്കുന്ന കാര്യത്തേപ്പറ്റി വളഞ്ഞു ചിന്തിക്കുന്നത്? ഇതുവരെ നേടിയ നേട്ടങ്ങളൊക്കെ മതങ്ങള്‍ പഠിച്ചു മനസിലാക്കിയിട്ടാണെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്. ജനങ്ങളെയല്ലേ പറഞ്ഞു മനസിലാക്കേണ്ടത്? അനാവശ്യമായി മതത്തെ ഇവിടേക്ക് വലിച്ചിഴക്കുന്നതൊക്കെ എന്തിനാണ്?<<<

അനാവശ്യമായി മതത്തെ ഇവിടേക്ക് വലിച്ചിഴക്കുന്നതൊക്കെ എന്തിനാണ് എന്ന് ചോദിക്കേണ്ടത് എന്നോടെല്ല.
ഈ ബില്ലിനെതിരെ കേട്ട ഉടനെ ചാടി വീണു പ്രതികരിച്ച കപ്പ്യാര്‍ മുസ്ല്യാര്‍, ഐക്യവേദിയോടും ഇത് നിയമമായാല്‍ എന്തോ മലമരിയും എന്നൊക്കെ പേടിക്കുന്ന താങ്കളോടും തന്നെയാണ്. എന്റെ കാഴച്ചപ്പാട് ഞാന്‍ വിവരിച്ചു. താങ്കളുടെ മതഭയം വിവരിച്ചില്ല.

>>> ക്രിസ്തുമതം ജനനനിയന്ത്രണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്ക്കു ന്നവരാണ്.........ശരശരി വരുമ്പോള്‍ രണ്ടോ അതില്‍ കുറവോ കുട്ടികളേ ആ സമുദയത്തിലുണ്ടാകാന്‍ സാധ്യതയുള്ളു.<<<<

നല്ല കാര്യം....കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനക്കാര്ക്ക് വേണ്ടി പി സി ജോര്ജും, കുഞ്ഞാലിക്കുട്ടിയും കൂടി ചില തലയെണ്ണല്‍ നടത്തിയിരുന്നു. അവസാനം മാണിയും കൂട്ടരും ഇടപെട്ടു നിര്തിച്ചതാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ പിണറായ്‌ വിജയന്റെന അയല്പകക്കത് എന്തു സംഭവിക്കുന്നു എന്ന് കൂടുതല്‍ ശ്രദ്ടിക്കുന്നത് കൊണ്ട് വല്ലാതെ ഹൈ ലയിറ്റ് ആവാത്തതാണ്. ഇവരെല്ലാം ഇന്നും നാളെയുംമെല്ലാം വാശിയോടെ പിടിച്ചു നില്ക്കു ക സമുദായങ്ങളെ ഒന്നിപ്പിച്ചു കൂടെ നിര്ത്തി തന്നെയാകും. അധികാരത്തിനായി പി സി ജോര്ജിപനെ പോലുള്ളവര്‍ 19…25 ആക്കാനും കുഞ്ഞിക്കയെ പോലുള്ളവര്‍ അതിനെ പ്രതിരോധിക്കാനും നോക്കും. കുഞ്ഞിക്കയെ അറിയാല്ലോ വേണമെങ്കില്‍ ഒറ്റയ്ക്ക് ചെയ്യും. ഒരു ജനനനിയന്ത്രണ നിയമം ഇവിടെയും നല്ലതാണ്.

Sajnabur said...

>>>>15-16 വയസില്‍ വിവാഹിതരാകുന്ന മലപ്പുറത്തെ മുസ്ലിം പെണ്കു്ട്ടികള്ക്ക് ജീവിതത്തേക്കുറിച്ചൊന്നും വലിയ പിടിപാടുണ്ടാകില്ല...........പരിധിയില്‍ നിന്നും ഒഴിവാക്കുക. സംവരണം പോലുള്ളവ നിഷേധിക്കുക.<<<<<

മലപ്പുറം ജില്ല പ്രശ്നമായിരിക്കാം, ആണ്. പെണ്കുട്ടികളുടെ വിവാഹപ്രായം എത്രെ എന്നതിനു ഒരു നിയമ ഇന്ന് നിലവില്‍ ഉണ്ട്. ഇതിനെ ലങ്കിച്ചതിന്നു കേസുകളും ഉണ്ട് ഒരുപാട്പേര്‍ ഈ നിയമത്തെ അനുകൂലിക്കുന്നുണ്ട്. നല്ലത് താങ്കള്‍ പറഞ്ഞ പോലെ വിവാഹ പ്രായം 21 ഓ 22 ആണ് നല്ലതെങ്കില്‍ നിയമം വരട്ടെ. വിവാഹ പ്രായം 21 ഓ 22 ആക്കുന്നത് കൊണ്ട് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാക്കില്ല എന്ന് ഉറപ്പില്ലെല്ലോ. ഇവിടെയും അയ്യര്‍ എന്തു തെറ്റ് ചെയ്തു. നിയമം വരുന്നത് നല്ലതിനെല്ലേ?. ആരെയാ താങ്കള്‍ പേടിക്കുന്നത്?.

>>>> ഒരു നിയമ നിര്മ്മാ ണം അത്യാവശ്യമായ രീതിയില്‍ ഒരു ഭയാനകമായ സ്ഥ്തി വിശേഷം കേരളത്തില്‍ ഇല്ല.
രണ്ടി കൂടുതല്‍ കുട്ടികളുള്ളവരെ സര്ക്കാ<ര്‍ അനുകൂല്യങ്ങളുടെ പരിധിയില്‍ നിന്നും ഒഴിവാക്കുക. സംവരണം പോലുള്ളവ നിഷേധിക്കുക.<<<<<

ഭയാനകമായ സ്തിഥി ഇല്ലെങ്കില്‍ പിന്നെ അനുകൂല്യങ്ങളു സംവരണം പോലുള്ളവ എന്തിനാ നിഷേധിക്കുന്നത്?.
അനുകൂല്യങ്ങളു സംവരണം പോലുള്ളവ നിഷേധിചിരിക്കുന്നു എന്ന് പെരുമ്പറ മുട്ടി വിളിച്ചാല്‍ മതിയോ? ഇവിടും മതം നോക്കി നില്കുകമോ? ഇവിടെയും രണ്ടു കുട്ടികള്‍ എന്നാ നിയമെത്തെ എതെര്ക്കുന്ന ഗുട്ടെന്സ് പിടിക്കിട്ടുന്നില്ല. താങ്കള്‍ ആരൊക്കെയോ വെറുതേ പേടിക്കുന്നു.

Sajnabur said...

>>>>കുറച്ച് മതവിശ്വാസികള്‍ എതിര്ത്തു എന്നതിന്റെ പേരില്‍ മതവുമായി അഭേദ്യബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നത് യുക്തിസഹമാണോ?. ........................ഇച്ഛാശക്തിയുള്ള ഭരണം വേണ്ടത്, സംസ്ഥാനത്തിനാവശ്യമുള്ള പ്രസക്തമായ നിയമങ്ങള്‍ ഉണ്ടാക്കാനും നടപ്പിലാക്കാനുമാണ്. അല്ലാതെ തികച്ചും അപ്രസക്തമായ നിയമങ്ങളുണ്ടാക്കാനല്ല. അനാവശ്യമായ ഒരു നിയമമുണ്ടാക്കിയല്ല ഇച്ഛാശക്തി തെളിയിക്കേണ്ടത്.<<<<

ഇതിനെല്ലാം മറുപടി നേരെത്തെ പറഞ്ഞതാണ്......അയ്യരും സംഘവും, ചുമതല ഏല്പിച്ച സര്ക്കാഇരും വിഡ്ഢികള്‍ ആണോ എന്നെല്ലാം താങ്കള്‍ അയച്ചു തരുന്ന വിധക്ത സംഘത്തെ കുറിച്ച് പഠിച്ചതിനു ശേഷം തീരുമാനിക്കാം.

Sajnabur said...

>>> പ്രവാസി സമ്പാദിക്കുന്നുണ്ട്., അത് കേരളത്തില്‍ കൊണ്ട് വരുന്നുമുണ്ട്. അത് നല്ല കാര്യമല്ലേ. സര്ക്കാംരിന്റെ ഔദാര്യത്തിനു കാത്തുനില്ക്കാിതെ സ്വന്തം കാലില്‍ ഇത്രയും ആളുകള്‍ നില്ക്കു ന്നത് നല്ല കാര്യമാണ്. ഈ കണക്കൊക്കെ എനിക്കുയ്മറിയം.

എന്റെ ചോദ്യം ഇതായിരുന്നു. പ്രവസികള്‍ കേരള ഖജനവിലേക്ക് എന്ത്ര തുക ങ്കുതിയയിഉ കൊടുകുന്നുണ്ട് എന്നായിരുന്നു. വളരെ കുറച്ചല്ലേ ഉള്ളു. മദ്യപാനി മദ്യം വാങ്ങുമ്പോള്‍ 150% നികുതി കൊടുക്കുന്നു.
ഞാനുന്നയിച്ച വിഷയം ഇതായിരുന്നു. പ്രതിശീര്ഷവ വരുമാനം ഏറ്റവും കൂടുതലുള്ള കേരളത്തിലെ എല്ലാവരും നിശ്ചിത തുക നികുതി ആയി കൊടുത്താല്‍ ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കന്‍ സാധിക്കും.<<<<<

താങ്കള്ക്കു എല്ലാ കണക്കും അറിയാം എന്നെനിക്കും അറിയാം. പക്ഷെ “വളരെ കുറച്ചല്ലേ ഉള്ളു” ഇതെത്രെയാണ്? ഈ കണക്ക് മാത്രം അറിയാതെ പോയോ?. കുപ്പിയുടെ വിലയും നികുതിയുമെല്ലാം കേരളത്തിലെ ഏതു കുട്ടിയോട് ചോദിച്ചാലും അറിയാന്‍ പറ്റും. താങ്കള്‍ നാടിലാനെന്കില്‍ കൂടുതല്‍ പ്രവാസി കാര്യങ്ങള്‍ എനിക്ക് വിവരിച്ചു തരൂ. ഇവിടെ വരുന്ന രാഷ്ട്രീയ നേതാക്കള്‍ വായില്‍ തോനിയ കണക്കാക്കാന്‍ വിളിച്ചു പറയുന്നത് ആകാനാണ് സാധ്യത. ഒരു പ്രവാസിയും കേരളവും തമ്മിലുള്ള ബന്ധം നേരെത്തെ തന്ന കോപ്പി പാസ്റ്റില്‍ ഉണ്ട്.
............................
>>>>> പ്രവാസികള്‍ സമ്പാദിക്കുന്ന കണക്കിവിടെ അവതരിപ്പിചതുകൊ ണ്ട് ഒരു ചോദ്യം കൂടി. കേരളത്തില്‍ പൊതുമേഖലയിലും സ്വകര്യമേഖലകളിലം, കൂലിപ്പണി ചെയ്തും,സ്വന്തമായി വ്യവസായം നടത്തിയും, കാര്ഷിികരംഗത്തും കൂടി മൊത്തമായി ഉണ്ടാക്കുന്ന പണത്തിന്റെ കണക്കും കൂടി പറയന്‍ സാധിക്കുമോ?<<<<<

ഇല്ല......താങ്കളില്‍ നിന്നും പഠിക്കാന്‍ ആഗ്രഹിക്കുന്നു.

Sajnabur said...

>>> എന്റെ അറിവില്‍ ഗള്ഫ്ല്‍ നിന്നുള്ള പ്രവാസികളാണ്, പുനരധിവാസത്തേപ്പറ്റി വചാലരായി കണ്ടു വരുന്നത്. പക്ഷെ അവര്‍ അവിടെയോ കേരളത്തിലോ സമ്പാദ്യത്തിനു നികുതി കൊടുക്കുന്നില്ല.<<<<

സ്വാഭാവികം.....അവര്ക്കേ കൂടുതല്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നോള്ളൂ. പിന്നെ ആരാണ് വാചാലരായി കാണേണ്ടത്?.
NRI അക്കൌണ്ടില്‍ വരുന്ന പണം എത്രെയെന്നും അതിന്നു പ്രവാസിക്ക് നല്കുന്ന NRI interest എത്രെ എന്നും ഈ പണം സര്ക്കാലര്‍ എവിടെഎല്ലാം വിനയോഗിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ നികുതി കൊടുക്കാതത്തിന്റെ പ്രയാസം താങ്കള്ക്കു മാറിക്കിട്ടും.
.....................................
>>>ഗള്ഫ്. നടുകളിലെ നല്ലൊരു ശതമാനം പ്രവാസികള്‍ കേരളത്തിലേക്ക് പണമയക്കുന്നറ്റ് ഹവാല ഇടപടിലൂടെയാണ്. അത് കള്ളപ്പണത്തെ സഹായിക്കുന്ന പ്രധാന പ്രവര്ത്തിെയും.<<<

ഹവാല നടക്കുന്നുട് ഈ നല്ലൊരു ശതമാനത്തിന്റ കണക്കുകള്‍ ഒന്ന് കിട്ടിയാല്‍ കൊള്ളാം എന്നുണ്ട്.
താങ്കള്‍ സഹായിച്ചാലും.

>>>>പ്രവസികള്‍ സമ്പദിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേരളത്തിലുള്ളവരും സമ്പാദിക്കുന്നുണ്ട്. അതുകൊണ്ട് പ്രവസികളാണ്, കേരള സമ്പദ്‌വ്യവസ്ഥയെ താങ്ങി ഞിറുത്തുന്നതെന്ന അഭിപ്രയത്തോട് യോജിക്കുന്നില്ല. എല്ലാ പണവും പണമാണ്. അത് സാമ്പത്തിക രംഗത്തേക്കു തന്നെയാണൊഴുകുന്നത്. അപ്പോള്‍ പ്രാവസികള്ക്ക്ള വേണ്ടി പ്രത്യേക പാക്കേജിനെന്തു പ്രസക്തി എന്ന് എനിക്ക് മനസിലാകുന്നില്ല. ക്ഷേമപദ്ധതികള്‍ എല്ലാവര്ക്കും വേണം. പ്രവാസി അയതുകൊണ്ട് പ്രത്യേകം വേണമെന്നതിനോട് യോജിപ്പില്ല. എങ്കില്‍ മദ്യപങ്കള്ക്ക്ര ഉമ്വേണ്ടെ ഒരു പക്കേജ്? പ്രവാസികള്‍ പ്രത്യേകിച്ച് ഗള്ഫിലലെ പ്രവസികള്‍ പണം കൂടുതലും പ്രത്യുത്പാദന പരമായി ചെലവഴിക്കുന്നില്ല എന്നത് ശരിയാണ്. സര്ക്കാ്ര്‍ ഈ രംഗത്ത് കുറച്ചുകൂടി ശ്രദ്ധ പതിപ്പിച്ചാല്‍ നന്നായിരുന്നു.<<<

താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു......ഇതുമായി ബന്ധപ്പെട്ട വിഷയം അല്ലെങ്കിലും ശബരിമല ആറു വരിപ്പാത്ത ആക്കുന്ന വിഷയം ചര്ച്ചയിലാനെന്നു കേട്ടു....സോര്സ് അന്വഷിക്കുന്നത് നല്ലത്.

രവിചന്ദ്രന്‍ സി said...

കാളിദാസന്‍,

Okay okay, no problem

കേരളത്തില്‍ സംഭവിച്ചത് കൃത്യമായും ജനസംഖ്യാ വിസ്‌ഫോടനം തന്നെയാണ് 1951 ല്‍ 1.35 കോടിയായിരുന്നത് 2011 ല്‍ 3.33 കോടിയായി. 60 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ജനസംഖ്യ ഏകദേശം മൂന്നിരട്ടിയോളം വര്‍ദ്ധിച്ചു!!! ഇത് വിസ്‌ഫോടനമല്ലെങ്കില്‍ ലോകത്തെങ്ങും ജനസംഖ്യാവിസ്‌ഫോടനം സംഭവിച്ചിട്ടേയില്ല. കേരളത്തില്‍ സംഭവിച്ചതാണ് എല്ലാ ജനസംഖ്യാവര്‍ദ്ധനവിന്റെയും മാതാവെന്ന് ഞാന്‍ പറയും.The mother of all population explosions.

ഇന്ത്യയില്‍ പൊതുവില്‍ സംഭവിച്ചതും വ്യത്യസ്തമല്ല(ഇന്ത്യ-36.6 കോടി(1951)-121 കോടി(2011)). 60 വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ചു!!! ലാറ്റിന്‍ അമേരിക്കയില്‍ 40 വര്‍ഷം കൊണ്ട് ഇരട്ടിയായെന്ന് പറയുന്നിടത്താണ് നമ്മുടെ മേല്‍ സൂചിപ്പിച്ച പ്രകടനം. ശരിയാണ് ഇതിനപ്പുറം സംഭവിച്ച ചില ഒറ്റപ്പെട്ട കേസുകളും ഈ ലോകത്തുണ്ട്. ഇന്ത്യയില്‍ പൊതുവെ സംഭവിച്ച ജനപ്പെരുപ്പത്തോളം നിരക്ക് വരില്ലെങ്കിലും കേരളത്തിലെ ജനപെരുപ്പമാണ് കൂടുതല്‍ പ്രകടം. കാരണം ജനസാന്ദ്രത(850 plus) തന്നെ.

1971 വരെ നാം ഇന്ത്യയുടെ പൊതുശരാശരിയെ മറികടന്ന് മുന്നേറുകയായിരുന്നു. പിന്നീട് കേരളം saturation point വരെ എത്തി. ഭാഗ്യത്തിന് ഇന്ത്യ പൊതുവില്‍ അത്രത്തോളമായിട്ടില്ല. ഈ വിസ്‌ഫോടനത്തിന്റെ repair work ആണ് നാം കഴിഞ്ഞ ഒന്നു രണ്ടു ദശകങ്ങളിലായി ചെയ്തു വരുന്നത്. നാമത് ക്രമേണ നിയന്ത്രണവിധേയമാക്കി കൊണ്ടിരിക്കുന്നു. It is a long term process.

രവിചന്ദ്രന്‍ സി said...

അത് ഏതാണ്ട് തൃപ്തികരമായി തുടരുന്നതിനെതിരെയാണ് വര്‍ക്കി വിതയത്തലിനെ പോലുളളവര്‍ 2005 ല്‍ തങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കുറയുന്നു എന്ന് നിലവിളിച്ചത്. സമ്മാനദാനവും ആദരിക്കലുമൊക്കെ തുടങ്ങിയത് അതിന് ശേഷമാണ്. അതാണ് കൃഷ്ണയ്യരുടെ റിപ്പോര്‍ട്ടില്‍ സംഘടനകള്‍ക്ക് പ്രേരണാകുറ്റം ചുമത്തി പിഴയും ശിക്ഷയും വന്നത്.

ഓരോ നിര്‍ദ്ദേശവും ജനിക്കുന്നത് ഓരോരോ ഭൗതിക-സാമൂഹിക സാഹചര്യത്തിന്റെ ഉത്പ്പന്നമായാണ്. അത്തരം ഒരു നിലപാട് മതനേതൃത്വം സ്വീകരിച്ചിരുന്നില്ലെങ്കില്‍ ഇത്തരം punitive measures പരാമര്‍ശിക്കേണ്ട കാര്യം കൂടിയില്ല. കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന ആശങ്കയുണര്‍ത്തുന്ന ഒരു സാഹചര്യത്തിന്റെ നേര്‍പ്രതിഫലനമാണ് റിപ്പോര്‍ട്ടില്‍ കണ്ടത്. ശിക്ഷയും പിഴയും ഒഴിവാക്കുമ്പോഴും അമിതമായ സന്താനോത്പ്പാദനം നടത്തുന്നത് സാമൂഹികദ്രോഹമാണെന്ന ബോധം ജനങ്ങളുടെ അബോധമനസ്സിലുണ്ടാകും.

രവിചന്ദ്രന്‍ സി said...

ശിക്ഷയൊന്നുമില്ലെങ്കിലും 'ശിക്ഷാര്‍ഹ'മെന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ട കൃത്യമാണ് തങ്ങള്‍ ചെയ്യുന്നതെന്ന തിരിച്ചറിവ് അവരെ നേരീയതോതിലെങ്കിലും അസ്വസ്ഥപ്പെടുത്തുമെന്നും പ്രതീക്ഷിക്കാം. അതായത് ഇന്ന് extreme and undemocratic എന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്ന പിഴ-ശിക്ഷ നിര്‍ദ്ദേശങ്ങള്‍ ജനത്തെ ഒരുവേള ഇരുത്തി ചിന്തിപ്പിക്കുക തന്നെ ചെയ്യും.

മതനേതൃത്വം കല്‍പ്പനയിടുമ്പോള്‍ വിശ്വാസിജനം ഇതിനെക്കുറിച്ച് ഒരാവര്‍ത്തി ആലോചിക്കാതിരിക്കില്ല. ആ നിലയ്ക്ക് റിപ്പോര്‍ട്ടിലെ മാസ്റ്റര്‍ സ്‌ട്രോക്ക് തന്നെയാണത്. പക്ഷെ ഞാന്‍ ആ പരിപാടിയില്‍ തന്നെയും ഇവിടെയും പറഞ്ഞതുപോലെ, താങ്കളും സൂചിപ്പിച്ചപോലെ, അത്തരം ഒരു ശിപാര്‍ശ execute ചെയ്യേണ്ടതില്ല.

'smoking is injurious to health' എന്ന പോലെ അതിന്റെ സന്ദേശം ജനങ്ങളില്‍ പടരുകയാണ് വേണ്ടത്. പക്ഷെ രണ്ടായാലും ഇനി ഒരു തിരികെപ്പോക്ക് നമുക്ക് താങ്ങാനാവില്ല. നേടിയെടുത്ത നേട്ടങ്ങള്‍ സംഭരിച്ച്, സംരക്ഷിച്ച് കൂടുതല്‍ അച്ചടക്കത്തോടെയും ലക്ഷ്യബോധത്തോടെയും ഭാവിയിലേക്ക് കുതിക്കുകയാണ് വേണ്ടത്.

ChethuVasu said...
This comment has been removed by the author.
ChethuVasu said...

പ്രിയരേ ,

Kerala TFR :
1981 : 2.9 1991 :2 2001 1.7 2011: 1.7

That is:
2.9 -> 2 -> 1.7 -> 1.7

We have hit the bottom already,if the consecutive strike on 1.7 to be believed. ( Would appreciate if somebody confirms the 2011 TFR figures)
If the above data is true,from the running year (2011) onwards we are in the reverse gear .And with each year it will go up and finally align with the TFR of the community whose TFR is the highest one in the system.

ടി എഫ് ആര്‍ മാത്രം പഠന വിഷയം ആകുമ്പോള്‍ ലഭിക്കുന്ന സൂചന 2010 മുതല്‍ തന്നെ ഓരോ കുടുംബത്തിലും ജനിക്കുന്ന കുട്ടികളുടെ എന്നതില്‍ വര്‍ധനവ്‌ വന്നിരിക്കുന്നു എന്നതാണ് ( കേരളത്തിന്റെ അവെരെജില്‍ ). അതായത് ഇനി മുതല്‍ ഓരോ വര്‍ഷവും ടി എഫ് ആര്‍ കൂടുകയും മൂന്നു നാല് വര്‍ഷങ്ങള്‍ കൊണ്ട് ടി എഫ് ആര്‍ 2 നു മേലെ എത്തുകയും ചെയ്യും എന്നര്‍ത്ഥം ( ഇപ്പോഴത്തെ പോലെ മതങ്ങള്‍ കൊടുത്താല്‍ പ്രട്സാഹണം കൊടുക്കാത്ത സാഹചര്യത്തില്‍ ). അതെ സമയം വിവിധ മത വിഭാഗങ്ങള്‍ കൂടുതല്‍ കുട്ടികളെ പ്രോതസഹിപ്പിക ആണ് എങ്കില്‍ ഈ വളര്‍ച്ച ഇതിനെക്കാള്‍ വേഗത്തില്‍ ആകും എന്നര്‍ത്ഥം .

നിഗമനം 1 :

കേരളത്തിലെ കുടുംബ ഓഹരി ജനന നിരക്ക് അതിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് പിന്നിട്ടിരിക്കുന്നു

നിഗമനം 2 :
കേരളത്തില്‍ ഇപ്പോള്‍ സെന്സസ്സില്‍ രേഖപ്പെടുത്തിയ ജന സംഖ്യാ വളര്‍ച്ചയുടെ കുറവും അതിന്റെ ഏറ്റവും കുറഞ്ഞ മൂല്യത്തില്‍ എത്തിയിരിക്കുന്നു . അടുത്ത സെന്‍സസ് ഫലത്തില്‍ കേരളത്തിലെ ജനന നിരക്ക് ഇപ്പോഴതെക്കാള്‍ കൂടുതല്‍ ആയിരിക്കും എന്ന് വസ്തുതകള്‍ സൂചിപ്പിക്കുന്നു

നിഗമനം 3 :
കേരളത്തില്‍ വിവിധ വിഭാഗങ്ങളുടെ ഇടയില്‍ കാണുന്ന ജന സംഖ്യാ നിരക്കിന്റെ കുറവിന് കാരണങ്ങള്‍ വേറെ വേറെ ആണ് . കഴിഞ്ഞ ഇരുഒപതു വര്‍ഷമായി കൃത്യന്‍ ഹിന്ദു വിഭാഗങ്ങളുടെ ടി എഫ് ആരില്‍ കാര്യമായ മാറ്റം ഇല്ല .

നിഗമനം 4 : കേരളത്തിലെ ആകെ ജന സംഖ്യില്‍ വിവിധ മത വിഭാഗങ്ങള്‍ തമ്മില്‍ വലിയ അന്തരം ഉണ്ടെങ്കിലും . ചെറുപ്പക്കാരുടെ കാര്യത്തിലും പുതിയ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിലും ആ അനുപാതം വളരെ വ്യത്യസ്തമാണ് .കേരളത്തിന്റെ ടി എഫ് ആര്‍ ഇനി കുറയില്ല എണ്ണത്തിന്റെ അടിസ്ഥാന കാരണം ഇതാണ് ( ജനസംഖ്യാ പിരമിഡിന്റെ താഴെയുള്ള ഭാഗത്തെ അനുപാതം )

ജന സംഖ്യാ വിദഗ്ദ്ധന്മാര്‍ക്ക് തെറ്റ് പറ്റുന്നത് ഇവിടെയാണ്‌ . അതില്‍ അത്ഭുതം ഒന്നും ഇല്ല തന്നെ !

(കൂടുതല്‍ ട്രെന്ടുകള്‍ നിരീക്ഷിക്കാന്‍ സാധിക്കും , പക്ഷെ മേല്പറഞ്ഞ ഫലങ്ങള്‍ തന്നെയാണ് അവയിലും കാണാന്‍ സാധിക്കുക .)

നിരീക്ഷണം : മേല്‍ ഉദ്ധരിച്ച കൃത്യാമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ , കേരള ജന സംഖ്യയെ എത്രയും പെട്ടെന്ന് നിയന്ത്രിക്കാന്‍ നടപടികള്‍ കൈക്കൊല്ലേണ്ടത് അത്യാവശ്യമാണ് . പ്രത്യേകിച്ചും നടപടികള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതും അതിന്റെ ഫലപ്രാപ്തിയിലെതാന്‍ കാല താമസം വേണ്ടി വരും എന്നതിനാല്‍ അടിയന്തിരാടിസ്തനത്തില്‍ ഇത് പ്രാവര്തികമാക്കെണ്ടാതാകുന്നു . യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ പത്ത് ഇരുപതു വര്ഷം വൈകി പ്പോയി എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത് .


ശ്രി പ്രൊഫ : രവിചന്ദ്രന്‍ തന്റെ പോസ്റ്റിലൂടെ സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തിയിരിക്കുന്നു . അഭിവാദ്യങ്ങള്‍ ! ഈ പാത ഭരണ കര്‍ത്താക്കള്‍ മാതൃകയാക്കും എന്ന് കരുതുന്നു .ഇതിന്റെ വിശകലനത്തിനായി സര്‍ക്കാരിനോ മറ്റു കമ്മിറ്റികല്‍ക്കോ എന്തെകിലും സഹായം ആവശ്യമാണെങ്കില്‍ സാമൂഹ്യ പ്രബദ്ധതയുള്ള ഒരാള്‍ എന്നാ നിലയില്‍ വാസു എളിയ നിലയില്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്യുന്നു :)

രവിചന്ദ്രന്‍ സി said...

അഭിപ്രായം രേഖപ്പെടുത്തുന്ന മാന്യബ്‌ളോഗര്‍മാര്‍ക്ക്.

കുറേ ദിവസമായി ഇ-മെയിലിലൂടെയും ഫോണിലൂടെയും ലഭിച്ച ചില ഫീഡ്ബാക്കുകള്‍ പങ്കുവെക്കട്ടെ. (എല്ലാം എനിക്കു കൂടി ബാധകമാണ്)

1. ഇംഗ്ളീഷില്‍ കമന്റിയാലും മംഗ്ലീഷില്‍ കമന്റരുത്

2. മഹാഭൂരിപക്ഷത്തിനും താല്‍പര്യം മലയാളം മാത്രം ഉപയോഗിക്കുന്നതാണ്

3. അക്ഷരതെറ്റുകള്‍ കൂടുന്നു എന്ന് പരാതിയുണ്ട്.

4. ദൈര്‍ഘ്യമുള്ള കമന്റുകള്‍ ഇടയില്‍ സ്‌പേസ് കൊടുത്ത് ചെറിയ പാരഗ്രാഫുകളായി തിരിക്കണം.

5. കോപ്പി-പേസ്റ്റ് ചെയ്തു വെക്കുന്ന ഇംഗ് ളീഷ് ഭാഗം പലരും വായിക്കുന്നതേയില്ല എന്നാണറിയുന്നത്. അതുകൊണ്ട് അവയുടെ ഒരു സംഗ്രഹം മലയാളത്തില്‍ കൊടുക്കുന്നത് നന്നായിരിക്കും.

ബഷീര്‍ പൂക്കോട്ട്‌ said...

കാളി,

ഇങ്ങള് രവിചന്ദ്രന്‍ സാറിനെ കണ്ടിക്കാന്‍ പോകുന്നെന്് പറഞ്ഞിട്ട് അവസാനം സാറ് പറഞ്ഞതിന് കീഴിലെല്ലാം യെസ് യെസ് യെസ് പറയുന്നതാണടേ കോത്താരത്തെ സംവാദം? വെറുതെ അലമ്പുണ്ടാക്കി ആളാകാമെന്ന് വെച്ചോ. എന്തെല്ലാം വിഡ്ഢിത്തങ്ങളാ നിങ്ങളിവിടെ എഴുതിവെച്ചത്? ശതമാനമൊക്കെ ആകെ പിഴച്ചുപോയല്ലോ കാളി. ജനനനിരക്ക് പൂജ്യമായതു കൊണ്ട് പ്രശ്‌നമില്ലായിരി്കകും. ഇത്രയും ബോധമില്ലാത്തവര്‍ക്കും പങ്കെടുക്കാമെന്ന് അറിയില്ലാരുന്നു. ഞങ്ങളൊക്കെ വലിയ അറിവില്ലാത്തതു കൊണ്ട് മാറി നിക്കുക. ഇങ്ങടെ ചൊറിച്ചില് എല്ലാര്‍ക്കും പിടികിട്ടി അച്ചയന്‍മാരെ തൊട്ടപ്പെ കാളിക്ക് പനിച്ചു. കാളി വെറച്ചു. അവസാനം കീഴടങ്ങി. ഇനിയിപ്പം നാസിന്റെ കയ്യില്‍ നിന്ന് കാളി കുറേക്കൂടി കളി പഠിക്കും. എല്ലാ ലക്ഷണോ ഒത്തുവരുന്നുണ്ട്. കെടന്ന് കൊള്ള്.

ChethuVasu said...

അപ്പൊ അവിടെ വെറുതെ എഴുതി വച്ചതൊക്കെ വെയിസ്റ്റ് ആയല്ലോ .:) ..! എനിക്കും തോന്നിയിരുന്നു മലയാളത്തില്‍ എത്തുന്നതാണ് വായിക്കാന്‍ സുഖപ്രദം എന്ന് ..പക്ഷെ.. എന്ത് ചെയ്യാം ഒരുപാട് കാര്യങ്ങള്‍ പെട്ടെന്ന് എഴുതി വക്കണം എന്ന് വരുമ്പോള്‍ എങ്കില്‍ ഇങ്ങ്ലീഷ്‌ അറിയാതെ വന്നു പോകും... മലയാളത്തില്‍ എഴുന്നതില്‍ സമയക്കൂടുതല്‍ വരുന്നു എന്നതാണ് പ്രശ്നം ..തിരക്കിന്റെ ഇടയ്ക്കു സമയം ഒരു ഘടകമാണല്ലോ ... തീര്‍ച്ചയായും ഇനി ശ്രദ്ധിക്കാം .. ആളുകള്‍ വായില്‍ക്കില്ലെങ്കില്‍ ആശയ വിനിമയത്തിന് തന്നെ എന്ത് പ്രസക്തി..!

ChethuVasu said...

ഒരു കാര്യം കൂടി സൂചിപ്പിക്കുവാന്‍ ഉള്ളത് , വളരെയേറെ, ഒരു പക്ഷെ സ്വാതന്ത്ര്യാനന്തര കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ , പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയത്തെ കുറിച്ചാണ് നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്നാണു . വിവിധ മത വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വിഷയമാകയാല്‍ പലപ്പോഴും ശക്തമായി അഭിപ്രായം രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടാണ് .പോരാത്തതിന് അഭിപ്രായം തെറ്റിദ്ധരിക്കപ്പെടാന്‍ ഏറെ സാധ്യതയുള്ളതും ആയ ഒരു വിഷയവും ആണിത് .

എന്നാല്‍ ,കേരളത്തിന്റെ വര്‍ദ്ധിതമായ ജനസംഖ്യക്ക് ജന സാന്ദ്രത കുറഞ്ഞ ആന്ധ്രാപ്രദേശിലെ കൃഷിയിടങ്ങളില്‍ അരിയുത്പാടിപ്പിക്കണം എന്ന മലയാളികളുടെ നിര്‍ബന്ധ ബുദ്ധി മാത്രമല്ല , ആ അരി കേരളത്തിലേക്ക് എത്തുകയും വേണം എന്ന യാഥാര്‍ത്യവും അത്ര സുഖകരമായി തോന്നുന്നില്ല .

വ്യക്തിപരമായ നിരീക്ഷണത്തില്‍ കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമാണ് ഇന്നുള്ള കേരളത്തിന്റെ അവസ്ഥ . ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള രാഷ്രീയ ശക്തി സമവാക്യങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ ചൊലുത്താന്‍ സാധിക്കുന്ന ഒരു തീപ്പൊരി ഇവിടെ പതുക്കെ എരിയുന്നുണ്ട്‌ എന്ന് സംശയിക്കുന്നു . ഇന്ത്യയിലെ പല ശക്തികള്‍ക്കും തങ്ങളുടെ വാദങ്ങള്‍ സ്ഥാപിക്കാന്‍ ആവശ്യമായ ഒരു തെളിവായി കേരളം മാറുന്നോ എന്ന് കണക്കുകളിലേക്ക് കണ്ണോടിക്കുമ്പോള്‍ സംശയിക്കാതിരിക്കാന്‍ ആകുന്നില്ല . ഇത് കേരളം എന്നാ ഭൂപ്രദേശത്തെ ജന സംഖ്യയുടെ ഒരു പ്രശനം മാത്രമായി കാണുന്നവര്‍ വലിയ ചിത്രങ്ങള്‍ ഉള്‍കൊള്ളാന്‍ സാധിക്കാത്തവര്‍ എന്ന് പറയേണ്ടി വരും . കേരളത്തിനു പുറത്ത് മറ്റു സംസ്ഥാനങ്ങളില്‍ വിവിധ മതസ്ഥരായ ഒരു പാട് മലയാളികള്‍ പണിയെടുക്കുന്നു എന്നതും വാസുവിനെ അസ്വസ്ഥമാക്കുന്ന ഒരു ഖടകമാണ് .

ഡല്‍ഹിയില്‍ രാഷ്രീയ മാറ്റങ്ങള്‍ വേണം എന്നഗ്രഹിക്കുന്നവര്‍ക്ക് ഒരു പക്ഷെ കേരളത്തിലെ അടിയൊഴുക്കുകള്‍ പ്രതീക്ഷ നല്കുന്നുണ്ടായിരിക്കാം .പക്ഷെ കേരളവും മലയാളികളും ദേശീയ തലത്തില്‍ മാധ്യമങ്ങളിലും സാധാരണക്കാരുടെ ഇടയിലും ചര്‍ച്ചാ വിഷയമാകാന്‍ ഇനി അധികം നാളുകള്‍ ഇല്ലെന്നു തോന്നുന്നു .. ഒപ്പം, മറ്റു സംസ്ഥാങ്ങളില്‍ പണിയെടുക്കുന്ന സാധാരണക്കാരായ മലയാളികള്‍ പതിവില്ലാത്ത വിധം ഉയര്‍ന്ന പുരികക്കൊടികള്‍ ചുറ്റും കണ്ടെക്കുമോ എന്നും സമാധാനവും ശാന്തിയും ആഗ്രഹിക്കുന്ന ഒരാള്‍ എന്നാ നിലയില്‍ വാസുവിനെ ഉത്കണ്ടാപ്പെടുത്തുന്നുണ്ട് .. ഓരോ മലയാളിയും ആത്മ പരിശോധന നടത്തേണ്ടുന്ന സമയം ആയിരിക്കുന്നു ..നമ്മള്‍ എങ്ങനെ നമ്മള്‍ ആയെന്നു ..!! പിന്നെ നമ്മള്‍ എന്തിനു ഇപ്പോള്‍ ഇങ്ങനെ ആയിത്തീരണം എന്ന് ..!!

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ChethuVasu said...

പ്രതീക്ഷകളും , ആഗ്രഹങ്ങളും സ്വപ്നങ്ങളും നല്ലതാണ് , 'ദൈവം സഹായിച്ചു ' കേരളത്തിലെ ജന സഖ്യ കൂടില്ല്ലെന്നോ മറ്റോ പ്രാര്‍ത്ഥിക്കാം . അങ്ങനെ വരട്ടെ എന്ന് ചുമ്മാ അനുഗ്രഹവും കൊടുത്തു വിടാം . പക്ഷെ ശാസ്ത്രീയമായ സമീപത്തില്‍ ഇവക്കൊന്നും യാതൊരു സ്ഥാനവും ഇല്ല .

( സര്‍ക്കാര്‍, രണ്ടു കുട്ടികളെ എങ്കിലും ഒരു കുടുംബത്തില്‍ പ്രോതസാഹിപ്പിക്കണം എന്ന് പറയുന്ന ചിലര്‍ ആഗ്രഹിക്കുന്നത് ജനസംഖ്യാ വര്‍ധനവ്‌ ആണ് എന്ന് ഞാന്‍ കരുതുന്നില്ല, ഫലം അതാണ്‌ എങ്കിലും . കാരണം അവര്‍ പറയാതെ പറയുന്ന മറ്റൊന്നാണ് . അത് എല്ലാ അര്‍ത്ഥത്തിലും ന്യായവും ആണ് . അതില്‍ ഒന്നും തര്‍ക്കമില്ല . പക്ഷെ എത്ര വേണം എങ്കിലും കുട്ടികള്‍ ആകാം എന്നാ രീതിയില്‍ ഒരു "ഡാര്‍വിന്‍ സ്ടയില്‍" മത്സരമാണ് "മറ്റു ചിലര്‍" ആഗ്രഹിക്കുന്നത് എങ്കില്‍ അവരുടെ കണക്കു കൂട്ടലും മനക്കണക്കും തെറ്റിപ്പോകുകയെ ഉള്ളൂ എന്ന് വിനായ പൂര്‍വ്വം അറിയിക്കട്ടെ . തീര്‍ച്ചയായും , രണ്ടു കുട്ടികള്‍ ഉള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണം - രണ്ടു കുട്ടികള്‍ -എന്നതാണല്ലോ ജന സംഖ്യയുടെ സുസ്ഥിരത നില നിര്‍ത്തുന്നത് .എന്നാല്‍ രണ്ടു കുട്ടികളില്‍ കുറവോ(ഒരു കുട്ടി മാത്രം ) ആയതോ അത് പോലെ രണ്ടില്‍ കൂടുതലോ (മൂന്നു കുട്ടികള്‍ , അതില്‍ കൂടുതല്‍ ) കുട്ടികള്‍ ഉള്ളതോ ആയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയുമരുത് )

ഇച്ചാശക്തിയുള്ള സര്‍ക്കാരുകള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ എന്തെകിലും ചെയ്യാന്‍ കഴിയൂ ..ഒരു ജനാധിപത്യ സര്‍ക്കാരിനു എന്തെങ്കിലും ചെയ്യണം എങ്കില്‍ പൊതു സമൂഹത്തിന്റെ പിന്തുണ കൂടിയേ തീരൂ . എന്തെകിലും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ടായിരുന്നത് ഏതാണ്ട് അമ്പതു വര്ഷം മുന്‍പാണ് ..അവരെ താഴെ ഇറക്കി അന്ന് ആവേശം കൊണ്ടവര്‍ ഇന്ന് കിടന്നു കരയുന്നതില്‍ അര്‍ത്ഥമില്ല .. ഓരോന്നിനും ഒരു സമയമുണ്ട് (opportune time ) . ഇന്ന് ചെയ്യേണ്ട പല പുരോഗമനപരമായ കാര്യങ്ങളും അല്പം പിന്തുണ കൂടി ഉണ്ടായിരുന്നെകില്‍ അന്ന് തന്നെ അവര്‍ക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു . സ്വാതന്ത്ര്യ സമരത്തിനും സാമൂഹ്യ നവോധാനതിനും തൊട്ടു പിന്നാലെ ഉള്ള കാലഘട്ടങ്ങളില്‍ അവയുടെ അലകള്‍ അപ്പോഴും അലയടിക്കെ പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ എളുപ്പം ആയിരുന്നു .. ഇനി പറഞ്ഞിട്ടു കാര്യമില്ല . ലോകൈക പിന്തിരിപ്പന്മാര്‍ എല്ലാവരും കൂടി കിളിമാസു കളിക്കാന്‍ ഈ കൊച്ചു കേരളത്തെ തിരഞ്ഞെടുത്തു എന്നത് മലയാളികളുടെ പുണ്യം ...!!ബാക്കിയുള്ള പിന്തിരിപ്പന്‍മാര്‍ അടുത്ത് തന്നെ ഇവിടെ എത്തും എന്നത് പ്രതീക്ഷാ നിര്‍ഭരമായ മറ്റൊരു കാര്യം .. കൈ വിട്ടു പോയി മോനെ.............!!!! ഹ ഹ ! അനുഭവിച്ചോ...!!

ഇനി അടുത്ത തമാശ ഒരു പത്ത് പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ദേശീയ തലത്തില്‍ ആണ് നടക്കാന്‍ പോകുന്നത് ..എല്ലാ സാമൂഹ്യ പിന്തിരിപ്പന്മാരും ഒന്നിച്ചു ചേരുന്ന ലോകത്തിലെ ഏറ്റവും വലിയ ഗ്രാന്‍ഡ്‌ സോഷ്യല്‍ റിയാലിറ്റി ഷോ ..!!! വരുവിന്‍ ..കാണുവിന്‍ !! എന്‍ജോയ്‌ കരോ ഭായിയോം ഓര്‍ ബഹനോം ..!!

What to be done now for kerala :

It should be two pronged approach - A carrot and Stock policy . And the Government of the day should enforce it ! we are already late by 20 years to enforce this two child policy ( Remember , a two child policy also means increasing number of children per family from 1 to 2 in those families and reducing discouraging families with more than 2 children)

ഇത്ര നാളും കേരള ബുദ്ധിജീവികളും സാമൂഹ്യ ശാസ്ത്രഞ്ഞന്മാരും , ദേശീയ അന്തര്‍ ദേശീയ , യു എന്‍ , മറ്റു വിവിധ എന്‍ ജി ഓ കള്‍ ,പല ഇനം തൊഴില്‍ രഹിതര്‍ തുടങ്ങി ഒരു പാട് പേര്‍ കേരള മോഡല്‍ പഠിച്ചും പഠിപ്പിച്ചും ഗവേഷണം നടത്തിയും പ്രബന്ധം അവതരിപ്പിച്ചും സമയം പോക്കിയിട്ടുണ്ട് ..ഇക്കര്യങ്ങലെക്കെല്ലാം കൂടി ഇവര്‍ എല്ലാം ചിലവഴിച്ച തുക തന്നെ കുറച്ചു അധികം വരും .. എന്തായാലും കേരളത്തിലെ പോപുലെഷന്റെ നിരക്കില്‍ വരുന്ന കുറവ് കണ്ടു അത്ഭുതം കൂറുന്നവര്‍ നാളെ ഈ പാതയില്‍ നിന്നും എങ്ങനെ സംസ്ഥാനം പിന്നോട്ട് പോയി എന്നും റിസര്‍ച്ച് ചെയ്യേണ്ട്ടി വരും എന്നുറപ്പ് !! റിസര്‍ച്ച് ചെയ്യുന്നവര്‍ക്കും വിദഗ്ദ്ധര്‍ക്കും എന്നും നല്ല കാലം !!

ഗുഡ് ലക്ക് !!

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

ജനസംഖ്യാ 'സ്‌ഫോടനം' സംഭവിച്ചു, സ്‌റ്റെബിലൈസ് ചെയ്യുന്നു എന്ന് തന്നെയാണ് പച്ചമലയാളത്തില്‍ എഴുതിയിട്ടുള്ളത്. സംഭവിച്ചു എന്നാല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന മനസ്സിലാക്കാന്‍ ഭരണഘടനാപ്രകാരം ആര്‍ക്കും അവകാശമുണ്ട്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഹാസ്‌ഫോടനവും ഭീകരസ്‌ഫോടനവുമൊക്കെ മെഗസ്‌ഫോടനവുമൊക്കെ വേറെ സംഭവിച്ചിട്ടുണ്ടാവാം? So what ? കൂടിയവ ലോകത്ത് ഉണ്ടായിട്ടുണ്ടെന്നു സൂചിപ്പിച്ചതാണല്ലോ. നാമവിശേഷണങ്ങള്‍ ഉപയോഗിക്കുന്നതൊക്കെ അവനവന്റെ മനോവിലാസം പോലെ.

സംഗതി വ്യക്തമാണ്. കേരളത്തില്‍ ജനസംഖ്യാ വിസ്‌ഫോടനം സംഭവിച്ചു. സാമാന്യം പെരുത്ത സ്‌ഫോടനം തന്നെ. 100 വര്‍ഷത്തിനുള്ള അഞ്ചിരട്ടി!!! 60 വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി!! ചിലര്‍ക്കിതി 'ഉറുമ്പുകടി'യായി തോന്നാം. എന്റമ്മോ? 1971 വരെ ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാള്‍ കൂടിയ സ്‌ഫോടനം നടന്നു. അത് സ്‌ഫോടനം തന്നെയായിരുന്നു. റിക്ടര്‍ സ്‌ക്കെയിലില്‍ 9.8 വരുന്ന വന്‍ ഭൂകമ്പങ്ങള്‍ വേറെ ഉണ്ടായന്നെ് കരുതി 9.4 രേഖപ്പെടുത്തുന്ന Earth quake നെ ആരും X'mas cake എന്നു വിളിക്കില്ല.

കേരളത്തിലുണ്ടായ ജനസംഖ്യാ സ്‌ഫോടനത്തിന്റെ ആഘാതം പരിഹരിക്കുന്നതിന്റെ ഭാഗമായി രണ്ടു മൂന്നു ദശകങ്ങളിലായി നാമതിന്റെ repair work ആസൂത്രിതമായി ചെയ്തുവരുന്നു. ഇന്നുമതിന്റെ ബാക്കി ജോലി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു. പൊതുജനം പൊതുവില്‍ അത് ഉള്‍ക്കൊള്ളുന്നു. ചില മതമൗലികവാദികള്‍ സഹിക്കാനാവാതെ ഉറഞ്ഞുതുള്ളുന്നു. താങ്കള്‍ അവര്‍ക്കൊപ്പമില്ലെന്ന ആത്മാര്‍ത്ഥമായും പ്രതീക്ഷിക്കുന്നു.

ബഷീര്‍ പൂക്കോട്ട്‌ said...

കാളി,

എടോ മണ്ടച്ചാരെ, ഞാന്‍ തന്നെ ആ ലേഖനം എഴുതിയത്. സുബൈതതാത്ത എന്ന ബ്‌ളോഗില്‍ അതിവിടെ പേസ്റ്റു ചെയ്തതാ. എന്റെ ഫോട്ടോ അടിച്ചുമാറഅറിയത് കാളിന്റെ ഉപ്പയായിരിക്കും. വേറാരും ചെയ്തിട്ടില്ല. അതന്റെ കയ്യിലുണ്ട്. മുസഌങ്ങള് പെറ്റുപെരുകി ജീഹാദികളെ ഉണ്ടാക്കുന്നുവെന്ന രവിചന്ദ്രന്‍ സാറ് പറഞിട്ടില്ല. അങ്ങനെ ആക്കിക്കൂട്ടി സാറിനെ ആക്ഷേപിക്കുന്നത് ചൊറിയന്‍ കാളിയാംണ്. കൂടുതലല്‍ കുട്ടികളുണടാക്കുന്നത് കന്യാസ്ത്രീയേയും അച്ചനേയും കിട്ടാനുള്ള സാധ്യത കൂട്ടാനാണെന് സാറ് ഫറഞ്ഞു. നൂറ് ശതമാനം കരഖ്ട്. കൂടുതല്‍ കുട്ടികള്‍ കൂട്ടുന്നത് മതവേലക്കു ജിഹാദിപ്പണിക്കും ആളെ കിട്ടാനുള്ള സാധ്യത കൂട്ടുമെന്ന് സാറ് പറഞഅഞത്. നൂറ് ശതമാനം കറക്ട്.

മുസ്‌ളിം ജനനനിരക്ക് ലോകമെമ്പാട് കുറയ്ക്കുന്നെന്നും സാറ് പറഞ്ഞു. ഇവിടേ പരിപാടിയിലും. ഇന്ത്യയിലും മുസ്‌ളീം ജനനനിരക്ക് കുറഞ്ഞുവരുന്നെന്ന് സാറ് പറഞു. ഞാനത് മൊത്തം രണ്ടുതവണ വായിച്ചു. ഏഷ്യാനെറ്റ് പരിപാടിയും രണ്ടും കണ്ടും. ശിക്ഷയും പിഴയും പാടില്ലെന്നാ സാര് അവിടേ പറഞ്ഞത്. വേണ്ട കാര്യം തന്നെയാ സാറ് പറഞ്ഞത്. ഇങ്ങടെ കണക്ക് വായിക്കാതെ വായില്‍ തോന്നി വിളിച്ച് പറകയല്ല.
മുസഌം പന്നിയെപ്പോലെ പെറ്റുപെരുകുന്നുവെന്ന് സാറ് പറഞ്ഞില്ല. പറയുന്നത് ഇങ്ങളും ഇങ്ങടെ കൂതറ പള്ളിക്കാരുമാ. ഞായറാഴ്ചതോറും പള്ളി വിളിച്ച് കൂവുന്നത് അതല്ലേ. അതാണ് ചെലവന്‍മാരെന്ന് പറഞ്ഞത്. അല്ലാതെ സാറിനെ ഉദ്ദേശിച്ചല്ല.

പള്ളിയെ പറഞ്ഞപ്പോ ഇങ്ങള്‍ക്ക് ചൊറിഞ്ഞു. അപ്പോ സംവാദം തര്‍ക്കം എന്നൊക്കെ പറഞ്ഞിറങ്ങി. മൂലോം കുത്തി താഴെ വീണു. യെസ് യെസ് യെസ്. വാസുവണ്ണന്റെ രോമത്തിന്റെ വിലയില്ലാത്ത ഇങ്ങക്ക് അങഅങേരു പറയുന്ന കണക്കൊന്നും മനസ്സിലാക്കാനുള്ള ആമ്പിയറില്ല-അതാ സത്യം
.

ബഷീര്‍ പൂക്കോട്ട്‌ said...

പിഴയും ശിക്ഷയുമില്ലെങ്കില്‍ എല്ലാരേയും പോലെ മുസഌങ്ങളും കൊറയ്ക്കണം. കൊറയ്ക്കും. ഞഹ്ങള്‍ ഈ രാജ്യത്തിലെ പൗരന്മാരാ. രാജ്യദ്രോഹം ചെയ്യില്ല. ഡോളര് കൊടുക്കില്ല. നെയമം അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കും. പക്ഷെ കാര്യം മനസ്സിലാക്കി ഉത്തപൗരന്‍പോലെ നടപ്പിലാക്കും. അതിനൊള്ള ആര്‍ജ്ജവം ഇന്ത്യന്‍ മുസഌമിനുണ്ട്. പക്ഷെ വര്‍ക്കിക്കും പവത്തിലുനിമില്ല. കാളിദാസനും പത്തരകള്‍ക്കുമില്ല.

സാറതിനെ കുറിച്ചാണ് പറഞ്ഞത്. ധൈര്യമുണ്ടെങ്കില്‍ അതിനെ എതിരി#ക്ക് അല്ലാതെ ഞാനും അതാ പറ#്‌ഞേ ഞാനും അതാ പറഞ്ഞേ എന്നുവെച്ച യെസ് വെക്കാതെ. ജിഹാദ് ഇസഌമിനെ ബാധിച്ച കാന്‍സറാ. എന്നെപ്പോലുള്ളവര്‍ അത് തിരിച്ചറിയുന്നുണ്ട്. ഇസഌമിനെതിരെ കൊലവിളിക്കുന്ന നിന്നെപ്പോലുള്ളവരുടെ കാളാസ് വേണ്ട. ഇപ്പം ഇത്രയും.

ChethuVasu said...

"ജനസംഖ്യാ 'സ്‌ഫോടനം' സംഭവിച്ചു, സ്‌റ്റെബിലൈസ് ചെയ്യുന്നു എന്ന് തന്നെയാണ് പച്ചമലയാളത്തില്‍ എഴുതിയിട്ടുള്ളത്. "

രവി സാര്‍ പറയുന്നതിന്റെ കോണ്ടക്സ്റ്റ് മറുപടി എന്നാ നിലയില്‍ ആയതിലാല്‍ ആ നിലക്ക് OK ആണ് .

എന്നാല്‍ അടിസ്ഥാനപരമായി വാച്യാര്‍ത്ഥത്തില്‍ ഇവിടെ രവി സാറിനോടും വിയോജിക്കേണ്ടി വരുന്നു . കേരളത്തില്‍ ജനസംഖ്യാ സ്‌റ്റെബിലൈസ് ചെയ്യുന്നു എന്നത് വെറും മിഥ്യയാണ്‌ , അവാസ്തവമാണ് അശാസ്ത്രീയം ആണ് . ഇവിടെ ജന സംഖ്യ സ്‌റ്റെബിലൈസ് ചെയ്തിട്ടില്ല . ഒരു കല്ല്‌ മുകളിക്ക്‌ എറിയുമ്പോള്‍ അതിന്റെ വേഗത കുറഞ്ഞു വരുന്നു , ഏറ്റവും മുകളില്‍ എത്തുമ്പോള്‍ അത് പൂജ്യം ആകുന്നു . അതിനര്‍ത്ഥം ആ കല്ല്‌ അവിടെ നില്‍ക്കുമെന്നല്ലല്ലോ .. ആ അവസ്ഥയുടെ തുടര്‍ച്ചയായി കല്ല്‌ വിപരീത ദിശയില്‍ (താഴേക്ക്‌ ) ചലിക്കാന്‍ തുടങ്ങുന്നു എന്നതാണ് വസ്തുത .

കേരളത്തിലെ ജനസഖ്യുടെ ഗ്രാഫിന്റെ അവസ്ഥ ഈ കല്ലിന്റെ ഗ്രാഫിനു സമാനമാണ് ( ഗ്രാഫ് വിപരീത ആകൃതിയില്‍ ആയിരിക്കും എങ്കിലും . റ ആകൃതിക്ക്‌ പകരം u ആകൃതി ). നമ്മള്‍ ഇതിന്റെ 'ടെര്‍നിംഗ് പോയന്റില്‍ " എത്തിക്കഴിഞ്ഞു . 2001 സെന്‍സസ് ലെയും 2011 സെന്സസിലെയും TFR തുല്യമാണ് ( 1 . 7 ) എന്നാണ് ഇന്റര്‍നെറ്റില്‍,നിന്നും ലഭ്യമാകുന്ന വിവരം (2011 ലെ കാര്യം തീര്‍ച്ചയില്ല , ആരെങ്കിലും 2011 ഇല്‍ 1 .7 ആണോ എന്ന് ഉറപ്പിച്ചാല്‍ നന്നായിരുന്നു ) .. അതായത് നമ്മള്‍ ഗ്രാഫിന്റെ താഴെ എത്തി പിന്നെ മേലോട്ട് പോകാന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം .

കേരളത്തിലെ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ നിരക്കുള്ള നിരക്കുള്ള സമുദായങ്ങളുടെ ടി എഫ് ആര്‍ 2 ആകാത്ത പക്ഷം ആകെ ജനസംഖ്യ വര്‍ധനവില്‍ കുറവ് ഉണ്ടാകില്ല എന്നാണു .. മാത്രമല്ല അത്(കേരളത്തിന്റെ മൊത്തം TFR ) കാലാന്തരത്തില്‍ 2 നേക്കാള്‍ ഉയരും എന്നര്‍ത്ഥം ..അതിന്റെ ആദ്യ പടിയാണ് 2001 നും 2011 നും ഇടയ്ക്കു ടി എഫ് ആര്‍ കുറയാതിരുന്നത്‌.

ChethuVasu said...

ഇവിടെ എല്ലാ വിഭാഗങ്ങളുടെയും TFR കുറഞ്ഞു വരുന്നത് നല്ല കാര്യമാണ് . പക്ഷെ എത്രയും പെട്ടെന്ന് എല്ലാ വിഭാഗങ്ങളും ഇത് 2 ലേക്ക് എത്തിക്കണ്ടത് നമ്മുടെ നാടിന്റെ പുരോഗതിക്കും സാമൂഹ്യ സുരക്ഷക്കും അത്യാവശ്യാമാണ് ..അല്ലെങ്കില്‍ മാറ്റ് ചിലരുദ് കയ്യിലെ കളിപ്പാവകള്‍ ആയിപ്പോവും ഇവിടെയുള്ള എല്ലാ മതവിഭാഗത്തില്‍ പെട്ട ജനങ്ങളും ..അതോഴിവാക്കിയെ തീരു ..ശരി രവി ചന്ദ്രന്‍ പറയുന്നത് അത്ര മാത്രമാണ് ..അത് തന്നെയാണ് ഉത്തരവാട്വമുള്ള എല്ലാവരുടെയും കടമ. ഇതിനു നിയമം കൊണ്ട് വരിക നടക്കുന്ന കാര്യമല്ലെകിലും അവനവന്‍ അവനവനെ നിയന്ത്രിക്കുക എന്നാ മിനിമം കാര്യമെങ്കിലും ചെയ്യേട്ണ്ടാതുണ്ട് .അത് മാത്രമല്ല ആ സന്ദേശം തങ്ങളുടെ സുഹൃത്തുക്കളിലും പൊതു സമൂഹത്തിലും പ്രച്ചരിപ്പിക്കെണ്ടാതുണ്ട് .

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ബഷീര്‍ പൂക്കോട്ട്‌ said...

കൂളി,,

ഇന്നവധി ആയേ നന്നായി. ഇങ്ങള് വീണ്ടും അത് തന്നെ പറ#്‌ഞോണ്ടിരിക്കുകയാണോ? കണക്ക് കണക്കാ. അത് രവിചന്ദ്രന്‍സാറോ ബഷീറോ ഒണ്ടാക്കുന്നതല്ല. മുസ്‌ളീം നിരക്ക് മറ്റുള്ളവരെ കൂടുതലാണ് അത് ഏത് കൊച്ചു കുട്ടിക്കുമറിയാം. പക്ഷെ ആ കൂടിയ നിരക്ക് കുറയുന്നെന്നാ സാറ് പറഞ്ഞത്. അണ്ടിം മാങ്ങേ തിരിച്ചറിയാത്ത നിങ്ങള്‍ മുസ്‌ളീം നിരക്ക് ദേശീയനിരക്കിനേക്കാള്‍ കൊറവാണെന്ന് വിഡ്ഢിത്തം എഴുതിവെച്ചവനാ. അത്രയും ചെറ്റത്തരം ഞാന്‍ കാണിച്ചില്ല. ജനനനിര്കക് പൂജ്യമാണെന്ന് പുലമ്പിയവനാ. എന്നിട്ട് കുറ്റം മുഴുവന്‍ റിപ്പോര്‍ട്ട് തന്ന എസ്‌പേര്‍ട്ടിന്റെ തലേ ചാരി. ജെന്റില്‍മാനായ വാസുവണ്ണെനെ ആക്ഷേപിക്കുന്ന ഇങ്ങളെ സര്‍വരും വെറുക്കും.

കാളികൂളീ, നേരെ ചൊവെ വായിക്ക്. മുസ്‌ളീം നിരക്ക് കുറഞ്ഞാല്‍ അര്‍ത്ഥം പണ്ടത്തെ മുസ്‌ളീം നിരക്ക് ഇപ്പോഴില്ലെന്നാണ്. മന്‌സസിലായോ. കുട്ടികളുടെ എണ്ണം കൂടിയാ ജിഹാദിപ്പണിക്കും കന്യസ്ത്രീ-അച്ചന്‍ കപ്യാര്‍ വേലയ്ക്ക് ആളുകൊറയും. മാത്രമല്ല അച്ചന്‍മാര്‍ക്ക് ലതിന് ആണ്‍കുട്ടികളെ ഒട്ടും കിട്ടാതെയുമാവും. അതാ പവ്വത്തിലും വിതയത്തിലും കോത്താരത്തിലും കെടന്ന് കാറുന്നേ. ലത് കിട്ടാതായാല്‍ കാളിക്കും ബുദ്ധിമുട്ടു വരുമായിരിക്കും. കാറിക്കോ കാളി കാറിക്കോ.

ജിഹാദികളെ പെറ്റിടുന്നു എന്നൊന്നും സാറ് എഴുതിയിട്ടില്ല. പക്ഷെ കാളി എഴുതികൊണ്ടിരിക്കുന്നു. കാ തൊലിയന്‍മാര്‍ക്കെതിരെയാണ് സാറ് ചാനലിലും കൂടുതല് പറഞ്ഞത്. ഇവിടെ എഴുതീരിക്കുന്നതും. ആളുകളെ തമ്മിലടി്പപിക്കാന്‍ കാളിടെ വെഷമനസ്സില്‍ പല പഌനുമുണ്ട്. അതിവിടെ നടക്കില്ല. നാസിന്റെ കയ്യീല്‍ നിന്ന് കീറ് വങ്ങിച്ച് തല തിരഞ്ഞവന് കുര്‍-ആന്‍ തല കീഴായി വായിക്കാനേ പറ്റൂ. ഇങ്ങളെ പോലൊരൊരുത്തന്‍ തൊട്ടാല്‍ കുര്‍-ആന്‍ അശുദ്ധമാകും. ഇങ്ങടെ പൊയ്മുഖം സമയം വരെ കാണിച്ച് നാസ് പുറത്താക്കിയത് ഞാനും വായിച്ചു. അഞ്ചാമത്തെ കുട്ടിക്ക് ആയിരം ഡോളര്‍ കാളിക്ക് പതിനായിരം പൗണ്ട്. പണി ഇവിടെ നടക്കില്ലെ മോനെ.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ബഷീര്‍,

ഇത്രയും പരുഷമായ രീതിയില്‍ കമന്റുകള്‍ ഇടുന്നതിനോട് യോജിപ്പില്ല. കാര്യം പറയൂ. വ്യക്തിപരമായ ആക്ഷേപം വേണ്ട. ഈ മത്സരം ഒരുപാട് കണ്ട് എല്ലാവരും മടുത്തിരിക്കുകയാണ്. Supply കൂടിയതിനാല്‍ Demand ഒട്ടുമില്ലാത്ത ഇനം ചരക്കാണിത്. തുറന്നു പറയട്ടെ, ഈ രീതിയില്‍ മറുപടിയിട്ടാല്‍ താങ്കളുടെ കമന്റുകള്‍ നീക്കം ചെയ്യേണ്ടി വരും.

Sajnabur said...

Dear Dr. Kaalidaasan,

>>> താങ്കള്‍ എഴുതാപ്പുറം വായിക്കുന്നു. പ്രസക്തമല്ലാത്ത ഒരു നിയമം കേരളത്തിനാവശ്യമില്ല എന്നു പറഞ്ഞാല്‍ അത് പേടി കൊണ്ടാണെന്നു ദുര്വ്യാ ഖ്യാനിക്കുന്നതെന്തിനാണ്.<<<< / >>> എനിക്കാണോ പേടി അതോ താങ്കള്ക്കോ്? ചില മതനേതാക്കള്‍ എന്തോ പറഞ്ഞപ്പൊഴേക്കും താങ്കളോക്കെ ഇതു പോലെ പേടിക്കുന്നതെന്തിന്? മറ്റുള്ളവരെ പേടിപ്പിക്കുന്നതെന്തിന്?<<<

ഈ വിഷയത്തില്‍ താങ്കളുടെ പ്രതികരണങ്ങളില്‍ നിന്ന് എന്റെ നിരീക്ഷണം ഞാന്‍ തയ്യാറാക്കി വരുന്നു. അക്ഷരതെറ്റുകള്‍ വരാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ദിച്ചു തയ്യാരാക്കുന്നതിനാല്‍ നാളയോ മറ്റെന്നാളോ പോസ്റ്റ്‌ ചെയ്യാം.

>>> താങ്കള്ക്ക് മനസിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി പറയാം. ഈ നിയമം കേരളത്തിന്റെ കാര്യത്തില്‍ പ്രസക്തമല്ല. അത് പറയുന്നത് രാഷ്ട്രീയക്കാരോ മതനേതക്കളോ അല്ല. ഈ രംഗത്ത് പ്രവര്ത്തി്ക്കുന്ന വിദഗ്ദ്ധരാണ്. പ്രസക്തമല്ലാത്ത ഒരു നിയമം ആവശ്യമില്ല എന്നു പറയുന്നത് ആരെയും പേടിച്ചിട്ടില്ല. ആവശ്യമില്ല എന്ന ബോധ്യം കൊണ്ടാണ്............ ഈ രംഗത്ത് അനേക വര്ഷുങ്ങള്‍ ഗവേഷണം നടത്തിയ ഡോ ഇരുദയ രാജനും, ഇപ്പോള്‍ കേരള സര്വുകലാശാലയിലെ ഈ വകുപ്പിന്റെ തലവനായ ഡോ മോഹന ചന്ദ്രന്‍ നായരും പറഞത് ഞാന്‍ ഇവിടെ പകര്ത്തി യും വച്ചു. അവര്‍ പറയുനത് തെറ്റാണെന്നാണോ താങ്കളുടെ പക്ഷം?<<<<

ഈ രണ്ടു വിധക്തര്‍ തെന്നെ നാട്ടിലോളൂ?. ഇവര്ക്ക് മാത്രെമേ ഈ വക കണക്കുകള്‍ അറിയൂ? താങ്കള്ക്കുക ഇവരെ മാത്രമേ ബോധ്യപ്പെടൂ?. ഇവരുടെ കാലശേഷം കേരളമാകെ കുഴഞ്ഞു പോകുമെല്ലോ........അയ്യരും സങ്കവും അവരെ നിയമിച്ച സര്ക്കാരും ഒന്നുമറിയാത്ത വിഡ്ഢികള്‍.....കൊള്ളാം.

കഴിഞ്ഞ ഇടതുപക്ഷ സര്ക്കാടരിന്റെ പ്രത്യേക നിര്ദേശ പ്രകാരം പ്രവാസി പാക്കേജുകള്ക്ക് വേണ്ടിയും സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിനു വേണ്ടിയും കെ.സി സക്കറിയയും താങ്കളുടെ വിശ്വസ്തനായ എസ്. ഇരുദയ രാജനും ചേര്ന്ന് തയ്യാറാക്കി പഠന റിപ്പോര്ട്ട് സമര്പ്പി ച്ചിരുന്നു. ഈ റിപ്പോര്ട്ടിലെ ചില വിഷതാംഷങ്ങള്‍ സര്ക്കാരില്‍ നിന്നും കലക്റ്റ്‌ ചെയ്തു ഞങ്ങള്‍ (ഇടതുപക്ഷ സങ്കടനയായ “കേളീ സാംസ്കാരിക വേദി) ഇവിടെ സമിനാരും മറ്റും സങ്കടിപ്പിച്ചിരുന്നു. പിന്നീട് ഈ സര്‍വേ കുറിച്ച് പല വ്യത്യസ്ത അഭിപ്രായങ്ങളും പലരില്‍ നിന്നും ഉയര്ര്ന്നു വന്നിരുന്നു. സ്വാഭിവികം. പക്ഷെ ഭൂരിഭാകവും 100% ok.

ഇതിവിടെ പറയാന്‍ കാരണം താങ്കളുടെ വിശ്വസ്തന്‍ ഇരു "തല" രാജന്‍ സര്ക്കാരിനു ഒരു stranger അല്ല എന്ന് അറീക്കാന്‍ വേണ്ടി മാത്രം. ചില ഉത്തരവാദിത്തങ്ങളും അദ്ദേഹത്തെ ഏല്പിക്കുന്നുണ്ട്.

അയ്യരെ നേത്രത്തില്‍ പന്ധ്രണ്ടാഗ സംഘത്തെ ഏല്പിച്ച ദൌതത്യില്‍ (ഉദാ: tfr graph, per capita income and comparison with other states) മാത്രമായിരിക്കില്ല മറിച്ചു പല രാഷ്ട്രീയ നിരീക്ഷണങ്ങളും ഉണ്ടാകാന്‍ ഇടയുണ്ട്. ഇതില്‍ ഇന്ന് ലോകത്ത് നടക്കുന്ന മുല്ലപ്പൂ വിപ്ലവങ്ങള്‍ വരെ ചര്ച്ചയായി കാണും. (മുല്ലപ്പൂ വിപ്ലവം ഒരു എളീയ ഉദാഹരണം പറഞ്ഞതാണ്. ഇനി ഞാന്‍ ഒരു പ്രവാസി ആയതിനാല്‍ എന്റെ മേല്‍ ഈ കാരണം പറഞ്ഞു ചാടി കയറരുത് എന്ന് അപേക്ഷിക്കുന്നു).

OK…ഇനി അടുത്തത്.... മതങ്ങള്‍ ചാടി വീഴും എന്ന് ഉറപ്പുള്ള ഈ റിപ്പോര്ട്ട് സര്ക്കാകരിനോട് അവതിരപ്പിച്ചു പ്രതികരണങ്ങള്ക്ക് മുമ്പില്‍ ചങ്കൂറ്റത്തോടെ നില്ക്കാന്‍ നല്ല പച്ച മലയാളത്തില്‍ പറഞ്ഞാല്‍ “നട്ട് ഫോര്സുള്ള” അയ്യേരെ പോലുള്ള ഒരു ജഡ്ജ് തന്നെ വേണം. ഇതു അദ്ദേഹം തളീച്ചു മതങ്ങളുടെ ഭീഷണിക്കു മുമ്പില്‍ തല കുനിക്കില്ല എന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

താങ്കളുടെ ഇരുദയ ആയിരുന്നെങ്കില്‍ നിന്ന നില്പ്പില്‍ നമ്പര്‍ വണ്ണും ടൂവും ട്രൌസരില്‍ ആയിട്ടുണ്ടാവും. ഓരോരോ പണിക്ക് പറ്റിയ ആളുകള്‍ ഉണ്ട് അവരെ തന്നെയാണ് ഏല്പിക്കെണ്ട്ടതും. എല്ലാ സര്വേക്കും ഒരാള് എന്നത് തെറ്റായ ചിന്ത.

ഇനി ഇതൊരു നിയമായാല്‍ ഇവിടെ മതങ്ങള്‍ എന്തു ഭൂമിക്കുലുക്കമാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് ഇരുദയ പറഞ്ഞിട്ടുണ്ടെങ്കില്‍ ദയവായി വിവരിക്കുക. നിയമം വന്നാല്‍ എന്തു എന്നും, അപ്പ്‌ലിക്കബില്‍ എങ്ങനെ എന്നും ഞാന്‍ വിവരിച്ചു.

ഇതൊരു നിയമമാവും എന്ന ഒരു പ്രതീക്ഷയും എനിക്കില്ല കേട്ടോ....
അഭിപ്രായങ്ങള്‍ തുറന്നു പറയുന്നു എന്ന് മാത്രം.

Sajnabur said...

>>>>1959 ല്‍ സംഭവിച്ചതുപോലെ ഒരു കോമഡി സിനിമ കാണുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.<<<<
ഞാന്‍ ജനിച്ചത്‌ 1974 ലാണ്. സ്വാശ്രയ വിഷയത്തില്‍ പലരും ഇതിനൊന്നു ശ്രമിച്ചതാണ്. ആ ഓലപ്പാമ്പ് ഇങ്ങോട്ട് ഇടണ്ട.
...............
>>>നടന്നോട്ടേ. ഞാന്‍ എതിര്ക്കു ന്നില്ലല്ലോ. ചര്ച്ചരയില്‍ പങ്കെടുത്ത ഞാന്‍ എന്റെ അഭിപ്രായം പറയുന്നു. എന്റെ എതിര്പ്പ്് രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉള്ള മതാപിതാക്കളെ തടവും പിഴയും നല്കി ശിക്ഷിക്കുന്നതിനെതിരെയാണ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്ന മാതാപിതാക്കളെ ഏത് തരത്തില്‍ ശിക്ഷിക്കാന്‍ ആകുമെന്നാണ്, താങ്കളുടെ പക്ഷം? ജീവിതകാലം മുഴുവന്‍ ജയിലില്‍ ഇട്ടോ? എന്തു ശിക്ഷകൊടുത്താലും ഉണ്ടായ കുട്ടി ഇല്ലാതാകില്ലല്ലോ.<<<<

ഈ ശിക്ഷാ നിയമങ്ങള്‍ എന്ന അഭിപ്രായത്തോട് ഭൂരിഭാകവും എതെര്ക്കുന്നുന്ടെല്ലോ...വ്യക്തിപരമായി ഞാനും എതിരാ. എന്നുവച്ച് ഈ കാരണം പറഞ്ഞു ഒരു നിയമം വരുന്നത് ഇല്ലാണ്ടാക്കണമോ?. ഈയൊരു കാരണം മാത്രമാണ് താന്കള്‍ ബില്ലിനെ എതിര്ക്കുഞന്നതെങ്കില്‍ പിന്നെ എന്ധിനാണ് താങ്കള്‍ ഇരുദയയേയും കൂട്ടുകാരന്റെയും കണക്കുകളെ ന്യായീകരിക്കുനത്?. ആദ്യം താങ്കള്‍ എവിടെയെങ്കിലും ഒന്ന് ഉറച്ചു നില്ക്കൂ .
.......................................
>>> ഞാന്‍ എഴുതിയത് 80% കുടുംബങ്ങളില്‍ ഇപ്പോള്‍ തന്നെ രണ്ടോ അതില്‍ കുറവോ കുട്ടികളേ ഉള്ളു എന്നാണ്. ഈ ശതമാനം 81 ഓ അതില്‍ കൂടുതലോ ആകാനേ ചാന്സ് ഉള്ളു. ആ ശതമാനം കൂടി ക്കൂടിയേ വരൂ. ആ ശതമാനം 79 ആകാന്‍ സാധ്യത ഉണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെന്താണു ഞാന്‍ വിശദമാക്കേണ്ടത്?<<<

ഈ വരികള്‍ ഞാന്‍ എഴുതാന്‍ കാരണം താങ്കള്‍ നേരത്തെ എന്നോട് പറഞ്ഞിരുന്നു ഈ റിപ്പോര്ട്ട് മതങ്ങളെ ഇതില്‍ കയ്യിടാനുള്ള അവസരം ഉണ്ടാക്കി, അത് നല്ലതെല്ല എന്നൊക്കെ. മുകളില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇതുമായി ചേര്ത്ത് വായിക്കേണ്ട ഒന്നാണ്. നല്ല പോലെ താങ്കള്ക്കു മനസ്സിലാകും.
അല്ലെങ്കില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ മതങ്ങള്‍ കേരളത്തില്‍ എന്തു ഇമ്പാക്റ്റ് ആണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് വിഷതീകരിച്ചാല്‍ അതില്‍ ഇതിനു ഉത്തരം കാണും.

Sajnabur said...

>>> അതുകൊണ്ടാണോ ഈ നിയമം impractical ആണെന്നു പറഞ്ഞത്.<<<

ശിക്ഷാ നിയമങ്ങള്‍ അല്ലെ impractical ആണെന്നു ഞാന്‍ പറഞ്ഞത്. ഓവരോല്‍ നിയമത്തെ അല്ലെല്ലോ.
.........................................................
>>> എനിക്ക് എല്ലാ കണക്കുകളും അറിയില്ല. പ്രാവാസികള്‍ കേരളത്തിലേക്കു കൊണ്ടു വരുന്ന പണത്തിന്റെ കണക്ക് പലയിടത്തും വായിച്ചിട്ടുണ്ട്. പക്ഷെ തദ്ദേശവാസികള്‍ കേരളത്തിന്റെ സമ്പദ്‌വ്യ്വസ്ഥക്ക് നല്കു ന്ന പണത്തിന്റെ കണക്കാരും പറയുന്നില്ല.<<<<

താങ്കള്‍ കണ്ടെത്തി മറ്റുള്ളവര്ക്ക് കൂടി പറഞ്ഞു തരൂ......
മറ്റുള്ളവര്‍ കണ്ടെത്തട്ടെ എന്നിട്ട് വേണം എനിക്കതിനെ കണ്ടിക്കാന്‍ എന്നാണോ ഉദ്ദേശിക്കുന്നത്?
.......................................
>>> പ്രവാസിയുടെ പണം കൊണ്ട് കേരളത്തിലെ മറ്റുള്ളവര്‍ ജീവിച്ചു പോകുന്നു എന്ന ഉഡായിപ്പു വിശ്വസിക്കാന്‍ എന്നെ കിട്ടില്ല. കേരളത്തില്‍ ജീവിക്കുന്നവരും പണിയെടുത്താണു കുടുംബം പുലര്ത്തു ന്നത്. എഞ്ചിനീയര്മനരായും, ഡോക്ടര്മാതരായും,അദ്ധ്യപകരായും, ബാങ്കു ജീവനക്കാരായും, കൂലിപ്പണിക്കാരായും, കച്ചവടക്കാരായും, വ്യവസയികളായും അവര്‍ സമ്പാദിക്കുന്നതും പണം തന്നെയാണ്. അതിനെ ആരും പട്ടിക ജാതി മുദ്ര കുത്തേണ്ടതില്ല.<<<

താങ്കള്‍ വിശ്വസിക്കേണം എന്നാരും പറഞ്ഞില്ലെല്ലോ.......ഇവിടെ വല്ല ഇരു "തല" രാജനും വല്ല കമന്റും ചെയ്തോ താങ്കള്‍ വിശ്വസിക്കാന്‍?. “അതിനെ ആരും പട്ടിക ജാതി മുദ്ര കുത്തേണ്ടതില്ല” ഹ ഹാ....good observation.
………………………………
>>>> പ്രവാസി സമ്പാദിക്കുന്നുണ്ടെങ്കില്‍ അവന്റെ കാര്യം നോക്കാനാണത് ചെലവഴിക്കുന്നത്. ഭൂമി വാങ്ങാനും, വീടു വയ്ക്കാനും, മക്കളെ കെട്ടിച്ചയക്കാനും, നാട്ടിലുള്ള കുടുംബത്തിനു തിന്നാനുമൊക്കെയാണു ചെലവഴിക്കുന്നത്. അല്ലാതെ കിട്ടുന്ന പണം നാട്ടില്‍ കൊണ്ട് വന്ന് കവല തോറും വിതരണം ചെയ്യുന്നില്ല. പ്രവാസിയെ ആനയും അമ്പാരിയുമായി സ്വീകരിക്കേണ്ട മഹത്വം ഒന്നും അവര്ക്കി ല്ല. അവര്ക്കു വേണ്ടി പ്രത്യേക പാക്കേജിന്റെയും ആവശ്യമില്ല. കേരളത്തിലെ എല്ലാ ആളുകള്ക്കും വേണ്ട പാക്കേജേ ആവശ്യമുള്ളു.<<<

ഈ സാരോപദേശം ദയവായി കേന്ദ്ര / സംസ്ഥാന സര്ക്കാടരുകളെ അറീക്കുക. അവര്ക്കൊന്നും തീരെ വിവരമില്ല.
....................................
>>> NRI ക്ക് പ്രത്യേക പരിഗണന നല്കുനന്നതുകൊണ്ടാണ്, അവര്ക്ക് കൂടിയ പലിശയും, പലിശക്കുള്ള നികുതി ഒഴിവാക്കി കൊടുക്കുന്നതും.<<<<

NRI വിഷയത്തില്‍ താങ്കളുടെ വിവരില്ലായ്മ ഒരുളുപ്പും കൂടാതെ വിളിച്ചു പറയുന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നു........
താങ്കളും സൌദിയില്‍ ജോലി ചെയ്തിരുന്നു എന്നെല്ലാം എവിടെയോ എഴുതി പിടിപ്പിചിരുന്നല്ലോ. ഹുണ്ടിക്കായിരുന്നോ നാട്ടിലേക്ക് പണം അയച്ചിരുന്നത്? ബാങ്ക് വഴി അയക്കുന്ന ആരും തന്നെ ഇങ്ങനെ എഴുന്നള്ളിക്കില്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ChethuVasu said...

മരുന്നെതെന്നു സ്വയം തിരിച്ചറിയാന്‍ കഴിയാത്തവര്‍ വൈദ്യ പ്രധാനി തരുന്നതെന്തും അപ്പടി വിഴുങ്ങുകയെ നിവൃത്തിയുള്ളൂ ..പറഞ്ഞിട്ടു കാര്യമില്ല! പുതുപ്പയ്യനായ ഗലീളിയോയെക്കാളും വിഗദ്ധനും പരിണിതപ്രഞ്ഞനുമായ അറിസ്ടോട്ടിലിന്റെ തത്വങ്ങള്‍ക്ക് ആണല്ലോ ആളുകള്‍ക്ക് പണ്ടും കാര്യം ! ഹ ഹ !!

"And yet the graph is going up.."

The boulder has turned the corner , and no expert can stop it when it rolls over them !!

-Vasu

ChethuVasu said...

പോന്നു മോനെ , തനിക്കു എന്താ ഒരു നിമിഷം ഇന്റര്‍നെറ്റില്‍ ഒന്ന് തിരഞ്ഞാല് ... കേരളത്തിന്റെ കഴിഞ്ഞ വര്‍ഷങ്ങളില്‍ TFR എത്രയാണ് എന്ന് അവിടെ വ്യക്തമായി കൊടുത്തിട്ടുണ്ട് .. വെറുതെ ഒന്നും നോക്കാതെ ഓരോന്നും പറഞ്ഞു വരും.. !ഇതൊന്നും വാസു സ്വന്തമായി ഉണ്ടാക്കിയതല്ല കേട്ടാ..ഒക്കെ വിദഗ്ധര്‍ തന്നെ കണക്കു കൂട്ടി വച്ചിരിക്കുന്നതാണ് .. അത് ആദ്യം വായിക്കു .. വോടഗ്ദ്ധരുടെ ഈ കണക്കു ഈ കണക്കു അതെ പടി ഞാനും മേലെ കൊടുത്തിട്ടുണ്ട്‌ ..ട്ടാ ..

ChethuVasu said...

"ഇത്രയും നേരം കെട്ടിപ്പൊക്കികൊണ്ടു വന്നതൊക്കെ ഒറ്റയടിക്ക് എറിഞ്ഞുടച്ചു കളഞ്ഞല്ലോ."

എന്റെ പോന്നു ചങ്ങാതി .. ഇപ്പോള്‍ ചില വിഭാഗങ്ങലുദ് TFR 2 നു മുകളില്‍ ആണ് എന്റെ ചങ്ങാതി.. മറ്റു വിഭാഗക്കാരുടെ TFR 2 ഇല്‍ താഴെ ആയതു കൊണ്ടോ ..കേരളത്തിന്റെ ആകെ TFR രണ്ടില്‍ താഴെ ആയതു കൊണ്ടോ കാര്യമില്ല ചങ്ങാതി ..എല്ലാവരുടെയും (എല്ലാ പ്രധാന സോഷിയാല്‍ ഗ്രൂപിന്റെയും ) TFR വെവ്വേറെ ആയി TFR 2 ഇല്‍ താഴണം എന്നാണ് പറഞ്ഞത് സുഹൃത്തേ ..എനിക്ക് വയ്യ ! ഞാന്‍ തൊട്ടു ! ഇത് എത്രാമത്തെ പ്രാവശ്യമാണ് ! ദയവായി മനസ്സിരുത്തി വായിക്കുക !!അപേക്ഷയാണ് !!

kaalidaasan said...
This comment has been removed by the author.
ChethuVasu said...

"കേരളത്തില്‍ വര്‍ഷങ്ങളായി 2 ല്‍ താഴെയുള്ള TFR, 2 ല്‍ എത്തിക്കണമെന്നാണാ വിദഗ്ദ്ധ നിര്‍ദ്ദേശം."

മിസ്ടര്‍ കാളിദാസ് ,

ഡോക്ടര്‍ താങ്കളുടെ അസുഖം എന്താണു എന്ന് മനസ്സിലാകുന്നില്ല . ഞാന്‍ പറയാത്ത കാര്യം ഞാന്‍ പറയുന്നതായി പറയുന്നതിന് തുടര്‍ച്ചയായി താങ്കളെ പ്രേരിപ്പിക്കുന്നത് എന്താണ് ..? ചാങ്ങാതീ എവിടെയാണ് ഞാന്‍ അങ്ങനെ പറഞ്ഞത് എന്ന് ഒന്ന് കാണിച്ചു തന്നാലും .. എന്താ ഡോക്ടര്‍ പ്രശ്നം..? ഇത് രോഗമാണോ അതോ പ്രേമമാണോ..?

ബഷീര്‍ പൂക്കോട്ട്‌ said...

സോറി സര്‍.

തെറ്റെഴുതിയാ സാറ് ഡീലിറ്റ് ചയതോളു.

ഞാനെഴുതിയതില്‍ ഒരു സ്‌പെല്ലിംഗ് തിരുത്ത്. ജനസംഖ്യ കൂടിയാല്‍ കപ്യാരുപണിക്കും കന്യാസ്ത്രീ പണിക്കും ആളു കൂടുമെന്ന് വായിക്കണം പ്ലീസ്, എല്ലാവരോടുമുള്ള അപേക്ഷയാണ്. കാളി അഷരതെറ്റില്‍ തൂങ്ങി. ഈ ആശയം മു്‌നപും എഴുതിയിട്ടുണ്ട്. സത്യംപറയമല്ലോ എനിക്ക് ടൈപ് ചെയ്യാന്‍ പാടാണ്. കാളിയുടെ ഴെുത്ത് കാണുമ്പോ സഹിക്കാതെ എവുതിപോന്നതാണ്. കാളിയിവിടെ എന്തോരം പൊട്ടത്തെറ്റാ എഴുതി വെച്ചത്.

കാളിയെ ഞാന്‍ കണ്ടിച്ചതിിന്റെ ഏനക്കേടാ അങ്ങോരക്ക്. മുസ്‌ളീം നിര്കക് ദേശീയനിരക്കിനെക്കാള്‍ കൊറവാണെന്ന വിഡ്ഢിത്തം അയാള് പറഞ്ഞു. ജനനനിര്ക്ക് പൂജ്യമാണെന്ന്ും അയാള്‍ അടിച്ചു വി്ടടു. പണ്ട് ക്രിസ്തുവിനെക്കാള്‍ മുമ്പ് യേശുമതമുണ്ടായെന്ന നൊണ തട്ടിവിട്ടപ്പോള്‍ സ്‌പോട്ടില്‍ വെച്ച് കാളീന്റെ ചെവിക്ക് പിടിച്ചു. കാളി രക്ഷയില്ലാതെ തിരുത്തി.മുസ്ല്#മാനെ അയാള്‍ക്ക് പുച്ഛമാ. തിരുനബിയെ തെറി പറയാതെ അയാലൊറങ്ങില്ല. സൗദിപോയി അറബീന്‍രെ എച്ചില് തിന്ന് അതിനൊള്ള ആരോഗ്യം സമ്പാദിച്ചിട്ടുണ്ട്. ഇപ്പോ വിവരമുള്ള വാസു ്ണ്ണനെ അയാള്‍ ചീത്ത വിളിക്കുന്ു. ്തുകൊണ്ടൊ്‌കെ പറഞ്ഞതുപോയതാ. ഇനിയില്ല.

venukdkkt said...

>>പ്രിയ രവിചന്ദ്രന്‍ സര്‍ ,
നമ്മള്‍ തമ്മില്‍ പരിപാടി കണ്ടിരുന്നു. ഞാന്‍ വിചാരിച്ചപോലെ അത്ര നല്ല ഒരു സംവാദം ആയി തോന്നിയില്ല അത്. സര്‍ ബ്ലോഗ്ഗില്‍ സൂചിപ്പിച്ചപോലെ കുറെ ബാലിസമായ വാദഗതികള്‍ ആണ് പല മതവാദികളും മുന്‍പോട്ടു വെച്ചത് .പിന്നെ ഏഷ്യാനെറ്റ് പോലെയുള്ള ഒരു ചാനലിനു പ്രസ്തുത വിഷയത്തില്‍ വല്ല്യ താല്പര്യം ഒന്നും കാണില്ല .അവര്‍ക്ക് കുറെ സമയം ചാനലിനു മുന്‍പില്‍ കാണികളെ കിട്ടണം അത്രതന്നെ. പിന്നെ നമ്മുടെ ഈ ബ്ലോഗ്‌ ചര്‍ച്ചയും വഴി തെറ്റിപ്പോകുന്നോ എന്ന് സംശയം.പല ബ്ലോഗ്ഗെര്മാരും വിഷയത്തിന്റെ പ്രധാന്യത്തിലേക്ക് വരുന്നില്ല. ഭ്രൂണ ഹത്യയെ ഇത്രമാത്രം എതിര്‍ക്കുന്ന പലരോടും എനിക്ക് ചോദിക്കാനുള്ളത് ഒരുകാര്യം ,എല്ലാ മതവിഭാഗക്കരോടും ഇതേ മനോഭാവമാണോ നിങ്ങള്‍ക്കൊക്കെ ഉള്ളത് ? അല്ലാതെ സ്വന്തം മത വിഭാഗക്കാര്‍ പെട്ട് കൂട്ടട്ടെ എന്നും മറ്റുള്ളവര്‍ക്ക് നിയന്ത്രണം വേണം എന്നും അല്ലല്ലോ !!! പിന്നെ ഒരു ജീവനോടുള്ള സ്നേഹമാണെങ്കില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ മനുഷ്യജന്മങ്ങളെ മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ കൊന്നു തള്ളുന്നത് അങ്ങ് നിര്‍ത്തിയാല്‍ പോരെ???<<

രവിചന്ദ്രന്‍ സി said...

പ്രിയ വാസു,

അത് context ആധാരമാക്കിയ മറുപടി തന്നെയാണ്. കേരളത്തില്‍ ജനസംഖ്യാ സ്‌ഫോടനം നടന്നിട്ടില്ലെന്നും ഒന്നുരണ്ടു ടീസ്പൂണ്‍ കൂടിയിട്ടേ ഉള്ളുവെന്ന തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നത് കണ്ടാണ് ആ പരാമര്‍ശം നടത്തിയത്. 1971 ന് ശേഷമാണ് ബോധപൂര്‍മായ ഇടപെടലിലൂടെ, ആസൂത്രണത്തിലൂടെ ജനസംഖ്യാ നിയന്ത്രണം ഫലം കണ്ടു തുടങ്ങുന്നത്. അതുവരെ ഇന്ത്യയേയും തോല്‍പ്പിച്ചാണ് നാം ജനപ്പെരുപ്പം സൃഷ്ടിച്ചത്. പക്ഷെ ഇപ്പോള്‍ ആ പ്രക്രിയയ്ക്ക് തുരങ്കം വെക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ട്. താങ്കള്‍ പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. താങ്കളുടെ കര്‍വ് തിയറി ഞാന്‍ മനസ്സിലാക്കുന്നു. എനിക്കതിനോട് എതിര്‍പ്പില്ലെന്ന് മാത്രമല്ല ചില വിഭാഗങ്ങളുടെയെങ്കിലും കാര്യത്തില്‍ TFR ല്‍ ഉള്‍പ്പെടെ നിയന്ത്രണം saturation point ല്‍ എത്തിയെന്ന ന്യായമായ സംശയം എനിക്കുമുണ്ട്.

പക്ഷെ ഒരു തിരിച്ചുപോക്ക് കേരളത്തിന് അപരിഹാര്യമായ നഷ്ടമുണ്ടാക്കുമെന്ന വിശ്വാസമാണ് എനിക്കുള്ളത്. stabilize ചെയ്തുവരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. ഭാവിയിലെ കാര്യം അവിടെ വരുന്നില്ല. ' കേരളത്തില്‍ ജനസംഖ്യാസ്‌ഫോടനം നടന്നു' എന്നുപറഞ്ഞപ്പോള്‍ 'കേരളത്തില്‍ ജനസംഖ്യാസ്‌ഫോടനം നടക്കുന്നു' എന്ന് ചിലര്‍ വായിച്ചതുപോലെ സ്‌റ്റെബിലൈസ് ചെയ്ത് വരുന്നു എന്നതിന് ഭാവിയിലും സ്‌റ്റെബിലൈസ് ചെയ്യപ്പെടും എന്ന അര്‍ത്ഥം കൊടുക്കരുത്. താങ്കളുടെ ആശങ്ക ന്യായമാണെന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാന്‍, പ്രത്യേകിച്ചും TFR നിരക്കിന്റെ കാര്യത്തില്‍. അതുകൊണ്ടുതന്നെ ഒരു mini spurt നുള്ള സാധ്യത തള്ളിക്കളയാനാവില്ല.

രവിചന്ദ്രന്‍ സി said...

അപ്പോള്‍ stabilise ചെയ്തതിനെ destabilise ചെയ്യാനാണോ തടവും പിഴയും ശിക്ഷയായി പുതിയ നിയമം വേണ്ടത്? ഇതാണോ സ്വാമി പറഞ്ഞ സത്യം എന്നു വിശേഷിപ്പിക്കുന്നത്?>>

Sheer magic!!

സ്‌ഫോടനം സംഭവിച്ചു, stabilize ചെയ്യുന്നു എന്നാല്‍ ചെയ്യപ്പെട്ടു കഴിഞ്ഞു അല്ലെങ്കില്‍ stabilized ആയി എന്ന അര്‍ത്ഥം ഊറ്റിയ മഹാമനസ്‌ക്കതയ്ക്ക് ഒരു നല്ല നമസ്‌ക്കാരം. നേരെയാക്കി വരുന്നു എന്നാല്‍ നേരെയാക്കി കഴിഞ്ഞു എന്നാണോ അര്‍ത്ഥം? ഇതൊക്കെ ഒരു ദീര്‍ഘകാല സപര്യയാണ് ചങ്ങാതി. നാട മുറിക്കുന്നതുപോലെ കാര്യം നടക്കില്ല. Will take time. വെറുതെ എഴുതാപ്പുറം വായിച്ചതുകൊണ്ടായില്ല.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വേണു,

താങ്കള്‍ പറഞ്ഞത് ശരിയാണ്. 'നമ്മള്‍ തമ്മില്‍' ഗഹനമായ ചര്‍ച്ച നടക്കുന്ന വേദിയല്ല. അടിസ്ഥാനപരമായി അതൊരു Fun+Entertainment പ്രോഗാമാണ്. കൂടെ കുറേശ്ശെ ഗൗരവതരമായ ചര്‍ച്ചയും നടക്കും. അതൊക്കെ ആ പ്രോഗ്രാമിന്റെ ശക്തിയും ദൗര്‍ബല്യവുമാണ്. പക്ഷെ ജനകോടികള്‍ കാണുന്നവെന്നത് പ്രധാനമാണ്. ഞാന്‍ മൂന്നെണ്ണത്തില്‍ അതിഥിയായി പങ്കെടുത്തിട്ടുണ്ട്. എല്ലാം ഏതാണ്ടിതുപോലെയായിരുന്നു. ജനത്തിന്റെ പള്‍സ് നമുക്കവിടെ മനസ്സിലാക്കാം. പക്ഷെ ഈയിടെയായി ടീമായിട്ട് ആളുകള്‍ വരുന്ന് ചര്‍ച്ച തങ്ങള്‍ക്കനുകൂലമാക്കാന്‍ ശ്രമിക്കുന്നത് കാണാം. ഈ ചര്‍ച്ചയിലും ബഹുശിശുവാദികളും ഭ്രൂണപ്രേമികളും സ്വന്തം വാദങ്ങള്‍ കയ്യടിച്ചാണ് പാസ്സാക്കികൊണ്ടിരുന്നത്. അവിടെ ബുദ്ധിജീവി ചമഞ്ഞിരിക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല. ഇതേ വിഷയം തന്നെ മറ്റു പല ചാനലുകളിലും ചര്‍ച്ച വന്നിട്ടുണ്ട്. ചര്‍ച്ച ഗഹനമാണോ, കാണാന്‍ ആളുണ്ടാവില്ല. ഇവിടെയും ചര്‍ച്ച കുറച്ചൊക്കെ വഴി തെറ്റുന്നുണ്ടാവാം. പബ് ളിക് ഫോറമല്ലേ. പലതരം ആള്‍ക്കാര്‍, അവരുടെ ശൈലികള്‍, it is quite natural.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>>>ഈ വരികള്‍ ഞാന്‍ എഴുതാന്‍ കാരണം താങ്കള്‍ നേരത്തെ എന്നോട് പറഞ്ഞിരുന്നു ഈ റിപ്പോര്ട്ട് മതങ്ങളെ ഇതില്‍ കയ്യിടാനുള്ള അവസരം ഉണ്ടാക്കി, അത് നല്ലതെല്ല എന്നൊക്കെ. മുകളില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇതുമായി ചേര്ത്ത് വായിക്കേണ്ട ഒന്നാണ്. നല്ല പോലെ താങ്കള്ക്കു മനസ്സിലാകും.
അല്ലെങ്കില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ മതങ്ങള്‍ കേരളത്തില്‍ എന്തു ഇമ്പാക്റ്റ് ആണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് വിഷതീകരിച്ചാല്‍ അതില്‍ ഇതിനു ഉത്തരം കാണും. <<<<





ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍  മതങ്ങള്‍ ഒരു ഇമ്പാക്റ്റും ഉണ്ടാക്കാന്‍ പോകുന്നില്ല. അവര്‍ കുറച്ച് ബഹളമുണ്ടാക്കും. ചിദ്രശക്തികല്‍ അതിനെ മുതലെടുക്കും. സ്വാശ്രയ നിയമം പാസാക്കിയപ്പോള്‍ ഉണ്ടാക്കിയതുപോലെ. അത് കോടതിയുടെ പരിഗണനക്കു വരും. ഭരണഘടനാപരമായി നിലനില്‍പ്പുണ്ടെങ്കില്‍ ക്ലോടതി അംഗീകരിക്കും. അല്ലെങ്കില്‍ അസാധുവാക്കും. അതിലപ്പുറം ഒന്നുമുണ്ടാകില്ല. 1959 ല്‍ നടന്ന പോലെ ഒരു വിമോചന സമരത്തിലൂടെ സര്‍ക്കാരിനെ പുറത്താക്കാനൊനും  പോകുന്നില്ല.

പ്രബല മതവിഭാഗങ്ങള്‍ ഒന്നിച്ച് തെരുവിലിറങ്ങിയാല്‍ കേരളത്തിലെ സമാധാന അന്തരീക്ഷം തകരും. അത്രയേ ഉള്ളു.

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
Sajnabur said...

Dear Dr. Kaalidaasan,

>>>>താങ്കളുടെ തലത്തിലേക്ക് തല്ക്കാനലം താഴാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട്, ഇരുദയ രജന്റെ പേരുപോലും വച്ച് കോക്രി കാട്ടുന്നതിനെ അവഗണിക്കുന്നു.<<<<

Ha Ha.ayyoooo….paavam. I know you don’t mind doing this same things on your own. No problem dear in tit for tat. നേരത്തെ ഒരു നട്ട് ഫോര്സ്o പ്രയോഗം കല്ക്കിoക്ക് നേരേ വന്നപ്പോള്‍ താങ്കളില്‍ ഈ ഹൈ സ്റ്റാന്ഡേനര്ഡ് കണ്ടില്ലായിരുന്നെല്ലോ..........നല്ല സ്നേഹത്തില്‍ തന്നെ മറുപടി കൊടുത്തിരുന്നെല്ലോ.

ഇനി ഇരു “തല” പ്രയോഗം.....ഇവിടെ ഞാന്‍ ഇരുദയ രാജനെ വ്യക്തിപരമായി ആക്ഷേപിചില്ലാലോ.... ഇയാള്ക്ക് മാത്രം രണ്ടു തലയോ എന്നെല്ലേ താങ്കളോട് ചോദിച്ചതിന്റെ അര്ത്ഥം .

Sajnabur said...

>>> താങ്കള്‍ എഴുതാപ്പുറം വായിക്കുന്നു. പ്രസക്തമല്ലാത്ത ഒരു നിയമം കേരളത്തിനാവശ്യമില്ല എന്നു പറഞ്ഞാല്‍ അത് പേടി കൊണ്ടാണെന്നു ദുര്വ്യാ ഖ്യാനിക്കുന്നതെന്തിനാണ്.<<<< / >>> എനിക്കാണോ പേടി അതോ താങ്കള്ക്കോ്? ചില മതനേതാക്കള്‍ എന്തോ പറഞ്ഞപ്പൊഴേക്കും താങ്കളോക്കെ ഇതു പോലെ പേടിക്കുന്നതെന്തിന്? മറ്റുള്ളവരെ പേടിപ്പിക്കുന്നതെന്തിന്?<<<


പിഴ/ശിക്ഷ നിര്ദ്ദേടശത്തിന് ഭരണഘടനയുടെ സംരക്ഷണവും സാധൂകരണവും ഉണ്ടെങ്കിലും അത് കോടതിയില്‍ നിലനില്‍ക്കില്ല എന്ന് സംശയിക്കാനുള്ള കാരണം എന്താണ്? മതഭയം മൂത്ത് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും 'അയ്യോ ഭൂരിപക്ഷത്തിനും വേണ്ടത്തതൊന്നും സര്ക്കായര്‍ ചെയ്യേണ്ട, മതം കോപിക്കും' എന്ന് കോടതി പറയുമെന്നാണോ താങ്കള്‍ പറയുന്നത്? അതോ കോടതി അങ്ങനെ പറയണമെന്നോ? സ്റ്റേറ്റിന് അവകാശാധികാരങ്ങളുണ്ടെങ്കില്‍ കോടതി ഇതില്‍ കയറി ഇടപെടുന്നതിനെ നാമെന്താണ് വിളിക്കേണ്ടത്?
നിയമപരമായ ഒരു കാര്യം നിയമകോടതിയില്‍ നിലനില്ക്കാതത്തതിന്റെ പിന്നിലെ ഒടിവിദ്യ ഒന്നു പറഞ്ഞുതരുമോ. അപ്പോള്‍ നിയമപരമായി സാധുതയില്ലാത്ത കാര്യങ്ങള്ക്ക് കോടതിയില്‍ എന്തു സംഭവിക്കും? അതോ ഇതൊക്കെ നിയമവിദഗ്ധനാണെന്ന് കാണിക്കാന്‍ തട്ടിവിടുന്നതാണോ? അല്ലെങ്കില്‍ അതിന്റെ വകുപ്പ് ഉദ്ധരിക്കുമല്ലോ.

Sajnabur said...

സര്ക്കാുര്‍ വരുമാനം:-

ഇവിടെ ക്ഷേമപ്രവര്ത്ത്നത്തിനായി പ്രതിശീര്ഷമ വരുമാനം കൂടുതലുള്ളവരുടെ മേല്‍ ഒരു സ്‌പെഷ്യല്‍ നികുതി ഏര്പ്പെുടുത്തിയാല്‍ മതി എന്ന നിര്ദ്ദേ ശം എന്താണര്ത്ഥടമാക്കുന്നത്? അതായത് വളരെ ലളിതം. കാശുളളവനില്‍ നിന്ന് കുറേക്കൂടി പിരിക്കുക. ഉള്ളവന്രെ് എടുത്ത് ഇല്ലാത്തവന് കൊടുക്കുക. 916 socialism. പിന്നെ എന്താണ് ആരുമിത് ആലോചിക്കാത്തത്? വളരെ എളുപ്പമല്ലേ കാര്യങ്ങള്‍ Tax the Rich to help the poor. മാത്രമല്ല എല്ലാ കാര്യത്തിനും ഓരോ പ്രത്യേക നികുതി ഏര്പ്പെരടുത്തുകയുമാവാം. പണമില്ലായ്മയും കടവും ഭയാക്കാതെ ഏത് പൊട്ടക്കണ്ണനും ഭരിക്കാം. ഓരോന്നിനും ഓരോ സ്‌പെഷ്യല്‍ നികുതി ആയിക്കൊള്ളട്ടെ. റോഡ് നിര്മ്മാ ണത്തിന് ഒരു പ്രത്യേക നികുതി, വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്താന്‍ ഒരു നികുതി, കര്ഷ്കക്ഷേമത്തിന് ഒരു നികുതി, IPL കേരളത്തില്‍ പിടിച്ചു നിറുത്താന്‍ ഒരു നികുതി...... എല്ലാം പ്രശ്‌നവും ആ വഴി പരിഹരിക്കാം. നികുതി നയവും നികുതി വിദഗ്ധരേയും ഒഴിവാക്കാം. പദ്ധതിയും വേണ്ട ആസൂത്രണവും വേണ്ട. ഈ ആശയം ലോകമെമ്പാടും ക്ഷേമപ്രവര്ത്തിനം നടത്താന്‍ കഷ്ടപ്പെടുന്ന ജനായത്ത സര്ക്കാവരുകള്ക്കാ യി നമുക്ക് സമര്പ്പി ക്കാം. എത്ര സിമ്പിള്‍ എകണോമിക്‌സ്? മാണി സാറ് ഈ ബ്ളോഗ് വായിക്കുന്നുണ്ടോ എന്തോ? ഇല്ലെങ്കില്‍ he missed a lot.

Sajnabur said...

ഇരുദയ vs അയ്യര്‍

രണ്ടുകുട്ടികള്‍ ഉള്ള കുടുംബങ്ങളുടെ എണ്ണം എവിടെ നിന്നാണ് കിട്ടിയത്. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് സോര്സ് ഒന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്

ശിക്ഷയും പിഴയും വേണ്ടെന്ന് ഏറെക്കുറെ എല്ലാവരും പറയുന്നതല്ലേ? പിന്നെ അതൊരു തര്ക്കംവിഷയമായി ഇവിടെ വരുന്നതു പോലുമില്ലല്ലോ. പിന്നെന്തിനാണ് അതൊരു മഹാവിഷയമായി ഇവിടെ പൊക്കിപ്പിടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എന്നാല്‍ അതിന്റെ പരോക്ഷമായ പ്രായോഗിക മൂല്യം ഇവിടെ ബ് ളോഗര്‍ സൂചിപ്പിച്ചിട്ടുണ്ട്. കൃഷ്ണയ്യര്‍ കമ്മറ്റിയെ നിയമിച്ചത് ഏത് വകുപ്പാണ്? അവിടെ വിദഗ്ധന്മാടരില്ലേ? കമ്മറ്റിക്ക് ഫ്രെയിം ഓഫ് റെഫറന്സ്ല ഇല്ലേ? പരിഗണിക്കുന്ന തെളിവുകളില്ലേ? ശേഖരിക്കുന്ന അഭിപ്രായങ്ങളില്ലേ? തേടുന്ന കണക്കുകളില്ലേ? ഡിസ്‌ക്കസ് ചെയ്യാന്‍ വിദഗ്ധരെ സമീപിക്കില്ലേ? കമ്മീഷനില്‍ തന്നെ വിദഗ്ധരില്ലേ?

മതത്തിന്റെ പ്രതിനിധികളില്ലേ? ഒരു പഴയ സുപ്രീംകോടതി ജഡ്ജി തലവനായില്ലേ? പിന്നെ അവര്ക്കൊ്ന്നും വിവരവും ബോധവുമില്ലെന്നും ഈ റിപ്പോര്ട്ട്ഗ ആവശ്യമില്ലെന്നും പറയുന്നതെന്തിനാണ്? കൃത്യമായ കണക്കും റഫറന്സും വെച്ചല്ലേ കൃഷ്ണയ്യര്‍ റിപ്പോര്ട്ട് എഴുതിയത്? അതോ അത് വായില്‍ തോന്നിയ കോതയ്ക്ക് പാട്ടു പോലെയാണോ? താങ്കള്‍ റിപ്പോര്ട്ട് വായിച്ചോ? റിപ്പോര്ട്ടി ല്‍ പരാമര്ശിതക്കുന്ന ഏതേത് കണക്കുകളാണ് തെറ്റെന്ന് പറയാമോ? ഇവരെ നിയമിച്ച സര്ക്കാ ര്‍ എന്തുകൊണ്ടാണ് ലേഖനം എഴുതിയ മോഹനചന്ദ്രന്‍ നായരേയും മറ്റേ വിദ്ഗ്ധ സാറിനേയും പരിഗണിച്ചില്ല? ലേഖനം വെച്ചാണോ രാജ്യം ഭരിക്കുന്നത്? കൃഷ്ണയ്യര്‍ റിപ്പോര്ട്ട് ആവശ്യമില്ലെന്നും irrelevant ആണെന്ന് ഈ വിദഗ്ധര്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത്? ഇവര്‍ മാത്രമാണോ ആസ്ഥാന വിദഗ്ധര്‍? അതോ രാജ്യത്തെ വിദഗ്ധരെ തീരുമാനിക്കുന്ന സൂത്രം താങ്കളുടെ കയ്യില്‍ മാത്രമാണോ ഉള്ളത്? കുട്ടികള്‍ താനേ കുറഞ്ഞുകൊള്ളുമെന്നും ബോധവത്ക്കരണവും നിയന്ത്രണവും തുടരണമെന്ന് പറയുന്ന താങ്കള്ക്ക് ഇങ്ങനെയൊരു റിപ്പോര്ട്ട് മാത്രം അസഹ്യമാകേണ്ട കാര്യമെന്ത്?

Sajnabur said...

ഇത് കാലാകാലങ്ങളില്‍ സര്ക്കാ ര്‍ ചെയ്യുന്നതാണ്. ദേശീയ ജനസംഖ്യാ നയത്തിന്റെ ഭാഗമായാണ് ഇത്തരം അന്വേഷണങ്ങള്‍ സംസ്ഥാന സര്ക്കാ രുകള്‍ നടത്തുന്നത്. സെന്സ്ജ എടുക്കുന്നതിനും അതുപോലെ ഭരണപരമായ ലക്ഷ്യങ്ങളുണ്ട്. അതൊക്കെ ഏറെക്കുറെ mandatory ആണ്. അല്ലാതെ ജനത്തെ പേടിപ്പിക്കാനല്ല. പേടിച്ചത് മതലാക്കോടെ കാര്യങ്ങള്‍ കാണുന്നവരാണ്. അവരാണ് ചാനലുകളിലും ബ്ളോഗുകളില്‍ 24 മണിക്കൂറും പൊട്ടിത്തെറിക്കുന്നത്. ഇവിടെ പ്രശ്‌നം കഴിഞ്ഞ അഞ്ചു വര്ഷകമായി ചില മതവിഭാഗങ്ങള്‍ നടത്തുന്ന രണ്ടാം വിസ്‌ഫോടനത്തിനുള്ള പരിശ്രമങ്ങളാണ്. അതാണിവിടെ ചൂണ്ടിക്കാണിച്ചത്.

അതൊരു യാഥാര്ഥ്യം തന്നെയാണ്. ന്യൂനപക്ഷമായിരിക്കാം അതിപ്പോള്‍ ചെയ്യുന്നു. ഇപ്പോഴുള്ള ന്യൂനപക്ഷത്തെ നിയന്ത്രിക്കാതെ കയറൂരിവിട്ട അവരെ ഭൂരിപക്ഷമാക്കിയേ അടങ്ങു എന്ന വാശി രാജ്യസ്‌നേഹമില്ലാത്തവര്ക്ക്ി കാണും. എന്നാല്‍ സര്ക്കാ രിനത് കയ്യും കെട്ടി നോക്കി നില്ക്കാനനാവില്ല. അങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്ന് യാഥാര്ത്ഥ്യ ബോധമില്ലാത്ത ആര്ക്കും പറയാം. ജനസംഖ്യ താനേ നിയന്ത്രിക്കപ്പെടുമെന്നും അവര്ക്ക്് വീമ്പിളക്കാം. പക്ഷെ ഉത്തരവാദിത്വപ്പെട്ട സര്ക്കായരിന് അത് പറ്റില്ല. അവര്‍ കമ്മീഷനെ വെക്കും, പഠിക്കും, പരിശോധിക്കും, നിയന്ത്രണം തുടരും, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. അതില്‍ തീവ്രമതശക്തികളും അവരുടെ ശിങ്കിടികളും മനംനൊന്ത് വിങ്ങിക്കരയും അതാണാവിടെ കണ്ടത്. മതത്തിന്റെ pay roll ല്‍ ഉള്ളവരും വിതുമ്പും. അതൊക്കെ സ്വഭാവികമാണ്. അതുകൊണ്ടു മാത്രം ബില്ല് വേണ്ടെന്ന് പറയുന്നവര്‍ ബാല്യം വിട്ടെങ്കിലും ബാലിശത കയ്യൊഴിയാത്തവരാണ്.

Sajnabur said...

ചാനല്‍ ചര്ച്ചയകളിലൊക്കെ വരുന്നത് പൊതു ജനത്തിന്റെ അഭിപ്രായമാണ്. പല ചാനല്‍ ചര്ച്ചെകളും ന്യൂസ് ചര്ച്ചൊകളും ഞാന്‍ കണ്ടു. ഒരു വിഭാഗം ആള്ക്കാനര്‍ കുട്ടികളുടെ എണ്ണം കൂട്ടണമെന്ന് വാദിച്ച് ശക്തമായി രംഗത്തുണ്ട്. കൃഷ്ണയ്യര്‍ എന്തെങ്കിലും ഭയപ്പെട്ടത് 200 ശതമാനം ശരിയാണെന്നാണിത് തെളിയിക്കുന്നത്. അല്ലാതെ രണ്ടു പാരഗ്രാഫ് പകര്ത്തി വെച്ച് താങ്കള്‍ നടത്തുന്ന ഭാവനാവിലാസങ്ങളല്ല. താങ്കള്ക്കു്ള്ളത് മതഭയവും മതവിധേയത്വവും തന്നെയാണ്. ഇത്രയും എഴുതിവെച്ചിട്ടും താങ്കള്ക്ക് ബ്‌ളോഗറുടെ ഒരു പോയിന്റുപോലും എതിര്ക്കാ നില്ല. ആകെ പറയുന്നത് പിഴ-ശിക്ഷ. അതാകട്ടെ ആരും കാര്യമാക്കുന്നുമില്ല.

മലപ്പുറത്ത് ജനസംഖ്യ വര്‍ദ്ധിപ്പിച്ച് 4 സീറ്റ് നോടിയെടുത്ത് രാജ്യം ഭരിക്കുന്ന കാര്യമൊക്കെ താങ്കളും അംഗീകരിച്ച കാര്യമല്ലേ? കൂടുതല്‍ കുട്ടികളുണ്ടായാല്‍ മതത്തിന് ആളെക്കിട്ടാനുള്ള സാധ്യത വര്ദ്ധിചക്കുകയല്ലേ? ഏഷ്യാനെറ്റില്‍ വന്നിരുന്ന 10 കുട്ടികളുള്ള ദമ്പതികള്‍ ഒരാള്‍ ഇതിനകം അച്ചനായെന്നാണ് ആ പിതാവ് പറഞ്ഞത്. ഇനിയും രണ്ടു പേരെ കൂടി മതത്തിന് കൊടുക്കാന്‍ പോകുന്നുവെന്ന് അയാള്‍ മറ്റൊരു പരിപാടിയിലും സൂചിപ്പിച്ചു. രണ്ടു മക്കളുണ്ടൈങ്കില്‍ ഇത് സാധിക്കുമോ? തടിയന്റവിട നസീറും കാശ്മീരില്‍ വെടികൊണ്ട് മരിച്ച തീവ്രവാദികളും താരതമ്യേന വലിയ കുടുംബത്തില്‍ നിന്ന് വരുന്നവരാണ്. വലിയ കുടുംബങ്ങളില്‍ നിന്ന് രാജ്യവിരുദ്ധ പ്രവര്ത്തയനത്തിന് കുട്ടികളെ ആകര്ഷി്ക്കുക താരതമ്യേന എളുപ്പമാണ്. ദാരിദ്ര്യം കൂടി ഉണ്ടെങ്കില്‍ കുറേക്കൂടി എളുപ്പമാണ്. സമ്പന്ന കുടുംബത്തില്‍ നിന്നും വിദ്യാഭ്യാസമുള്ളവരില്‍ നിന്നും ഇത്തരം പ്രവര്ത്ത നം നടത്താന്‍ കുറച്ചുപോര്‍ പോകുന്നുണ്ടെന്നത് വാസ്തവമാണ്. പക്ഷെ അതിലെ മഹാഭൂരിപക്ഷം അംഗങ്ങളും വലിയ ദരിദ്ര കുടുംബത്തില്‍ നിന്ന് വരുന്നവരാണ്. കുട്ടികള്‍ കൂടുതല്‍ വേണമെന്ന് മതം പറയുന്നത് അവരുടെ എണ്ണം കൂട്ടാന്‍ മാത്രമല്ല, ചില സ്ഥാപിതലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്.

Sajnabur said...

രണ്ടു കുട്ടികളാണെങ്കില്‍ മാതാപിതാക്കള്ക്ക് കുട്ടികളുടെ മേല്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടാവും. നല്ല വിദ്യാഭ്യാസവും പോഷകാഹാരവും കൊടുക്കാം. ജിഹാദ്, മാഫിയ, കൂലിത്തല്ല് തുടങ്ങിയ മേഖലകളിലേക്ക് ചെറുപ്പക്കാര്‍ വഴിതെറ്റാന്‍ ഒരു കാരണം കുടുംബപരമായ നിയന്ത്രണം കുറവാണെന്നതാണ്. രണ്ട് കുട്ടികളെ നിയന്ത്രിക്കുന്നതുപോലെയല്ല എട്ടു കുട്ടികളെ നിയന്ത്രിക്കുന്നത്. അവര്‍ എവിടെ പോകുന്നു, എന്തു ചെയ്യുന്നു എന്നൊക്കെ അറിയാനാവാതെ മാതാപിതാക്കള്‍ പലപ്പോഴും ബുദ്ധിമുട്ടും. ഇവിടെ കന്യാസ്ത്രീയാവാനും മറ്റും ആളില്ലാതെ നട്ടം തിരിയുന്നവരാണ് കൂടുതല്‍ കുട്ടികളെ ഉത്പാദിച്ച് തന്നാല്‍ പള്ളി absorb ചെയ്‌തോളാമെന്ന വാഗ്ദാനം ചെയ്യുന്നത്. അല്ലാതെ രാജ്യക്ഷേമം ലക്ഷ്യമിട്ടോ ജീവനോടുള്ള സ്‌നേഹം കാരണമോ അല്ല. മതമാണിവിടെ ഡോളറുകള്‍ പ്രഖ്യാപിക്കുന്നത്. അത് കാണാനുള്ള കണ്ണ് താങ്കള്ക്കിനല്ല. ഒന്നുകില്‍ മതഭയം അല്ലെങ്കില്‍ വ്യക്തമായ മത അജണ്ട.

ChethuVasu said...

"ഇവിടെ എല്ലാ വിഭാഗങ്ങളുടെയും TFR കുറഞ്ഞു വരുന്നത് നല്ല കാര്യമാണ് . പക്ഷെ എത്രയും പെട്ടെന്ന് എല്ലാ വിഭാഗങ്ങളും ഇത് 2 ലേക്ക് എത്തിക്കണ്ടത് നമ്മുടെ നാടിന്റെ പുരോഗതിക്കും സാമൂഹ്യ സുരക്ഷക്കും അത്യാവശ്യാമാണ്."

ഹ ഹ !! മിടുക്കന്‍ ! മിടുമിടുക്കന്‍ !

അത് തന്നെയാ ഇഷ്ട ഞാന്‍ ഇപ്പോഴും പറയുന്നത് ..

അത്യായത്

" പക്ഷെ എത്രയും പെട്ടെന്ന് എല്ലാ വിഭാഗങ്ങളും ഇത് 2 ലേക്ക് എത്തിക്കണ്ടത് നമ്മുടെ നാടിന്റെ പുരോഗതിക്കും സാമൂഹ്യ സുരക്ഷക്കും അത്യാവശ്യാമാണ്." --- (1 )
(പുരോഗതി എന്നും 'സാമൂഹ്യ സുരക്ഷ' എന്നും വെവ്വേറെ പ്രയോഗിച്ചതും എന്ത് കൊണ്ടുന്നു താങ്കള്‍ക്ക് മനസ്സിലായിക്കാണില്ല എന്നെനിക്കറിയാം ഹ ഹ !!)

പക്ഷെ താന്‍ paryunnathu അതല്ല ..താന്‍ പറയുന്നത് കേരളത്തിലെ മൊത്തം അവരെജു TFR രണ്ടില്‍ താഴെയായാല്‍ എല്ലാം ശുഭം ആണെന്നാണ്‌ .. ---- ( 2 )

അത് താങ്കളുടെ മണ്ടത്തരം ..ഇത് രണ്ടും തമ്മില്‍ ഉള്ള വ്യത്യാസം മനസിലാക്കാന്‍ താങ്കള്‍ക്ക് കഴിയുന്നില്ല എന്ന് ഈ ചര്‍ച്ച കൊണ്ട് എനിക്ക് മനസ്സിലായി.. ഞാന്‍ പറയുന്നത് മനസ്സിലായ മറ്റുള്ളവര്‍ക്കും മനസ്സിലായിട്ടുണ്ട് .. താങ്കള്‍ക്ക് ഫ്രീ ട്യുഷന്‍ തരണ്ട ആവശ്യം എനിക്കില്ല , അതിനു സമയവും ഇല്ല.. വേണമെങ്കില്‍ താങ്കള്‍ ഒരു പുസ്തവും , പെന്‍സിലും എടുത്തു കൂട്ടി പ്പടിചോളൂ ,, നല്ലം ക്ലാസ് വരെയുള്ള കൂട്ടലും കിഴിക്കലും മതി ഇത് രണ്ടും തമ്മില്‍ ഉള്ള വ്യത്യാസം മനസ്സിലാക്കാന്‍ .. ഹ ഹ !!

ഞാന്‍ പറഞ്ഞത് അല്പം ബോധവുമുള്ള കണക്കരിയാവുന്ന പലര്‍ക്കും മനസ്സിലായിട്ടുണ്ടാകും എന്ന് എനിക്കറിയാം .. പക്ഷെ എല്ലാവര്‍ക്കും അത് മനസ്സിലാവണം എന്നില്ല എന്ന് ഞാന്‍ സമ്മതിക്കുന്നു .. താങ്കള്‍ തന്നെ ഒരു ഉദാഹരണം ആണല്ലോ ..പക്ഷെ ഇതില്‍ കൂടുതല്‍ വിശദീകരിക്കാന്‍ ഒട്ടും താത്പര്യമില്ല ..പോ മോനെ ദിനേശാ ഹൂ ...ഹൂ

ChethuVasu said...

TFR ഇതാണ് എന്നതിനെ പറ്റി നെറ്റില്‍ നിന്നും കോപി പെയിസ്റ്റ് ചെയ്തിട്ടത് ഇഷ്ടായി.. തിരക്കിന്ടയില്‍ അത് സ്വയം വായിച്ചു നോക്കിയിട്ടുണ്ടാവുമെന്നു ആശിക്കുന്നു . മുന്‍ അനുഭവം വച്ച് ധികം പ്രതീക്ഷ ഇക്കാര്യത്തിലും എനിക്കില്ല .. അത് സ്വയം വായിച്ചു മനസ്സിലാകിയാല്‍ വളരെ നല്ലത് ..ആശംസകള്‍ ..!

ChethuVasu said...
This comment has been removed by the author.
ChethuVasu said...
This comment has been removed by the author.
ChethuVasu said...
This comment has been removed by the author.
ChethuVasu said...

TFR രണ്ടു ആകുന്ന അവസ്ഥയാണ് റീപ്ലേസ് മെന്റു ഗ്രോത്ത് എന്ന ആരോഗ്യകരാമായ അവസ്ഥ ശ്രുഷ്ടിക്കുന്നത് ..അല്ലാത്ത പക്ഷം രണ്ടിനെക്കാള്‍ തീരെ കുറാവായാല്‍ ആ സമൂഹത്തില്‍ വൃദ്ധന്മാരുടെ എണ്ണം ചെരുപ്പകാരുടെതിനേക്കാള്‍ ആനുപാതികമായി കുറഞ്ഞിരിക്കും .. അത് കൊണ്ട് ആണ് TFR 2 ആണ് വേണ്ടതെന്നു പറയുന്നത് ..

TFR രണ്ടിനെക്കള്‍ കുറഞ്ഞിരുന്നാല്‍ കാലനന്തരത്തില്‍ അത് നെഗറ്റീവ് ഗ്രോത്തിന് കാരണം ആകും എന്ന് ഏറ്റവും ലളിതാമായ കണക്കു .അപ്പൊ TFR 2 നേക്കാള്‍ കുരയുനത് ആ വൃദ്ധന്മാര്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ പ്രോടക്ടിവിട്ടി കുറയാനും , അവര്‍ക്ക് വേണ്ട ശ്രദ്ധ കിട്ടതിരികാനും കാരണമാകുന്നു എന്നര്‍ത്ഥം ..

താങ്കള്‍ പറയുന്നു മിസ്ടര്‍ കാളി :
"എനിക്ക് അസുഖമൊന്നുമില്ല. ഇപ്പോള്‍ തന്നെ TRF, 2 ല്‍ താഴെ ഉള്ള വിഭാഗങ്ങള്‍ അത് 2 ലേക്ക് ഉയര്‍ത്തണമെന്ന് പറയുന്ന താങ്കള്‍ക്കാണസുഖം."

അല്ല പോന്നു കാളി മാഷെ ഞാന്‍ അറിയാംബാടില്ലഞ്ഞു ചോദിക്കുകയാ ,താന്‍ രവി സാറിനെ അതിശക്തമായി വിമര്‍ശിക്കുന്നത് കണ്ടല്ലോ അദ്ദേഹം നെഗറ്റീവ് ഗ്രോത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ജ്ജിട്ടു ..എന്നിട്ട് ഇപ്പോള്‍ താങ്കള്‍ TFR രണ്ടില്‍ താഴെ നില നിര്‍ത്തുന്നതിനെ അനുകൂലിക്കുകയാണോ.. ഹ ഹ ! തമാശ് ! നല്ല തമാശ് ! മിടു മിടു !!

എച്യൂസ് മി മിസ്ടര്‍ കാളിദാസ് , ഒരു ചിന്ന ഡൌട്ട് : യഥാര്‍ത്ഥത്തില്‍ താങ്കളുടെ നിലപാട് എന്താണ് .? താങ്കള്‍ക്ക് എന്തെങ്കിലും ഒരു നിലപാടുണ്ടോ ..??

ഞാന്‍ ആവര്‍ത്തിക്കുന്നു (in no uncertain terms ) : സമൂഹത്തിന്റെ ആകെ പുരോഗതിക്കും സാമൂഹ്യ സ്ഥിരതയ്ക്കും സന്തുളിതാവസ്തക്കും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ആവശ്യമില്ലാത്ത വാശിയും പരസ്പര സംശയങ്ങളും ദൂരീകരിക്കുന്നതിനും സമാധാനവും പരസ്പര വിശ്വാസം സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാ വിഭാഗത്തിന്റെയും TFR രണ്ടിലെക്കെതിക്കുക എന്നത് ആണ് അഭികാമ്യം ..അല്ലാത്ത പക്ഷം ഗ്വാ ഗ്വാ വിളികള്‍ കൊണ്ട് മുഖരിതമായ സമൂഹന്തരീക്ഷം നമ്മളെ കാത്തിരിക്കുന്നു (ഇത് വിദേശ രാജ്യങ്ങളില്‍ സെറ്റില്‍ ചെയ്തവര്‍ക്ക് ബാധകമല്ല ) . സാമൂഹിക ബോധവും പൌര ബോധവുമുള്ള ഏതൊരു മലയാളിയും ഈ നിലപാട് എടുക്കും എന്നാണ് ഞാന്‍ കരുതുന്നത് .

രവിചന്ദ്രന്‍ സി said...

കാളിദാസന്‍,

വാസു പറഞ്ഞതില്‍ തെറ്റില്ല. TFR 2 ആക്കണമെന്ന് പറഞ്ഞതിന് അര്‍ത്ഥമുണ്ട്. അത് പിന്നീട് വിശദീകരിക്കാം. പിന്നെ ജനസംഖ്യയുടെ സ്ഥിരനിരക്ക് 2 ആണെന്ന് പറഞ്ഞാല്‍ ശരിയല്ല. കാരണം 2 പേര്‍ക്ക് 2 വെച്ച് ആയാല്‍ മൊത്തെ ജനങ്ങള്‍ക്കും കൃത്യമായും പിന്തുടര്‍ച്ച ലഭിക്കില്ല. വിവാഹിതരാകാത്തവര്‍, കുട്ടികളുണ്ടാകാത്തവര്‍, ചെറിയ പ്രായത്തില്‍ മരിച്ചു പോകുന്ന കുട്ടികള്‍, വിവാഹം സാധ്യമല്ലാത്തവര്‍ എന്നിവര്‍ക്ക് തുടര്‍ച്ചയുണ്ടാകുന്നില്ല. ജനസംഖ്യ വിദഗ്ധര്‍ പൊതുവെ 2.1 ആണ് സ്ഥിരവളര്‍ച്ചയുടെ TFR ആയി സങ്കല്‍പ്പിക്കുന്നത്. 2.2 ആയി ഉറപ്പിക്കുന്നവരുമുണ്ട്. പക്ഷെ 2.1 നും 2.2 നും തമ്മിലുള്ള 0.1 ന്റെ exponential growth ന്റെ ഫലമായുണ്ടാകുന്ന cumulative impact കിളച്ചിട്ടതിന് അപ്പുറം ചാടുന്ന (ലോംങ് ജമ്പില്‍)അവസ്ഥ സംജാതമാക്കുമെന്ന് സംശയിക്കണം. അതുകൊണ്ടു തന്നെ 2.1 ആണ് സ്ഥിര വളര്‍ച്ചാ നിരക്കിന്റെ TFR.

TFR 2 ആയാല്‍ ജനസംഖ്യ നെഗറ്റീവ് ഗ്രോത്തിലേക്ക് പോകുമെന്ന് കാണാന്‍ പ്രയാസമില്ല. കാരണം അവിടെ കുട്ടികളുണ്ടാകുന്ന രണ്ടുപേര്‍ക്കേ തുടര്‍ച്ച കിട്ടുന്നുള്ളു. മൊത്തം ജനത്തിന് പകരക്കാര്‍ ആകുന്നില്ല. കുറച്ച് കുറവായിരിക്കും. പക്ഷെ കേരളത്തിന്റെ ഇപ്പോഴുള്ള 1.7 ശരാശരി കണ്ട് സന്തോഷിക്കാന്‍ വരട്ടെ. അത് രണ്ടിലെത്തിക്കുക എന്നാല്‍ TFR കൂട്ടുക എന്നല്ല, മറിച്ച് കൂടി നില്‍ക്കുന്ന നിരക്കുകള്‍ കുറച്ച് 2 ല്‍ എത്തിക്കുക എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം കേരളത്തില്‍ അങ്ങനെ ചില നിരക്കുകള്‍ ഉണ്ട്. വാസു ഉദ്ദേശിക്കുന്നത് അതാണെന്ന് തോന്നുന്നു.

കുറഞ്ഞുപോയ റേറ്റുകള്‍ ഇനിയും കുറയാനാവാത്തവിധം കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ അതിന് നിര്‍ണ്ണായക പ്രധാന്യമുണ്ട്. വാസു സംസാരിക്കുന്നത് അതിനെക്കുറിച്ചാണ്. He may sound odd to your ears. But he means business. വാസു ഡേറ്റ പകര്‍ത്തിവെക്കുക മാത്രമല്ല ചെയ്യുന്നത് അത് വ്യാഖ്യാനിച്ച് possible projections അടയാളപ്പെടുത്തുകയാണ്. അത് നാം പരിഗണിക്കണം.

Sajnabur said...

>>>ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ മതങ്ങള്‍ ഒരു ഇമ്പാക്റ്റും ഉണ്ടാക്കാന്‍ പോകുന്നില്ല. അവര്‍ കുറച്ച് ബഹളമുണ്ടാക്കും. ചിദ്രശക്തികല്‍ അതിനെ മുതലെടുക്കും. സ്വാശ്രയ നിയമം പാസാക്കിയപ്പോള്‍ ഉണ്ടാക്കിയതുപോലെ. അത് കോടതിയുടെ പരിഗണനക്കു വരും. ഭരണഘടനാപരമായി നിലനില്പ്പു ണ്ടെങ്കില്‍ ക്ലോടതി അംഗീകരിക്കും. അല്ലെങ്കില്‍ അസാധുവാക്കും. അതിലപ്പുറം ഒന്നുമുണ്ടാകില്ല. 1959 ല്‍ നടന്ന പോലെ ഒരു വിമോചന സമരത്തിലൂടെ സര്ക്കാനരിനെ പുറത്താക്കാനൊനും പോകുന്നില്ല. പ്രബല മതവിഭാഗങ്ങള്‍ ഒന്നിച്ച് തെരുവിലിറങ്ങിയാല്‍ കേരളത്തിലെ സമാധാന അന്തരീക്ഷം തകരും. അത്രയേ ഉള്ളു.<<<<<<

മതങ്ങള്‍ എന്തു ചെയ്യും എന്ന എന്റെ ചോദ്യത്തിന്നു നേരത്തെ താങ്കള്‍ എനിക്ക് തന്ന മറുപടിയില്‍ ഒരു പേടിയുടെയും ഭീഷണിയുടെയും സ്വരം ഉണ്ടായിരുന്നു. ഞാന്‍ മറുപടിയും തന്നു.

1959 ല്‍ സംഭവിച്ചതുപോലെ ഒരു കോമഡി സിനിമ കാണുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.
26 October 2011 01:08

എന്റെ മറുപടി ഇതായിരുന്നു: ഞാന്‍ ജനിച്ചത്‌ 1974 ലാണ്. സ്വാശ്രയ വിഷയത്തില്‍ പലരും ഇതിനൊന്നു ശ്രമിച്ചതാണ്. ആ ഓലപ്പാമ്പ് ഇങ്ങോട്ട് ഇടണ്ട.

1959 എന്ന് ആവര്ത്തിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നല്ല പോലേ മനസ്സിലാകുന്നുണ്ട് അതുകൊണ്ട് ഞാന്‍ ഇതൊന്നുകൂടി ആവര്ത്തിക്കുന്നു.......... ഈ ഓലപ്പാമ്പ് ഇങ്ങോട്ട് ഇടല്ലേ ചിദ്രശക്തി സകാവേ.

Sajnabur said...

>>>>കേരളത്തില്‍ 3 കോടി 33 ലക്ഷം ജനങ്ങളുണ്ട്. ഇതിലെ 33 ലക്ഷം പ്രവാസികളായാലും 3 കോടി ആളുകള്‍ ഇവിടെ ജീവിക്കുന്നു. അതിലെ 1 കോടി ഈ പ്രവാസികളുടെ ആശ്രിതരായി എടുത്താലും ബാക്കി 2 കോടി ജനങ്ങളുണ്ട്. അവരില്‍ ഡോക്ടര്മാ രുണ്ട്, എഞ്ച്നീയര്മാിരുണ്ട്, അദ്ധ്യാപകരുണ്ട്, ബാങ്ക് ജീവനക്കാരുണ്ട്, പ്യൂണ്മാനരുണ്ട്, തൂപ്പുകാരുണ്ട്, കച്ചവടക്കാരുണ്ട്, വ്യവസായികളുണ്ട്, കൂലിപ്പണിക്കാരുണ്ട്. ഇവരൊക്കെ സമ്പാദിക്കുന്നതും പണം തന്നെയാണ്. ഇവരില്‍ 90 ശതമാനത്തിനം ശമ്പളം കൊടുക്കാന്‍ ഒരു പ്രവസിയുടെയും പണം ഉപയോഗിക്കുന്നില്ല. അതൊക്കെ മനസിലാക്കാന്‍ ഒരു കണക്കിന്റെയും പിന്ബ്ലം വേണ്ട. സാമാന്യ യുക്തി മതി. പ്രവാസികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് നല്കുിന്ന സംഭാവന കുറച്ചു കാണുന്നില്ല. പക്ഷെ മറ്റുള്ളവരെയൊക്കെ തീറ്റിപ്പോറ്റുന്നത് പ്രവാസികളാണെന്ന അസത്യ പ്രചരണം നല്ലതല്ല.<<<<

കേരള സര്ക്കാറിന്റെ വരുമാന ശ്രോതസ്സ് എന്തെന്നും ശമ്പളം കൊടുക്കുന്ന കണക്കും ജനങ്ങളുടെ തലയെണ്ണി തീരുമാനിക്കുന്ന ആ സാമാന്യ യുക്തിയേ ഞാന്‍ ഒന്ന് കൂടി അഭിനന്ദിക്കുന്നു.....

കേവലം ഒരു NRI അക്കൌണ്ടിന്റെ കാര്യം പോലും അറിയാത്ത താങ്കള്‍ ആണെല്ലോ ഇതെല്ലാം എഴുതി ക്കൂട്ടുന്നത് എന്ന് കാണുമ്പോള്‍ സമാധാനമുണ്ട്.

പ്രവാസികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് നല്കു ന്ന സംഭാവന കുറച്ചു കാണുന്നില്ല....പഠിക്കാന്‍ ശ്രമിക്കു അപ്പോള്‍ മനസ്സിലാകും എന്ടെല്ലാമാണ് ഈ എഴുതുന്ന വിഡ്ഢിത്തങ്ങള്‍ എന്ന്.

മാത്രുഭൂമിയുമായി ബന്ധപെട്ടാല്‍ ഇരുദയയുടെ റിപ്പോര്ട്ട് തന്നെ കിട്ടും.

രവിചന്ദ്രന്‍ സി said...

കാളിദാസന്‍,

ദയവായി ശ്രദ്ധിച്ചാലും.

2007 ല്‍ കേരളത്തിലെ നവജാതശിശുക്കളില്‍ 45.88% ഹിന്ദുക്കളും 33.71% മുസഌങ്ങളും 18.02% ക്രൈസ്തവരുമായിരുന്നു.

2008 ല്‍ ഇത് 45.04% ഹിന്ദു, 36.32% മുസ്‌ളീം, 17.5% ക്രൈസ്തവര്‍ എന്നായി.

നമുക്കറിയാവുന്ന താങ്കള്‍ തന്നെ പേസ്റ്റ് ചെയ്ത 2000 ലെ TFR കണക്ക് നോക്കുക. ഹിന്ദുക്കളുടെ ശരാശരി -1.66, ക്രൈസ്തവര്‍-1.78, മുസഌംങ്ങള്‍ 2.97

അതായത് മുസ്‌ളീം TFR ഏതാണ്ട് 3 ആണ്. മറ്റുളള രണ്ട് പ്രബല സമുദായങ്ങളുടെ TFR 1.78 ഉം 1.66 ഉം ആണ്. ഇനി വാസു പറഞ്ഞതിനെ കുറിച്ച് ചിന്തിക്കുക. എല്ലാം രണ്ടിലെത്തിക്കുക എന്നാല്‍ മുസ്‌ളീം TFR ല്‍ ഒന്നിന്റെ കുറവ് വരുത്തുക എന്നാണ്. അല്ലാതെ 1.66, 1.78 എന്നിവ 1.30 ലേക്ക് വീണ്ടും കുറച്ച് ശരാശരി 2 ഒപ്പിച്ചെടുക്കുക എന്നല്ല. കാരണം ആ നിരക്കുകള്‍ ഇനി കുറയാനല്ല മറിച്ച് steady ആകാനോ കൂടാനോ ആണ് സാധ്യത.

ഇനി ആദ്യം പറഞ്ഞ കണക്ക് ശ്രദ്ധിക്കുക. ഹിന്ദു-മുസ്‌ളീം വിഭാഗങ്ങള്‍ മൊത്തം ശിശുജനസംഖ്യയുടെ പ്രധാന ഭാഗമാണ്. പക്ഷെ അവര്‍ തമ്മിലുള്ള വ്യത്യാസം(gap) ഒരു വര്‍ഷത്തിനിടയില്‍ 3% ആയി കുറഞ്ഞത്. ഇപ്പോള്‍ ഈ നില തുടരുന്നുവെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ കേരളത്തില്‍ പിറക്കുന്ന കുട്ടികളില്‍ പകുതിയും മുസഌങ്ങളാകാന്‍ ഏതാനും വര്‍ഷങ്ങള്‍ കൂടി മതി.

അത് 50% ആകുന്നതായി സങ്കല്‍പ്പിക്കുക(very much possible at the current rate). അങ്ങനെയെങ്കില്‍ നവജാതശിശുക്കളില്‍ 50% വരുന്ന ഒരു വിഭാഗത്തിന്റെ TFR 2.7-3.0 ആണെന്നു വന്നാല്‍ താങ്കള്‍ പറയുന്ന സുസ്ഥിര TFR നിരക്കായ 2 ന്റെ ഗതിയെന്തായിരിക്കും? ദയവായി താങ്കളിതൊന്നും മതവികാരം കുത്തിയിളക്കാന്‍ ഉപയോഗിക്കരുത്. We are just dealing with plain data.

ഇവിടെയാണ് വാസു TFR രണ്ടാക്കണമെന്ന് പറയുന്നതിന്റെ പ്രസക്തി. ഞാന്‍ പറയുന്നത് നെഗറ്റീവ് ഗ്രോത്ത് കുറേക്കാലം കൂടി കേരളത്തിന് വേണമെന്നാണ്. അതിനും എല്ലാവരുടേയും TFR രണ്ടാക്കിയാല്‍ മതി. താങ്കള്‍ക്കാകട്ടെ 2 ആകുമ്പോള്‍ സുസ്ഥിര നിരക്കുമായി. അപ്പോള്‍ രണ്ടുകുട്ടികള്‍ തന്നെ വരട്ടെ. അതു തന്നെയാണ് കൃഷ്ണയ്യര്‍ പറഞ്ഞത്. താങ്കളുടെ സ്ഥിര നിരക്കുമായി -എന്റെ നെഗറ്റീവ് നിരക്കുമായി -വാസുവിന്റെ ആശ്വാസനിരക്കുമായി-കൃഷ്ണയ്യരുടെ നിര്‍ദ്ദേശവും സാര്‍ത്ഥകമായി. ഒരു വെടിക്ക് നാല് പക്ഷികള്‍!!

Sajnabur said...

Dear Ravichandran Sir,

വേദ ഗ്രന്ഥങ്ങളില്‍ ദൈവത്തിനെ തപ്പുമ്പോള്‍ വിശ്വാസികള്‍ പതുക്കെ അവിടെ നിന്ന് അതിനെ പുറത്തേക്ക് കൊണ്ടുവന്നു ദ്രാവകവും വാതകവും എല്ലാം ആക്കിമാറ്റി ചര്ച്ചന നീട്ടി കൊണ്ടുപോകുന്നത് കണ്ടിട്ടില്ലേ.

അതുപോലെ ഓര്‍ കളിയാണ് കണക്കിലെ കളികള്‍ ഉപയോഗിച്ച് ഡോക്ടര്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.
അതുകൊണ്ട് കണക്കുകള്‍ നിരതുന്നതിന്നു പകരം പച്ചയായി കാര്യങ്ങള്‍ പറയുന്നതാണ് നല്ലത് എന്നാണു എന്റെണ അഭിപ്രായം.
ഈ കമ്മീഷന്‍ ഒരു ഗ്രാഫ് മാത്രമെല്ല കണ്‍സിടെര്‍ ചെയ്യുന്നെത് എന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. അതിനൊന്നും
ഒരു പ്രതികരണവും കണ്ടില്ല........മറുപടി വെറും തത്തമ്മേ...... പൂച്ച..... പൂച്ച

>>>ദയവായി താങ്കളിതൊന്നും മതവികാരം കുത്തിയിളക്കാന്‍ ഉപയോഗിക്കരുത്.<<<

??????????

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

കാളിദാസന്‍,

രണ്ട് കുട്ടികള്‍ മതി എന്നു താങ്കള്‍ പറഞ്ഞതാണ് യാഥാര്‍ത്ഥത്തില്‍ ടാര്‍ഗറ്റിംഗ്. കാരണം രണ്ടു കുട്ടികളില്‍ കുറച്ചുള്ളവര്‍ അവിടെ പ്രത്യേകിച്ചൊന്നും ശ്രദ്ധിക്കാനില്ല. കാരണം രണ്ടില്‍ കുറവുള്ളവര്‍ രണ്ടിലേക്ക് വരണം എന്നാരും പറയുന്നില്ല. നേരെ മറിച്ച് എല്ലാവരും രണ്ടിലേക്ക് വരണം എന്നു പറയുമ്പോള്‍ രണ്ടില്‍ കൂടുതല്‍ ഉള്ളവര്‍ കുറയ്ക്കണമെന്ന് തന്നെയാണ് അതിനര്‍ത്ഥം. ഇവിടെ ഞാന്‍ ചൂണ്ടിക്കാണിച്ച് കണക്കനുസരിച്ച് 50 ശതമാനം ശിശുക്കളുള്ള വിഭാഗം TFR 3 നിലനിര്‍ത്തിയാല്‍ ബാക്കിയുള്ളവര്‍ 1.75 എന്ന റേറ്റ് നിലനിറുത്തികൊണ്ടുപോയാല്‍ നമ്മുടെ ശരാശരി നിരക്ക് 4.75/2=2.37 ആയിരിക്കും. കേരളത്തിന് ഏതാനും വര്‍ഷം കഴിഞ്ഞുവരുന്ന 2.4 എന്ന് TFR നെ എങ്ങനെ കാണുന്നു??!

3.40 കോടിയുടെ മുകളിലായിരിക്കും ഈ കളിയെന്നും ഓര്‍ക്കണം. ഈ ചുഴിയാണ് വാസു ചൂണ്ടിക്കാട്ടുന്നത്. പല വിദഗ്ധരും മുന്നോട്ടുവെക്കാന്‍ പരാജയപ്പെട്ട സാധ്യതയാണത്. അതില്‍ കഴമ്പുണ്ടെന്ന് തന്നെയാണ് എന്റെ നിഗമനം. 2008 ല്‍ 22-23 ശതമാനം മാത്രമുള്ള ഒരു വിഭാഗം 37 ശതമാനം നവജാതശിശുക്കള്‍ക്ക് ജന്മം കൊടുക്കുന്നതായാണ് കണ്ടത്.

TFR രണ്ടിലെത്തിക്കുക എന്നു പറഞ്ഞപ്പോള്‍ കാളിദാസന്‍ ശരിക്കും ആ വിഭാഗത്തെ തന്നെയാണ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്;അറിഞ്ഞോ അറിയാതെയോ.അതില്‍ യുട്ടോപ്പിയ ലാക്കോണിയയും കടന്നുവരുന്നുവെന്ന് തോന്നുന്നെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം.

kaalidaasan said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ഷാജി,

ഞാന്‍ കണക്കുകളും വസ്തുതകളും അവതരിപ്പിച്ചപ്പോള്‍ അതിനെ ആ നിലയ്ക്ക് പരിഗണിക്കാതെ ചില വിഭാഗങ്ങള്‍ക്കെതിരെ എന്ന നിലയില്‍ വ്യാഖ്യാനിക്കാനും കൃത്യമായും ആ വിഭാഗത്തില്‍പ്പെട്ടവരെ വികാരം കൊള്ളിക്കാനും കാളിദാസന്‍ മന:പൂര്‍വം ശ്രമിക്കുകയുണ്ടായി. ബഷീറിനൊക്കെ നല്‍കിയ മറുപടിയില്‍ അദ്ദേഹം highlight ചെയ്യാന്‍ ശ്രമിച്ച കാര്യം അതായിരുന്നു.

സത്യത്തില്‍ കാളിദാസനെപ്പോലൊരു മതേതരവാദിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ച ഒരു നടപടിയല്ലത്. കണക്ക് കണക്കാണ്. മുസ് ളീങ്ങളുടെ TFR കൂടുതലാണെങ്കില്‍ അതിനര്‍ത്ഥം കൂടുതലാണെന്ന് തന്നെയാണ്. അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ അതിലേക്ക് മറ്റ് ഇന്ധനമൊന്നും വാരിയൊഴിക്കേണ്ട കാര്യമില്ല. സ്വഭാവികമായും അങ്ങനെ പെരുമാറിയ ഒരാളോട് വസ്തുതകളും ഡേറ്റകളും ആ നിലയില്‍ കാണാനും ഒരു വിഭാഗത്തിന്റെ TFR കൂടുതലാണെന്ന് പറയുമ്പോഴേക്കും ആ വിഭാഗത്തില്‍ പെട്ട ബ്‌ളോഗര്‍മാരേയും വായനക്കാരേയും കുത്തിയിളക്കാതെ പ്രതികരിക്കണമെന്നും അഭ്യര്‍ത്ഥിക്കേണ്ടി വരുന്നു.

രവിചന്ദ്രന്‍ സി said...

Dear Mr. Kalidasan,

അയ്യയ്യേ, ഡേറ്റ വിശകലനം ചെയ്യമ്പോള്‍ ഇങ്ങനെയാണോ സര്‍ സംസാരിക്കുന്നത്? രണ്ടാക്കണം എന്ന് പറഞ്ഞത് ഏതെങ്കിലും സമുദായത്തോടല്ല. മറിച്ച് നാം possible growth rate കളെ കുറിച്ച് objective ആയി സംസാരിക്കുമ്പോള്‍ TFR 2 ല്‍ ആക്കിയാല്‍ താങ്കള്‍ പറയുന്ന സുസ്ഥിരനിരക്കും ഞാന്‍ പറയുന്ന നെഗറ്റീവ് ഗ്രോത്തും സാധ്യമാകുമെന്നല്ലേ പറഞ്ഞത്. അതിനിടയില്‍ സമുദായങ്ങള്‍ സ്വയം ചെയ്യുന്ന കാര്യമൊന്നും വരുന്നില്ലല്ലോ. അതൊക്കെ അവര്‍ തിരിച്ചറിഞ്ഞ് ചെയ്യുമെന്ന പ്രതീക്ഷ തന്നെയാണ് എനിക്കുമുള്ളത്. അതൊക്കെ വേറെ വിഷയം. നാമിവിടെ ചര്‍ച്ച ചെയ്യുന്നത് Data projections ആണ്. അല്ലാതെ സമുദായ സന്നദ്ധതയല്ല.

TFR 2 മതി താങ്കളുടെയും എന്റെയും കൃഷ്ണയ്യരുടേയും കണക്ക് ശരിയാകാനെന്ന് പറയാന്‍ കാരണം താങ്കള്‍ക്ക് ഇക്കാര്യത്തില്‍ തെറ്റു പറ്റിയതുകൊണ്ടാണ്. അതായത് TFR 2 സുസ്ഥിരവളര്‍ച്ചാ നിരക്ക് കൊണ്ടുവരില്ല, അതുവെച്ച് ജനസംഖ്യ stabilize ചെയ്യുകയുമില്ല. TFR 2 നെഗറ്റീവ് ഗ്രോത്തിലേക്കാണ് നയിക്കുക. അതുകൊണ്ടാണ് ഞാന്‍ TFR 2 മതിയെന്ന് ഞാന്‍ പറയുന്നത്.

സ്ത്രീകള്‍ 1000:1056 ആയതിനാല്‍ കേരളത്തില്‍ TFR 2 മതിയെന്ന വാദം തീരെ കഥയില്ലാത്തതാണ്. താങ്കള്‍ ആദ്യം പറഞ്ഞത് മാതാപിതാക്കള്‍ രണ്ടുപേര്‍ക്ക് പകരം രണ്ടുപേര്‍ അതുകൊണ്ട് TFR 2 എന്നാണ്. ഇപ്പോള്‍ സ്തീകളുടെ അനുപാതം കൂടുതലായതിനാല്‍ 2 ആയാലും മതിയെന്ന് പറയുന്നു. അപ്പോള്‍ കേരളത്തില്‍ ഒരു ദാമ്പത്യത്തില്‍ എത്ര പുരുഷനും സ്ത്രീയുമുണ്ട്?!
മറ്റിടങ്ങളില്‍ എത്ര? വിവാഹബന്ധത്തിന് പുറത്തു നില്‍ക്കുന്ന സ്ത്രീകള്‍ സന്തോനോത്പ്പാദനം നടത്തി TFR 2 കൊണ്ടുതന്നെ 2.1 ന്റെ ഫലം കൊണ്ടുവരുമെന്നാണോ അങ്ങ് ഉദ്ദേശിച്ചത്? അതോ വിവാഹബന്ധത്തിന് പുറത്ത് നില്‍ക്കുന്നവര്‍ക്കു കൂടി കുട്ടികളെ വിവാഹിതരായ സ്ത്രീകള്‍ ഉത്പ്പാദിക്കണമോ? അതോ കേരളത്തില്‍ ബഹുഭാര്യത്വം പൊതുവില്‍ കൊണ്ടുവന്ന് TFR 2 നെ സുസ്ഥിരനിരക്കാക്കാന്‍ ഉദ്ദേശിക്കുന്നുവോ? മോശം-മോശം.

സര്‍ സുസ്ഥിര വളര്‍ച്ചാനിരക്കിന്റെ TFR 2.1 ആണ്. അത് 2 ആണെന്ന് താങ്കള്‍ പറഞ്ഞത് തെറ്റാണ്. തെറ്റ് ഞാന്‍ പറഞ്ഞാലും താങ്കള്‍ പറഞ്ഞാലും തെറ്റു തന്നെ. കേരളത്തിലെ TFR ആയി പൊതുവില്‍ അംഗീകരിക്കപ്പെടുന്നതും 2.1 തന്നെ. താങ്കള്‍ ചിന്താശൂന്യമായി പറഞ്ഞ ഒരു കാര്യം പരോക്ഷമായി പരാമര്‍ശിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. തല്‍ക്കാലം അതില്‍ സമുദായം കലര്‍ത്തേണ്ട കാര്യമില്ല.

viddiman said...

@കാളിദാസൻ,
“ബഹുസ്വര സമൂഹത്തില്‍ ഈര്‍ഷ്യയുണ്ടാകാന്‍ അനേകം കാരണങ്ങളുണ്ടാകാം. കുട്ടികള്‍ വേണ്ട എന്നു തീരുമാനിക്കുന്ന ദമ്പദികളുണ്ട്. അവര്‍ക്ക് കുട്ടികളുള്ളവരോട് ഈര്‍ഷ്യയുണ്ടാകാം. അതുകൊണ്ട് കുട്ടികള്‍ വേണ്ട എന്ന ഒരു നിയമുണ്ടാക്കേണ്ടതുണ്ടോ?

കേരളത്തിലെ ജനസംഖ്യ നിയന്ത്രണവിധേയമാണ്. അത് നെഗറ്റീ ഗ്രോത്തിലേക്ക് പോയികൊണ്ടിരിക്കുന്നു. അത് ആശസ്യമല്ല, എന്നൊക്കെയാണീ രംഗത്തുള്ള വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ആ അഭിപ്രായമുള്‍ക്കൊള്ളാനുള്ള ശേഷിയുള്ളവര്‍ക്ക് ഇതുപോലെ ഒരു നിയമത്തിനിപ്പോള്‍ കേരളത്തില്‍ പ്രസക്തിയില്ല എന്നു മനസിലാകും.“

ക്ഷമിക്കണം, സ്വല്പം വൈകി.
താങ്കളുടെ ഉദാഹരണങ്ങൾ എന്നെ തൃപ്തിപ്പെടുത്തുന്നില്ല, കാളിദാസൻ.

കുട്ടികൾ വേണ്ട എന്നു തീരുമാനിക്കുന്ന ദമ്പതികൾ അതവരുടെ സ്വന്തം മാത്രം തീരുമാനമാണ്. പക്ഷെ രണ്ടു കുട്ടികൾ മതി എന്നു രക്ഷിതാക്കൾ തീരുമാനിക്കുമ്പോൾ അത് രാഷ്ട്രത്തിന്റെ ആഗ്രഹവും സമൂഹത്തിലെ നാട്ടുനടപ്പുമാണ്. അതു കൊണ്ടു തന്നെ അത് ലംഘിക്കുന്നവരോടുള്ള പൊതുജനത്തിനു തോന്നുന്ന ഈർഷ്യയും കുട്ടികൾ വേണ്ട എന്നു തീരുമാനിക്കുന്നവരുടെ ഈർഷ്യയും തമ്മിൽ താരതമ്യം ചെയ്യുന്നതിലർഥമില്ല.

സമൂഹത്തിനും രാഷ്ട്രത്തിനും അനാവശ്യബാദ്ധ്യത വരുത്തി വെക്കുന്ന എന്തിനേയും നിയമം മൂലം നിയന്ത്രിക്കാനുള്ള അവകാശം ഭരണകൂടത്തിനില്ലേ ?

സിഗരിറ്റിന്റെ ഉദാഹരണം താങ്കൾ പറഞ്ഞു. പക്ഷെ സമൂഹത്തിന്റെ നന്മയെക്കരുതി മയക്കുമരുന്നുകളുടെ ഉപയോഗം സർക്കാർ നിരോധിച്ചിട്ടില്ലേ ? എന്തിന്, ചവച്ഛരയ്ക്കാവുന്ന പുകയില ഉല്പന്നങ്ങൾ പോലും എല്ലാ തദ്ദേശസ്വ്യം ഭരണ സ്ഥാപനങ്ങളും നിരോധിച്ചില്ലേ ?

കേരളത്തിന്റെ പൊതുസ്ഥിതി വെച്ച് ഇങ്ങനെയൊരു നിയമം അനാവശ്യമാണെന്ന് വിദഗ്ദർ പറയുന്നാണ്ടാവും. എന്നാൽ അസംഖ്യം വിദ്യാഭ്യാസസ്ഥാപനങ്ങളും ആതുരാലയങ്ങളും കോടിക്കണക്കിനു സ്വത്തുമുള്ള കൃസ്ത്യൻ മതസംവിധാനം കൂടുതൽ സന്താനങ്ങളെ ഉല്പാദിപ്പിക്കുന്നവർക്ക് ധനവും മറ്റ് ആനുകൂല്യം നൽകി പ്രോത്സാഹിപ്പിക്കുന്ന ഒരവസ്ഥ ഈ വിദഗ്ദർ മുന്നിൽ കണ്ടിരുന്നോ ? ഇതു കണ്ടു ഹാലിളകി സമ്പത്തുള്ളതും അല്ലാത്തതുമായ മറ്റ് മതസംഘടനകളും സന്താനോല്പാദന വർദ്ധന പ്രോത്സാഹിപ്പിച്ചാൽ എന്താകും അവസ്ഥ ?
ജനസംഖ്യാ വർദ്ധനയുടെ പ്രശ്നങ്ങൾ ബോധ്യമുള്ള, രണ്ടു കുട്ടികൾ മതിയെന്ന് അഭിപ്രായമുള്ള താങ്കൾ അതിനു വേണ്ടി നിർബന്ധിക്കുന്ന ഒരു നിയമത്തെ എന്തിനു ഭയപ്പെടുന്നു ?
അത് വ്യക്തിസ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്ന് കരുതുന്നുണ്ടോ ?
അതോ ആ നിയമനിർമാണത്തിനുള്ള ചിലവും നടപടി ക്രമങ്ങളും വെറും വേസ്റ്റാണെന്നു തോന്നുന്നതു കൊണ്ടാണോ ?

Prakash said...

See what is cooking. The pseudo scientist says.
ഇവിടെ എല്ലാ വിഭാഗങ്ങളുടെയും TFR കുറഞ്ഞു വരുന്നത് നല്ല കാര്യമാണ് . പക്ഷെ എത്രയും പെട്ടെന്ന് എല്ലാ വിഭാഗങ്ങളും ഇത് 2 ലേക്ക് എത്തിക്കണ്ടത് നമ്മുടെ നാടിന്റെ പുരോഗതിക്കും സാമൂഹ്യ സുരക്ഷക്കും അത്യാവശ്യാമാണ്

If not what will happen.
ഞാന് ആവര്ത്തിക്കുന്നു (in no uncertain terms ) : സമൂഹത്തിന്റെ ആകെ പുരോഗതിക്കും സാമൂഹ്യ സ്ഥിരതയ്ക്കും സന്തുളിതാവസ്തക്കും വിവിധ വിഭാഗങ്ങള് തമ്മില് ആവശ്യമില്ലാത്ത വാശിയും പരസ്പര സംശയങ്ങളും ദൂരീകരിക്കുന്നതിനും സമാധാനവും പരസ്പര വിശ്വാസം സഹകരണം എന്നിവ വര്ദ്ധിപ്പിക്കുന്നതിനും എല്ലാ വിഭാഗത്തിന്റെയും TFR രണ്ടിലെക്കെതിക്കുക എന്നത് ആണ് അഭികാമ്യം ..അല്ലാത്ത പക്ഷം ഗ്വാ ഗ്വാ വിളികള് കൊണ്ട് മുഖരിതമായ സമൂഹന്തരീക്ഷം നമ്മളെ കാത്തിരിക്കുന്നു

As per the reports [posted here the TFR of Muslims is 2.4, Christians is 1.55 and Hindus is 1.47. If the TFR uniformly becomes 2, who is going to gain? Definitely Hindus. And who is going to lose? Definitely Muslims. This pseudo scientist vouch for Hindus., It is the Sangh parivar agenda. He shamelessly exposes that.

Well done Kalidas. For squeezing out the Sangh Parivar agenda in this fake rationalist.

It is amazing to see a knowledgeable person like Ravichandran playing second fiddle to this fake coin.

രവിചന്ദ്രന്‍ സി said...

' ഭ്രൂണോപാസന '

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
ChethuVasu said...

"As per the reports [posted here the TFR of Muslims is 2.4, Christians is 1.55 and Hindus is 1.47. If the TFR uniformly becomes 2, who is going to gain? Definitely Hindus. And who is going to lose? Definitely Muslims."

You are absolutely right Mr Prakash. TFR of Muslim community which at 2.4 now should come down to lower levels to the sustainable rate of 2.1. That is what I saying.


Similarly other communities which are having less than a TFR of 2 now should not have a TFR of more than 2.1 in future

And if any community is okay with lower levels (less than 2) of TFR they should be allowed to maintain at that level , because it is their choice.

I think many from Hindu communities would prefer to stick to TFR 1.5 , which is the prevailing rate .Let them continue what they do.

There is no loss or gain here. If every one is having TFR of 2.1 it augurs well for all.


I am not sure what the Sangh parivar has in their mind.Ha Ha !!That you may find out from them.

I have already written here at the national level who benefits from population growth in kerala and who loses out.People love to play at the bigger stage and Kerala is too small and insignificant at the national level.

kaalidaasan said...
This comment has been removed by the author.
ChethuVasu said...

കൂടുതല്‍ പറയേണ്ടതായിട്ടു ഒന്നുമില്ല . പതിവ് പോലെ കാളിദാസന് കാര്യം പിടി കിട്ടിയിട്ടില്ല .അദ്ദേഹത്തിന് പിടി കിട്ടും എന്നാ പ്രതീക്ഷയും ഇല്ല. അത് കൊണ്ട് വിടുന്നു .. ഓരോത്തര്‍ക്കും ആരോ പരിധിയുണ്ടല്ലോ .കുറ്റം പറയുന്നില്ല .. .പറയ്ന്നത് ആവര്തിക്കേണ്ട ആവശ്യവും ഇല്ല :) .. കൂടുതല്‍ പറഞ്ഞു ബോധ്യപ്പ്പെടുതാന്‍ സമയമോ താത്പര്യമോ ഇല്ല.. !! എന്തായാലും കാണാന്‍ പോകുന്ന പൂരം കണ്ടാസ്വദിക്കാന്‍ വാസു കസര റെഡിയാക്കി വച്ചിരിക്കുന്നു ... അതും ഒരു രസമാണ് ..അപ്പൊ ശരി കാണാം ..! ഒരു പത്തു ഇരുപതു വര്ഷം കഴിയും ശ്രി കാളിദാസനെ ബന്ധപ്പെടാന്‍ കഴിഞ്ഞാല്‍ ചില താമാശകള്‍ പറഞ്ഞു ചിരിക്കാന്‍ പറ്റിയേക്കും .. എന്ത്തായാലും എല്ലാവര്‍ക്കും നല്ല നമസ്കാരം !

ChethuVasu said...

"
എല്ലാ വിഭാഗത്തിന്റെയും TFR രണ്ടിലെക്കെതിക്കുക എന്നത് ആണ് അഭികാമ്യം എന്ന വാക്കുകളുടെ അര്‍ത്ഥം ഒന്നു പറഞ്ഞു തരാമോ?"

സോറി , ഇത് കണ്ടില്ല ..അപ്പറഞ്ഞത്‌ തികച്ചും സാമൂഹ്യമായ /രാഷ്ട്രീയമായ പശ്ചാത്തലത്തില്‍ നിന്നാണ് . അതായത് വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചു അധികാരം ഉറപ്പുവരുതുന്നവരും , മതവിശാസികളുടെ ഇടയില്‍ ഇതാ നിങ്ങള്‍ കുറഞ്ഞു പോയി എന്ന് കുത്തിതിരുപ്പുണ്ടാക്കാന്‍ നടക്കുന്നവര്‍ക്കും അല്ലെങ്കില്‍ ഇതൊരു ആയുധമായി തീരും എന്നര്‍ത്ഥം .. മത വിശ്വാസികളെ ഭയച്ചകിതരാകുനും ഒരു പ്രത്യേക അജെണ്ടയിലേക്ക് കൊണ്ട് വരാനും ഉല എളുപ്പവഴിയാണ് നിങ്ങള്ക്ക് നഷ്ടം അവര്‍ക്ക് നേട്ടം എന്ന കണക്കുകള്‍.. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പി അറ്റവും പ്രസക്തമായതും എന്നാല്‍ ജനാധിപത്യത്തെ അറ്റവും അപ്രസക്തമാക്കുന്നടും ആയ ഒന്നാണീ ഖടകം .. ഇപ്പോള്‍ തന്നെ ചില വിഭാഗങ്ങള്‍ തങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം എന്ന് ചിന്തിക്കാനുള കാരണം ഇതല്ലേ..?അല്ലാതെന്തു .. അപ്പോള്‍ ആ തരാം മത്സര ബുദ്ധി ഒഴിവാക്കണം എങ്കില്‍ എല്ലാവരും ഒരേ രീതിയില്‍ ആണ് വളരുന്നത്‌ എന്ന് തോന്നല്‍ ഉണ്ടാകേണ്ടതാണ് .. ചൂഷണം ചെയ്യാന്‍ ഏറെ സാധ്യത ഉള്ള മേഖലയാണ് ഇത് എന്നോര്‍ക്കണം ..

അതെ സമയം അഭികാമ്യം എന്ന് പറയുമ്പോള്‍ ഇതൊന്നും ആരെയും നിരബന്ധിച്ചു ചെയ്യിപ്പ്പിക്കണം എന്നല്ലല്ലോ പറയുന്നത് ..ഇങ്ങനെ ആണെങ്കില്‍ സമൂഹത്തി പരസ്പര വിശാസം കൊടുകയും ചൂഷകര്‍ക്കും തതപര കക്ഷികള്‍ക്കും മുതലെടുപ്പിന് സാഹചര്യം ഇല്ലാതിരിക്കുകയും ചെയ്യുമെന്നര്തം ..അത്രയേ ഉള്ളോ.. ഇതൊന്നും ആരെയും നിര്‍ബദ്ധിച്ചു ചെയ്യിക്കാനോ ഒന്നും അസാധ്യമല്ല.അതിന്റെ ആവശ്യവും ഇല്ല. ഇത് ഓരോരുടഹൃടെയും വ്യക്തിപരമായ അഭിപ്രായമാണ് .അത് പോലെ ഇതില്‍ ഒന്നും വലിയ താത്പര്യമില്ലാതെ മാറി നില്‍ക്കുന്ന വിഭാഗങ്ങള്‍ ഉണ്ട് . അവര്‍ക്ക് സ്വീകര്യമായിരിക്കുന്നിടത്തോളം അവരുടെ TFR കുറഞ്ഞു തന്നെയിരിക്കട്ടെ .. അല്ലാതെ സര്‍ക്കാരോ മറ്റുള്ളവരോ പദ്ധതി തയ്യാറാക്കി കൂട്ടണം എന്ന് പറയുന്നില്ല . പക്ഷെ സന്തുലിതമായ സമൂഹത്തില്‍ അഭികാമ്യമായ ഒന്നാണ് ഇതു എന്നു മാത്രം .അതില്‍ ഒരു തര്‍ക്കവും ഇല്ല . 'പരാതിക്കരുടെയും' 'ഇരകളുടെയും' സമൂഹം എപ്പോഴും സംഖര്‍ഷ ഭരിതമായിരിക്കും അത് ചൂഷണം ചെയ്യപ്പെടുകയും ചെയ്യും . ഉറപ്പു . നമ്മള്‍ ജീവിക്കുന്നത് അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത ,അക്രമങ്ങളും കലാപങ്ങളും നടക്കുന്നതും വര്‍ഗ്ഗീയ ക്കോമരങ്ങള്‍ നിറഞ്ഞു തുളുന്നതുമായ കേരളത്തിലും ഇന്ത്യയിലും ആണ് , ഉത്ടോപ്പിയയില്‍ അല്ലല്ലോ ..!

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
«Oldest ‹Older   201 – 400 of 541   Newer› Newest»